ക­ര­മ­ന കൊ­ല­പാതകം; ഒ­രാള്‍ ക­സ്റ്റ­ഡി­യില്‍
Saturday, May 11, 2024 12:02 PM IST
തി­രു­വ­ന­ന്ത­പുരം: ക­ര­മ­ന­യില്‍ നടു­റോ­ഡില്‍വ­ച്ച് യു­വാ­വി­നെ ത­ല­യ്­ക്ക­ടി­ച്ച് കൊ­ല­പ്പെ­ടുത്തി­യ സം­ഭ­വ­ത്തില്‍ ഒ­രാള്‍ ക­സ്റ്റ­ഡി­യില്‍. വ­ട്ടപ്പാ­റ സ്വ­ദേ­ശി കി­രണ്‍ കൃഷ്­ണ ആ­ണ് പി­ടി­യി­ലാ­യത്.

പ്ര­തി­കള്‍ വ­ന്ന വാ­ഹ­ന­ത്തില്‍ കി­രണും ഉ­ണ്ടാ­യി­രു­ന്നെ­ന്ന് പോ­ലീ­സ് പ­റ­ഞ്ഞു. കൊ­ല­പാ­ത­ക­ത്തില്‍ എ­ത്ര പേര്‍ ഉള്‍­പ്പെ­ട്ടി­ട്ടു­ണ്ടെന്ന കാ­ര്യ­ത്തില്‍ ഇ­തുവ­രെ വ്യ­ക്ത­ത വ­ന്നി­ട്ടില്ല.

സം­ഭ­വ­ത്തി­ന്‍റെ സി­സി­ടി­വി ദൃ­ശ്യ­ങ്ങള്‍ പോ­ലീ­സി­ന് ല­ഭി­ച്ചി­രുന്നു. ഈ ദൃ­ശ്യ­ങ്ങ­ളി­ലു­ള്ള മൂ­ന്ന് പേ­രെയും പോ­ലീ­സ് തി­രി­ച്ച­റി­ഞ്ഞി­രുന്നു. അ­ഖില്‍(അ­ച്ചു), വി­നീത്, സു­മേ­ഷ് എ­ന്നി­വ­രെയാണ് തിരിച്ചറിഞ്ഞത്. ഇവരിൽ രണ്ട് പേർ കര­മ­ന അനന്തു വ­ധ­ക്കേ­സി­ലെ പ്ര­തി­ക­ളാണ്.

സിസിടിവി ദൃശ്യങ്ങളിൽ കാണുന്നവർക്ക് പുറമേ എ­ത്ര പേര്‍ വാ­ഹ­ന­ത്തില്‍ ഉ­ണ്ടാ­യി­രു­ന്നെ­ന്ന് വ്യ­ക്തമല്ല. പോ­ലീ­സും ഫോ­റന്‍­സി­ക് സം­ഘവും സം­ഭ­വ­സ്ഥ­ല­ത്തെ­ത്തി പരി­ശോ­ധ­ന തുടരുകയാണ്.

കൊല്ല­പ്പെ­ട്ട അ­ഖിലും പ്ര­തി­ക­ളു­മാ­യി നേര­ത്തേ ബാ­റില്‍വ­ച്ച് തര്‍­ക്ക­മു­ണ്ടാ­യി­രുന്നു. ഇ­താ­ണ് കൊ­ല­പാ­ത­ക­ത്തി­ലേ­ക്ക് ന­യി­ച്ച­തെ­ന്നാ­ണ് സൂച­ന.