വീണ്ടും ചതി! ഓർഡർ ചെയ്തതു ഫോണ്‍; കിട്ടിയതു സോപ്പ്!
Thursday, September 14, 2017 3:49 AM IST
പുതിയ മോഡൽ സ്മാർട്ട്ഫോണ്‍ ഓർഡർ ചെയ്തുകാത്തിരുന്ന യുവാവിനു കിട്ടിയത് സോപ്പ്! ഡൽഹി സ്വദേശിയായ ചിരാഗ് ധവാനാണ് എട്ടിന്‍റെ പണി കിട്ടിയത്. കഴിഞ്ഞ ഏഴിനാണു ചിരാഗ് ഇ കൊമേഴ്സ് രംഗത്തെ അതികായനായ ആമസോണിൽ സ്മാർട്ട് ഫോണ്‍ ഓർഡർ ചെയ്തത്.

സെപ്റ്റംബർ 11നു തന്നെ ആമസോണിൽനിന്നുള്ള പാഴ്സൽ ചിരാഗിന്‍റെ വീട്ടിലെത്തുകയുംചെയ്തു. ഏറെ പ്രതീക്ഷകളോടെ പാഴ്സൽ തുറന്ന കസ്റ്റമർ ഞെട്ടി. മൂന്നു പായ്ക്കറ്റ് ഫെന ഡിറ്റർജന്‍റായിരുന്നു പാഴ്സലിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ യുവാവ് ആമസോണുമായി ബന്ധപ്പെട്ടു. എന്നാൽ, സംഭവത്തെക്കുറിച്ചു പഠിക്കട്ടെ എന്നായിരുന്നു മറുപടി. ആമസോണിന്‍റെ മറുപടി തൃപ്തിവരാതെ ചിരാഗ് ഉടൻതന്നെ തനിക്കു നേരിടേണ്ടിവന്ന ചതി ഫോട്ടോ സഹിതം സമൂഹമാധ്യമങ്ങളിൽ നൽകി. പിന്നെ പറയാനുണ്ടോ പൂരം. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി. പാഴ്സലിലെ മറിമായം വിവാദമായതോടെ ഒടുവിൽ ആമസോണ്‍ കുറ്റമേറ്റു.

എത്രയും പെട്ടെന്നു ഫോണ്‍ എത്തിക്കുമെന്ന് ആമസോണ്‍ തന്നെ അറിയിച്ചതായി യുവാവ് പറഞ്ഞു. നേരത്തെ ഫ്ലിപ് കാർട്ടിൽ ഡിഎസ്എൽആർ ഓർഡർ ചെയ്ത യുവാവിനു കല്ലും കളിപ്പാട്ടവും ലഭിച്ചതും വാർത്തയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.