Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Main News
അഞ്ചുതെങ്ങില്‍ പിഞ്ചുകുഞ്ഞിനെ കൊന്നത് പെറ്റമ്മ; അറസ്റ്റില്‍
Friday, July 28, 2023 11:57 AM IST
തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞ സംഭവത്തില്‍ അമ്മ അറസ്റ്റില്‍. മാമ്പള്ളി സ്വദേശി ജൂലിയാണ് അറസ്റ്റിലായത്.
കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. ശുചിമുറിക്ക് പിന്നില്‍ മൃതദേഹം മറവ് ചെയ്തെങ്കിലും നായകള്‍ കടിച്ചുകൊണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ 18ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മാമ്പള്ളി പള്ളിക്ക് പിൻവശത്തെ തീരത്ത് നവജാത ശിശുവിന്റെ മൃതശരീരം കരക്കടിഞ്ഞത്. ഒരാഴ്ചയിലേറെ പഴക്കം തോന്നിക്കുന്ന മൃതദേഹത്തിന് ഒരു കൈയും കാലും നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
പ്രദേശവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സമീപത്തെ ആശുപത്രികളില്‍ അന്വേഷണം നടത്തിയ പോലീസ് ജൂലിയിലേക്ക് എത്തുകയായിരുന്നു.
വൈദ്യപരിശോധനയില്‍ ജൂലി അടുത്തിടെ പ്രസവിച്ചിരുന്നതായി തെളിഞ്ഞു. പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടൊ എന്ന കാര്യം പോലീസ് പരിശോധിക്കുകയാണ്.
ഒരുവര്‍ഷം മുമ്പ് ഭർത്താവ് മരിച്ചുപോയ ജൂലിക്ക് 13 വയസുള്ള ഒരു മകന് കൂടിയുണ്ട്.
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിലായതായി പോലീസ്. മുഖ്യ പ്രതികളിലൊരാളാ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബാലകൃഷ്ണൻ പെരിയ
കാസർഗോഡ്: രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ രൂക്ഷമായി വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാല
Latest News
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബാലകൃഷ്ണൻ പെരിയ
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആക്രമണം: നാലു പേർക്ക് പരിക്ക്
സ്കൂളുകൾ നിർമിക്കുകയും വൈദ്യസഹായവും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തതാണ് എന്റെ തെറ്റ്: കേജരിവാൾ
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിലായതായി പോലീസ്. മുഖ്യ പ്രതികളിലൊരാളാ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബാലകൃഷ്ണൻ പെരിയ
കാസർഗോഡ്: രാജ്മോഹൻ ഉണ്ണിത്താൻ എംപിയെ രൂക്ഷമായി വിമർശിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാല
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Latest News
കരമന അഖിൽ വധക്കേസ്; കൃത്യത്തിൽ പങ്കെടുത്ത മൂന്നു പേരും പിടിയിൽ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനം; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് ബാലകൃഷ്ണൻ പെരിയ
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ആക്രമണം: നാലു പേർക്ക് പരിക്ക്
സ്കൂളുകൾ നിർമിക്കുകയും വൈദ്യസഹായവും സൗജന്യ വൈദ്യുതി നൽകുകയും ചെയ്തതാണ് എന്റെ തെറ്റ്: കേജരിവാൾ
രണ്ട് മാസം പ്രായമുള്ള ആൺകുട്ടി ഉൾപ്പെടെ മൂന്ന് കുട്ടികളെ ദമ്പതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു
Top
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.