Letters
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
Saturday, April 6, 2024 2:42 AM IST
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാതെ, അംഗീകൃത മാധ്യമപ്രവർത്തകർക്കും ഇത്തവണ തപാൽ വോട്ട് അനുവദിച്ചിട്ടുണ്ട്. വോട്ടർ പട്ടികയിൽ പുതുതായി പേരു ചേർക്കുന്ന മിക്കവാറും എല്ലാവരും തന്നെ വിദ്യാർഥികളാണ്.

അവരിൽ പകുതിയോളം പേർ, നാട്ടിൽനിന്ന് അകലെ കേരളത്തിലോ പുറത്തോ കോളജുകളിൽ പഠിക്കുന്നവരാണ്. ഐഐടികളിലും എൻഐടികളിലും ദേശീയ സർവകലാശാലകളിലും പഠിക്കുന്ന ആയിരക്കണക്കിനു കുട്ടികൾ നാട്ടിൽനിന്ന് അകലെയാണ്.

അവർക്ക് പോളിംഗ് ദിവസം നാട്ടിലെത്തി വോട്ട് ചെയ്യാൻ ആവില്ല. അവർക്കും തപാൽ വോട്ടിന് അവസരം നൽകണം. മതിയായ കോളജ് രേഖകൾ സഹിതം അപേക്ഷിക്കാൻ സമയം നൽകണം.

ജോഷി ബി. ജോണ്‍ മണപ്പള്ളി