മാനേജറെ മർദിച്ചെന്ന കേസിൽ പോലീസ് കേസെടുത്തതിനു പിന്നാലെ നടൻ ഉണ്ണി മുകുന്ദൻ മുന്‍കൂർ ജാമ്യം തേടി കോടതിയിലേക്ക്. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉണ്ണി മുകുന്ദന്‍ ഹര്‍ജിയില്‍ ആരോപിച്ചു. എറണാകുളം സെഷന്‍സ് കോടതി ഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

ആരോപണങ്ങൾ തന്നെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തെന്നും വ്യക്തിപരമായ വൈരാഗ്യം തീർക്കുന്നതിനും നിയമവിരുദ്ധമായ നേട്ടങ്ങൾക്കുമായാണ് വിപിൻ പരാതി നല്‍കിയിരിക്കുന്നതെന്നും ഉണ്ണി ഹർജിയിൽ പറയുന്നു.

പരാതിക്കാരൻ മുൻപ് തന്‍റെ പേര് ദുരുപയോഗം ചെയ്ത് അപകീർത്തികരവും വ്യാജവുമായ പ്രസ്താവനകൾ പ്രചരിപ്പിച്ചെന്നും പല പ്രമുഖർക്കെതിരെയും നടിമാർക്കെതിരെയും ഇയാൾ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അതിനെ തുടർന്ന് പിരിച്ചുവിട്ടതിണന്‍റെ പ്രതികാരമായാണ് നിലവിലെ പരാതിയെന്നും ഉണ്ണി പറയുന്നു.