കോട്ടയം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം നേടുമെന്ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.

ഇടതുപക്ഷ മുന്നണി സർക്കാർ കഴിഞ്ഞ ഒൻപത് വർഷക്കാലമായി നടത്തിവരുന്ന ജനദ്രോഹ നടപടികൾക്കും ഭരണ രംഗത്തെ അഴിമതിക്കും എതിരെയുള്ള ശക്തമായ പ്രതിക്ഷേധമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കാൻ പോകുന്നത്.

വന്യജീവി ആക്രമണവും കാർഷിക മേഖലയുടെ തളർച്ചയും മലയോര മേഖലയോടുള്ള അവഗണനയും പിണറായി സർക്കാരിനെ ജനങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തിയിരിക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് ദുർഭരണം അവസാനിപ്പിക്കാൻ നിലമ്പൂരിലെ യുഡിഎഫ് വിജയം അനിവാര്യമാണന്നും ജോസഫ് കൂട്ടിച്ചേർത്തു.