ന്യൂഡൽഹി: കർണാടകയിൽ വീണ്ടും ജാതി സെൻസസ് നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ് അറിയിച്ചു. മുന്പു നടത്തിയ സർവേയിൽ ഉൾപ്പെടാത്ത വിഭാഗങ്ങളുടെ പരാതി പരിഗണിച്ചാണു നടപടി.

ഇന്നലെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുമായി കോൺഗ്രസ് നേതൃത്വം ചർച്ച നടത്തി.

ഐപിഎൽ ജേതാക്കളായ ആർസിബി നല്കിയ വരവേൽപ്പിനിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ച സംഭവത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയും അതൃപ്തി പ്രകടിപ്പിച്ചു.


എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കർണാടകയുടെ ചുമതലയുള്ള രൺദീപ് സുർജേവാല എന്നിവരും ചർച്ചയിൽ പങ്കെടുത്തു.