നാസയുടെ ബഹിരാകാശ വാഹനം കെപ്ലറിന്‍റെ അന്ത്യമടുത്തു
Saturday, March 17, 2018 11:15 AM IST
സൗരയൂഥ രഹസ്യങ്ങളിലേക്കു നിർണായക വെളിച്ചം വീശിയ നാസയുടെ കെപ്ലർ ബഹിരാകാശവാഹനം ഏതാനും മാസങ്ങൾക്കുള്ളിൽ നിർജീവമാകും. കുറച്ചു മാസങ്ങൾകൂടി പ്രവർത്തിക്കാനുള്ള ഇന്ധനമേ വാഹനത്തിലുള്ളൂവെന്ന് കെപ്ലാർ ടെലിസ്കോപ് ദൗത്യത്തിന്‍റെ സിസ്റ്റം എൻജിനിയർ ചാർലി സോബെക്ക് അറിയിച്ചു.

10 വർഷം മുന്പാണ് നാസ കെപ്ലർ പര്യവേഷണ വാഹനത്തെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നത്. വിദൂരഗ്രഹങ്ങളും നക്ഷത്രങ്ങളും കെപ്ലറിന്‍റെ ദൂരദർശിനിയിലൂടെ കണ്ടെത്തുകയായിരുന്നു ദൗത്യത്തിന്‍റെ ലക്ഷ്യം. നാസയുടെ പ്രതീക്ഷ ഒട്ടും തെറ്റിക്കാതെ കെപ്ലർ പ്രവർത്തിക്കുകയും ചെയ്തു.

2500 ഗ്രഹങ്ങളെയും ഒട്ടനവധി നക്ഷത്രങ്ങളെയും കെപ്ലറിന്‍റെ ദൂരദർശിനിക്കണ്ണുകൾ കണ്ടെത്തി. അടുത്തകാലത്തും കെപ്ലർ ചില വിദൂരനക്ഷത്രങ്ങൾ കണ്ടെത്തിയതായി നാസ അറിയിച്ചു. പ്രവർത്തനം അവസാനിപ്പിക്കുന്ന സ്ഥതിക്ക് കെപ്ലറിന് പകരക്കാരനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള തയാറെടുപ്പിലാണ് നാസയിപ്പോൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.