Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് മകൻ ഫാരിസ് കൊറ്റി ജുമാ മസ്ജിദിലെത്തിയത്. പള്ളിയിൽ താമസിക്കുന്ന മദ്രസ ജീവനക്കാരോട്്് അന്വേഷിച്ചിട്ടും നിരാശയായിരുന്നു ഫലം. അതിനിടയിൽ മദ്രസയുടെ പിന്നിൽ നിന്നു പുകയുയരുന്നത് കണ്ട് അവിടെചെന്ന് നോക്കിയപ്പോൾ കത്തിയമർന്ന ചാരങ്ങൾക്കിടയിൽ പുകയുയരുന്ന നിലയിൽ ഒരു തലയോടും ശരീരത്തിൻറെ കുറച്ചു ഭാഗങ്ങളും കാണപ്പെട്ടു. വിവരമറിഞ്ഞ് ആളുകൾ കൂടി പലവിധ അഭിപ്രായങ്ങൾ പറയുന്പോഴും അക്കൂട്ടത്തിൽ ഉപ്പായുണ്ടോയെന്ന് നോക്കുകയായിരുന്നു അവൻ. കുറെ നേരത്തിന് ശേഷം തൻറെ ഉപ്പയുടെ ശരീരത്തിന്റെ അവശേഷിപ്പാണ് കത്തിത്തീരുന്നതെന്ന് ആളുകളുടെ സംസാരത്തിൽ നിന്നുമറിഞ്ഞ ഫാരിസ് തളർന്നിരുന്നുപോയി.
അന്ന് ഫോണെടുത്തത് ആര്
ഭാര്യ സീനത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തിയ ഒരുലക്ഷം രൂപ കണക്കുപുസ്തകം വച്ച ബാഗിലും തുണിയിൽ പൊതിഞ്ഞ പതിനായിരം രൂപ പാൻസിൻറെ പോക്കറ്റിലുമിട്ടാണ് ഹക്കീം പള്ളിക്കമ്മിറ്റിയുടെ യോഗത്തിൽ പങ്കെടുക്കാനായി വീട്ടിൽ നിന്നിറങ്ങിയത്. പിറ്റേ ദിവസം വിൽക്കേണ്ട ലോട്ടറി ടിക്കറ്റുകൾ വാങ്ങി വീട്ടിൽ വച്ചിരുന്നു. കുറച്ചു ദിവസങ്ങളിലായി ഹക്കിം എന്തിനെയോ ഭയപ്പെട്ടിരുന്നതായി ഹക്കീമിൻറെ ഭാര്യ സീനത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടർന്ന് രാത്രി 11.41ന് മകൻ ഫാരിസ് ഹക്കീമിനെ വിളിച്
പ്പോൾ ഫോണിലൂടെ വന്ന മറുപടി യോഗം തീർന്നില്ല വരാൻ താമസിക്കുമെന്നായിരുന്നു. എന്നാൽ അന്ന് ഫോണിലൂടെ കേട്ട ശബ്ദം ഉപ്പയുടേതല്ലായെന്നും വേഗത്തിലുള്ള ആ സംസാരം ഉപ്പയുടെ ശൈലിയിലല്ലായിരുന്നെന്നും അന്ന് ഏഴാം ക്ലാസിൽ പഠിച്ചിരുന്ന ഫാരിസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കുറെക്കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോൺ പ്രവർത്തനരഹിതവുമായിരുന്നു. പള്ളിക്കമ്മിറ്റിയിലെ ചിലരെ വിളിച്ചപ്പോൾ യോഗം നേരത്തെ കഴിഞ്ഞെന്നായിരുന്നു മറുപടി. നേരം പുലരാറായിട്ടും പിതാവിനെ കാണാത്തതിനാൽ അന്വേഷിച്ചിറങ്ങിയ മകൻ ഹാരിസ് ഒടുവിൽ എത്തിപ്പെട്ടത് പള്ളിവളപ്പിൽ കത്തിത്തീരാറായ മൃതദേഹത്തിനടുത്താണ്.
