കോ­ട­തി­ക്ക് ന­ന്ദി­യെ­ന്ന് എ­എപി; ജനം വോട്ടിലൂടെ മറുപടി നൽകണമെന്നും നേതാക്കൾ
Friday, May 10, 2024 3:36 PM IST
ന്യൂ­ഡല്‍­ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റുചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് സുപ്രീംകോടതി ഇ­ടക്കാ­ല ജാമ്യം അ­നു­വ­ദി­ച്ച­തി­ന് പി­ന്നാ­ലെ പ്ര­തി­ക­ര­ണ­വു­മാ­യി എഎ­പി നേ­താക്കള്‍. കോ­ട­തി­ക്ക് ന­ന്ദി­യെ­ന്നും സ­ത്യ­ത്തി­ന്‍റെ ജ­യ­മാ­ണി­തെന്നും പാർട്ടി നേ­താ­ക്കള്‍ അ­റി­യിച്ചു.

മന്ത്രി അ­തി­ഷി മര്‍ലേ­ന അ­ട­ക്ക­മു­ള്ള നേ­താ­ക്ക­ളാ­ണ് മാ­ധ്യ­മങ്ങ­ളെ ക­ണ്ടത്. ജ­നാ­ധി­പ­ത്യ­ത്തെ സം­ര­ക്ഷി­ക്കു­ന്ന­തില്‍ കോ­ട­തി­യു­ടെ ഇ­ട­പെ­ടല്‍ നിര്‍­ണാ­യ­ക­മായെന്ന് നേതാക്കൾ പ്രതികരിച്ചു.

രാ­ജ്യ­ത്തി­ന്‍റെ ജ­യ­മാ­ണിത്. വോ­ട്ടി­ലൂ­ടെ ജ­ന­ങ്ങള്‍ ഏ­കാ­ധി­പ­തി­കള്‍­ക്ക് മ­റുപ­ടി നല്‍കിയെന്നും എഎപി വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനാണ് കേജരിവാളിന് കോടതി ജാമ്യം അനുവദിച്ചത്. കേജരിവാൾ ഇന്ന് തന്നെ പുറത്തിറങ്ങിയേക്കുമെന്നാണ് വിവരം.

കോടതി വിധി വന്നതിന് പിന്നാലെ ഡൽഹിയിലെ പാർട്ടി ഓഫീസിന് മുന്നിൽ എഎപി പ്രവർത്തകർ തടിച്ച് കൂടിയിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.