മലയാളസിനിമയുടെ പ്രേമം മുഴുവൻ ഒത്തുചേർന്ന ചിത്രമായിരുന്നു അൽഫോൻസ് പുത്രൻ ഒരുക്കി 2015ൽ പുറത്തിറക്കിയ പ്രേമം. ഇപ്പോഴിതാ സിനിമയുടെ പത്താം വാർഷികത്തിൽ കുറിപ്പുമായി എത്തിയിരിക്കുകയാണ് നിവിൻ പോളി.

‘അൽഫോൻസ് പുത്രൻ സൃഷ്ടിച്ച മാജിക് ഇതാ’ എന്ന ആമുഖത്തോടെയാണ് താരം പ്രേമത്തെക്കുറിച്ചുള്ള ഓർമച്ചിത്രങ്ങൾ പങ്കുവച്ചത്.

‘‘ഇതാ, അൽഫോൻസ് പുത്രൻ സൃഷ്ടിച്ച മാജിക്... ഞങ്ങളൊരുമിച്ച് ഉണ്ടാക്കിയ ഓർമകൾ... പിന്നെ, എക്കാലത്തേക്കും പ്രേമം അവശേഷിപ്പിച്ച അടയാളങ്ങൾ! ഇനിയും ഒരുപാടു കാലം നമുക്ക് സ്നേഹവും സൗഹൃദവും സിനിമയുടെ സൗന്ദര്യവും ആഘോഷിക്കാം. ജോർജിനെ ആശ്ലേഷിച്ച എല്ലാവരോടും, അയാളെ ജീവിതത്തിന്‍റെ ഒരു ഭാഗമാക്കിയതിന് നന്ദി.’’ നിവിൻ പോളി കുറിച്ചു.

നിരവധി പേരാണ് കുറിപ്പിന് താഴെ കമന്‍റുമായെത്തിയിരിക്കുന്നത്. ‘കറുപ്പ് ഷർട്ട് വെള്ള മുണ്ട് ഓണക്കാലം ആഹാ അന്തസ്’, എന്നായിരുന്നു ഒരാളുടെ കമന്‍റ്. ‘ഒരു വരവ് കൂടി വാ ഇത് പോലെ’ എന്നും ആരാധകർ കമന്‍റ് ചെയ്തു.