മലപ്പുറം: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി അനന്തുവിന്‍റെ മൃതദേഹം നിലമ്പര്‍ വഴിക്കടവിലെ വീട്ടിലെത്തിച്ചു. ബന്ധുക്കളും നാട്ടുകാരും അടക്കം നൂറ് കണക്കിന് ആളുകളാണ് അനന്തുവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഇവിടേക്ക് ഒഴുകിയെത്തുന്നത്.

മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് ആദ്യം മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. സ്‌കൂളിലെത്തിയ സുഹൃത്തുക്കളും അധ്യാപകരും അടക്കമുള്ളവര്‍ അനന്തുവിന് ആദരാഞ്ജലി അര്‍പ്പിച്ചു.

അതേസമയം കേസിൽ നിലവില്‍ ഒരു പ്രതി മാത്രമാണുള്ളതെന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം പ്രതികരിച്ചു. വിനീഷ് എന്നയാളാണ് അറസ്റ്റിലായത്. ഓടിരക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായതെന്ന് അദ്ദേഹം പറഞ്ഞു.

കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ഇയാളുടെ സുഹൃത്തുക്കള്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്നുണ്ട്.