നിലമ്പൂർ: കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ പിണറായി സര്‍ക്കാരിന്‍റെ ദുര്‍ഭരണമായിരിക്കും നിലമ്പൂര്‍ ഉപതതെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരണമാക്കുകയെന്നു യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.വി. അന്‍വര്‍ വിഷയം അടഞ്ഞ അധ്യായമല്ല. മുതിര്‍ന്ന കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നേതാക്കളുമായി ചര്‍ച്ച നടന്നുവരുന്നു. അന്‍വര്‍ യുഡിഎഫില്‍ എത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

അന്‍വര്‍ യുഡിഎഫിനു തലവേദനയാകുമോ എന്ന ചോദ്യത്തിന്, അതെല്ലാം മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന വാര്‍ത്തകളാണെന്ന് അദ്ദേഹം പറഞ്ഞു. ബൂത്തുതലം മുതല്‍ യുഡിഎഫില്‍ മികച്ച പ്രവര്‍ത്തനമാണ് ഇതുവരെയായി നടന്നുവരുന്നത്.


നിലവില്‍ നിലമ്പൂരിലും കേരളത്തിലും യുഡിഎഫിന് അനുകൂല രാഷ്‌ട്രീയ സാഹചര്യമാണുള്ളത്. എല്ലാ വിഭാഗത്തെയും ചേര്‍ത്തുപിടിച്ചു മുന്നോട്ടുപോകും. പൊതുജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്‍റെ കുറ്റപത്രമാണു വോട്ടര്‍മാരുടെ മുന്പില്‍ അവതരിപ്പിക്കുക.

അന്‍വര്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന്, ആര്‍ക്കും മത്സരിക്കാമെന്നാണ് അടൂര്‍ പ്രകാശ് മറുപടി പറഞ്ഞത്. യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിനാല്‍ ശക്തമായി തിരിച്ചുവരുമെന്നും നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കോൺഗ്രസില്‍ നിറയെ പ്രശ്‌നങ്ങളാണെന്ന എം.വി. ഗോവിന്ദന്‍റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസിന്‍റെ കാര്യം കോണ്‍ഗ്രസിനു നോക്കാനറിയാമെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.