കൊച്ചി: പ്രമുഖരുടെ ഫ്ലക്‌സുകള്‍ വീണ്ടും വഴിയോരങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി.

പലയിടത്തും ഭരണാധികാരികളുടെ ചിത്രവുമായി ഫ്ലക്‌സുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്ന് കോടതി നിരീക്ഷിച്ചു. ഫ്ലക്‌സുകള്‍ നീക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് പിഴ ഈടാക്കേണ്ടിവരുമെന്നും കോടതി അഭിപ്രായപ്പെട്ടു.