മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്‍റി-20 ക്രിക്കറ്റ് ചരിത്രത്തിൽ രാജ്യാന്തര അരങ്ങേറ്റം നടത്താത്ത ഒരു താരത്തിനുള്ള ഏറ്റവും ഉയർന്ന ലേലത്തുകയുമായി ചണ്ഡിഗഡ് സ്വദേശിയായ കാഷ്വി സുധീഷ് ഗൗതം.

10 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന ഇരുപതുകാരിയായ കാഷ്വിയെ ഗുജറാത്ത് ജയ്ന്‍റ്സ് സ്വന്തമാക്കിയത് രണ്ടു കോടി രൂപയ്ക്ക്. അടിസ്ഥാനവിലയേക്കാൾ 20 മടങ്ങ് തുകയാണ് രാജ്യാന്തര മത്സരപരിചയമില്ലാത്ത ഈ ഓൾറൗണ്ടറിനായി മുടക്കിയത്. ഇന്നലെ മുംബൈയിൽ നടന്ന 2024 ഡബ്ല്യുപിഎൽ ലേലത്തിൽ അണ്‍ക്യാപ്ഡ് ബാറ്ററായ വൃന്ദ ദിനേഷിനെ 1.30 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി.

രാജ്യാന്തര പരിചയമില്ലാത്ത ഒരു താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായിരുന്നു അത്. എന്നാൽ, തൊട്ടുപിന്നാലെ കാഷ്വിയുടെ ലേലം നടന്നതോടെ ചരിത്രം കുറിക്കപ്പെട്ടു. കാഷ്വിയും വൃന്ദയും ഇംഗ്ലണ്ട് എയ്ക്ക് എതിരായ പരന്പരയിൽ ഇന്ത്യ എയ്ക്ക് ഒപ്പമുണ്ടായിരുന്നു.


2024 ലേലത്തിൽ ഏറ്റവും വിലയേറിയ താരമാണ് കാഷ്വി. ഓസ്ട്രേലിയയും അന്നബെൽ സതർലൻഡും (ഡൽഹി ക്യാപിറ്റൽസ്) രണ്ടു കോടി രൂപയ്ക്ക് ഇന്നലെ വിറ്റഴിഞ്ഞിരുന്നു. ഏറ്റവും ഉയർന്ന രണ്ടാമത്തെ ലേലത്തുകയാണ് വൃന്ദ ദിനേഷിന് ലഭിച്ച 1.30 കോടി രൂപ.

10 വിക്കറ്റ് നേടിയവൾ

2020ൽ അരുണാചൽപ്രദേശിനെതിരേ ചണ്ഡിഗഡിനായി അണ്ടർ 19 ഏകദിനത്തിൽ 10 വിക്കറ്റ് വീഴ്ത്തിയതോടെയാണ് കാഷ്വി ഗൗതം ആദ്യം വാർത്തയിൽ നിറഞ്ഞത്. ഹാട്രിക് ഉൾപ്പെടെയായിരുന്നു അന്ന് 10 വിക്കറ്റ് നേട്ടം ഈ വലംകൈ മീഡിയം പേസർ സ്വന്തമാക്കിയത്.

അതോടെ വനിതാ ട്വന്‍റി-20 ചലഞ്ച് പോരാട്ട രംഗത്ത് എത്തി. ട്രെയിൽബ്ലെയ്സേഴ്സിനൊപ്പമായിരുന്നു കാഷ്വി. കഴിഞ്ഞ ഡബ്ല്യുപിഎല്ലിൽ ഒരു ടീമും ലേലത്തിലെടുത്തില്ല. ഈ വർഷത്തെ വനിതാ ട്വന്‍റി-20 ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽ 12 വിക്കറ്റ് സ്വന്തമാക്കി.