മണ്ണാർക്കാട്: ഒരുകോ‌ടി രൂപയോളം തട്ടിയെടുത്ത് യുവതി മുങ്ങിയതായി പരാതി. തെങ്കര ഗ്രാമപഞ്ചായത്തിലെ മുണ്ടക്കണ്ണി ഭാഗത്തുനിന്നു നാൽപ്പതോളം സ്ത്രീകൾ ഇന്നലെ മണ്ണാർക്കാട് പോലീസിൽ പരാതിനൽകി.

മുണ്ടക്കണ്ണി വിജയലക്ഷ്മി എന്ന യുവതിക്കെതിരേയാണ് പരാതി. ഇവർ പല വാഗ്ദാനങ്ങൾ നൽകി സ്ത്രീകളിൽനിന്ന് അമ്പതിനായിരവും ഒരുലക്ഷവും രണ്ടു ലക്ഷവും രൂപ വിവിധ ബാങ്കുകളിൽനിന്നു വായ്പയെടുപ്പിച്ചു വാങ്ങിക്കുകയാണ് ചെയ്തതെന്നു പരാതിയിൽ പറയുന്നു.

വായ്പ തിരിച്ചടവ് ഇവർ ചെയ്യാമെന്നും ഇവരോടു പറഞ്ഞിരുന്നത്രേ. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാർ വീടുകളിലെത്തി. തുടർന്ന് അന്വേഷിച്ചപ്പോഴാണ് വിജയലക്ഷ്മി നാട്ടിലില്ലെന്ന വിവരം ലഭിച്ചത്. ഫോൺ എടുക്കുന്നില്ല. ബന്ധുക്കളോട് അന്വേഷിച്ചപ്പോൾ അവരും വ്യക്തമായ ഉത്തരം നൽകുന്നില്ല. തുടർന്നാണ് കബളിപ്പിക്കപ്പെട്ട സ്ത്രീകൾ പോലീസിൽ പരാതി നൽകിയത്.


ഒരു കോടിയോളം രൂപ വിജയലക്ഷ്മി തട്ടിയെടുത്തതായാണ് പരാതികളിൽനിന്നു വ്യക്തമാകുന്നത്. കൂടുതൽ പേർ പരാതി നൽകാൻ ഉണ്ടെന്നും അറിയുന്നു.