സുൽത്താൻ ബത്തേരി: രാജ്യത്തെ ആദ്യത്തെ ഡേ കെയർ പോഷകാഹാര പുനരധിവാസ കേന്ദ്രം നൂൽപ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിൽ പ്രവർത്തനം ആരംഭിച്ചു. നൂൽപ്പുഴ പഞ്ചായത്തിലെ തൂക്കകുറവുള്ള കുട്ടികൾക്കായാണ് ഡേ കെയർ പോഷകാഹാര പുനരധിവാസ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ചത്.

ചൈൽഡ് ഹെൽത്ത് അസെസ്മെന്‍റ് മോണിറ്ററിംഗ് പ്രോഗ്രാം എന്ന പേരിൽ നൂൽപ്പുഴ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് കേന്ദ്രത്തിന്‍റെ പ്രവർത്തനം. പഞ്ചായത്തിൽ പ്രായത്തിനനുസൃതമായി തൂക്കകുറവുള്ള 94 കുട്ടികളാണുള്ളത്. ഇതിൽ തീരെ തൂക്കമില്ലാത്ത പതിനേഴ് കുട്ടികളുമുണ്ട്. ഇത്തരം കുട്ടികൾക്കായാണ് ദിനംപ്രതി വീട്ടിൽപോയി വരാവുന്ന തരത്തിൽ ഡേ കെയർ പോഷാകാഹാര പുനരധിവാസകേന്ദ്രം തുറന്നിരിക്കുന്നത്.

ഇവരെ വീടുകളിൽപോയി വാഹനത്തിൽ രാവിലെ കൊണ്ടുവരികയും വൈകുന്നേരം കൊണ്ടുവിടുകയും ചെയ്യും. പകൽസമയങ്ങളിൽ ഇവർക്കാവശ്യമായ ഭക്ഷണങ്ങൾ നൂട്രീഷന്‍റെ നിർദേശപ്രകാരം നൽകുകയാണ് ചെയ്യുന്നത്.


രാത്രികഴിക്കാനുള്ള ഭക്ഷണവും വീട്ടിലേക്ക് കൊടുത്തുവിടും. ഇതോടൊപ്പം ഡോക്ടറുടെ പരിശോധനയും കൃത്യമായി നടക്കുന്നുണ്ട്. ഒരുബാച്ചിൽ ആറ് കുട്ടികൾക്കാണ് ചികിത്സ നൽകുന്നത്. ഇത് രണ്ടാഴ്ചമുതൽ ഇരുപത് ദിവസംവരെ നീണ്ടുനിൽക്കുകയും ചെയ്യും.

രാജ്യത്തുതന്നെ ആദ്യമായാണ് ഡേ കെയറായി ഇത്തരമൊരു കേന്ദ്രം പ്രവർത്തിക്കുന്നത്. മറ്റിടങ്ങളിൽ താമസിച്ച് ചികിത്സ തേടുകയാണ് ചെയ്യുന്നത്. ദിനവും വീട്ടിൽപോയി വരാമെന്നതിനാൽ ഗോത്രവിഭാഗം കുട്ടികൾക്കും രക്ഷിതാക്കൾക്കും കേന്ദ്രത്തിൽ എത്താൻ മടിയില്ലെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

കുട്ടികൾക്കൊപ്പം എത്തുന്ന രക്ഷിതാക്കൾക്ക് പകൽസമയങ്ങളിൽ കൈത്തൊഴിൽ പഠിക്കാനുളള സംവിധാനവും വരുംനാളുകളിൽ കേന്ദ്രത്തോടുചേർന്ന് ഒരുക്കാനുള്ള നീക്കത്തിലാണ് അധികൃതർ.