ദാമോദരൻ എങ്ങനെ ഹക്കീമായി
23–ാം വയസിൽ നാടുവിട്ട പയ്യന്നൂർ തെക്കേ മന്പലത്തെ ദാമോദരൻ കോഴിക്കോട് ജുമാ അത്ത് പള്ളിയിൽ നിന്ന് ഇസ്ലാം മതം സ്വീകരിച്ച് ഹക്കീം എന്ന പേര് സ്വീകരിച്ചു. ലോട്ടറി ടിക്കറ്റ് വില്പനയിലൂടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ 1999 ഓഗസ്റ്റ് 13ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ സീനത്തിനെ മതാചാരപ്രകാരം വിവാഹം കഴിച്ചു. വർഷങ്ങൾക്ക് ശേഷം സീനത്തും മകൻ ഫാരിസുമായി തിരിച്ചു വന്ന ഹക്കിം മുന്‍പ് ജ്യേഷ്ഠൻ കുഞ്ഞിക്കണ്ണനിൽ നിന്ന് വാങ്ങിയിട്ടിരുന്ന സ്ഥലത്ത്് ഷെഡ് കെട്ടി താമസമാരംഭിച്ചു. ഹക്കീമിനും കുടുംബത്തിനും ബന്ധുക്കൾ പരമാവധി സ്നേഹവും സഹകരണവും നൽകിയിരുന്നു. ഇതിനിടെയാണ് കൊറ്റി ജുമാ അത്ത്് പള്ളിയുടെ റിസീവർ ജോലി പള്ളിക്കമ്മിറ്റി ഇയാളെ ഏൽപ്പിച്ചത്.
പള്ളി നടത്തിവരുന്ന കുറികളുടെ പണം പിരിക്കൽ, മറ്റു പിരിവുകൾ സമാഹരിക്കൽ, പള്ളിയിലെ ജീവനക്കാർക്ക് ഭക്ഷണമെത്തിക്കൽ, പള്ളിയും പരിസരങ്ങളും ശുചിയാക്കൽ എന്നീ പ്രവർത്തികളാണ് ലോട്ടറി വില്പനക്കൊപ്പം ഹക്കീം ചെയ്തിരുന്നത്. ഇതിനിടയിൽ ഹക്കീമിൻറേയും സീനത്തിൻറേയും ബന്ധുക്കളുടെ സഹകരണവും ബാങ്ക് ലോണുമുപയോഗിച്ച് നിർമിച്ച വീടിൻറെ തേപ്പ് പണിക്കുള്ള മണൽ ഇറക്കി ബാക്കി നിർമാണ പ്രവർത്തി പൂർത്തീകരിക്കാനുള്ള ശ്രമത്തിലായിരുന്നു ഹക്കീം. അതിനിടയിലാണ് ദുരൂഹതകൾ നിറഞ്ഞ കൊലപാതകം നടന്നത്.
കഷണങ്ങളായ മൊബൈൽ ഫോണും വിതറിയ മുളക് പൊടിയും
പള്ളിവളപ്പിലെ മദ്രസക്ക്് പിറകിലായി പഴയ പാചകപ്പുരയുടെ മര ഉരുപ്പടികൾ കൂട്ടിവെച്ചിരുന്നതിൻറെ മുകളിൽ പടിഞ്ഞാറ് ഭാഗത്തേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. തലയോട്ടിയും നട്ടെല്ലിൻറെ കുറച്ചു ഭാഗവുമൊഴിച്ച് ബാക്കിയെല്ലാം ചാരമായിരുന്നു. രാവിലെ എട്ടരയായിട്ടും പുകയുയർന്നുകൊണ്ടിരുന്ന സംഭവ സ്ഥലത്തിന് ചുറ്റുമായും അവിടേക്കുള്ള വഴിയിലും മുളക്പൊടി വിതറിയിരുന്നു. അൻപതോളം മീറ്റർ അകലെ ഹക്കീമിൻറെ മൊബൈൽഫോൺ കഷണങ്ങളായി ചിതറികിടന്നിരുന്നു. ഇതിന് സമീപം ഒരു പഴ്സും വാച്ചിൻറെ പൊട്ടിയ ചെയിനും കിടന്നിരുന്നു. പള്ളിക്കമ്മിറ്റിയുടെ യോഗം നടന്ന മദ്രസയുടെ ക്ലാസ് മുറിയിൽനിന്നും കറൻസി നോട്ടുകളുടെ പുറത്തുള്ള രണ്ട് ഫ്ളാപ്പുകളും കണ്ടെത്തി. മൃതദേഹം കത്തിച്ചതിന് സമീപം ബട്ടണുകൾ പൊട്ടികീറിയ നിലയിൽ ഹക്കീം ധരിച്ചിരുന്ന ഷർട്ട് കിടന്നിരുന്നു.
പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചിട്ടും എറെ വൈകി പോലീസെത്തുന്പോഴേക്കും പള്ളിപ്പരിസരം ജന നിബിഡമായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക്ക് വിദഗ്ധരും പോലീസ് നായയും സ്ഥലത്തെത്തി അന്വേഷണം നടത്തുന്പോഴും അവശേഷിച്ചിരുന്ന തെളിവുകളും നഷ്ടപ്പെടുത്തി സംഭവസ്ഥലത്തുനിന്നും തീയും പുകയും ഉയർന്നുകൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് 12.30 ഓടെയാണ് പോലീസ് വെള്ളമൊഴിച്ച് തീയണച്ചത്. മണംപിടിച്ച പോലീസ് നായ കിഴക്കു ഭാഗത്തെ റെയിൽവേ ക്വാർട്ടേഴ്്സിൻറെ ഭാഗത്തേക്കാണ് ഓടിയത്.
ഹക്കീമിൻറെ കൈവശം സദാ കാണാറുള്ള കണക്കു പുസ്തകം സൂക്ഷിക്കുന്ന ബാഗ് കാണാനില്ലായിരുന്നു. ഇതോടെ ഹക്കീം പള്ളിക്കണക്കുകളും പണവുമായി മുങ്ങിയെന്ന പ്രചരണവും നടക്കുന്നുണ്ടായിരുന്നു. ഹക്കീമിൻറെ ഷർട്ടാണ് സംഭവ സ്ഥലത്ത് നിന്ന് കിട്ടിയത് എന്ന് തിരിച്ചറിഞ്ഞതോടെ ഹക്കിം ചിതയൊരുക്കി ആത്മഹത്യ ചെയ്തുവെന്ന പ്രചരണമാണ് പിന്നീടുയർന്നത്. ജീവനുള്ള ഒരാൾക്ക് ചിതയിൽ അനങ്ങാതെ കിടന്ന് ആത്മഹത്യ ചെയ്യാൻ കഴിയില്ല എന്ന വാദങ്ങളും ഉയർന്നതോടെ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഇടക്കിടെ കാണാറുള്ള ഒറ്റക്കാലനാണ് മരിച്ചതെന്നായി പ്രചരണം. പത്തടിയിലേറെ ഉയരത്തിലുള്ള തെങ്ങോലകൾ തീനാളങ്ങളിൽ വാടിക്കരിഞ്ഞിട്ടും തീ കത്തുന്നതോ മൃതദേഹം ദഹിപ്പിക്കുന്പോഴുണ്ടാകുന്ന ദുർഗന്ധമോ അനുഭവപ്പെട്ട ആരേയും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.
മരിച്ചത് ഹക്കീമാണെന്നും തലയിലേറ്റ ശക്തമായ അടിയാണ് ഹക്കീമിൻറെ മരണത്തിനിടയാക്കിയതെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടം –രാസപരിശോധന റിപ്പോർട്ടുകളാണ് നാട്ടിൽ നടന്നിരുന്ന ഊഹാപോഹങ്ങൾക്ക് തടയിട്ടത്. അതോടൊപ്പം ജനങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥരിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുമുയർന്നു.
(തുടരും)
ഒറ്റവാശി; ഭാരം കുറച്ചു 148ൽ നിന്ന് 68ലേക്ക്
ആൾട്ടൺ ടവറിലെ വിനോദകേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ചു വയസുകാരൻ മകനുമൊ
അമേരിക്കൻ മോഡൽ ബ്രസീലിയൻ ചേരിയിൽ!
ന്യൂയോർക്കിൽ നിന്ന് കാണാതായ മോഡലിനെ ബ്രസീലിൽ കണ്ടെത്തി. എലോയിസ പിന്റോ ഫോണ്ടെസ
ഒരു പ്രണയം, അഞ്ച് ജീവൻ
തമിഴ് സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ തിരുനെൽവേലിയെ വാർത്തകളി
ഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ!
ഈ പറക്കും തളിക എന്ന സിനിമ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നും ചാ
നായയുടെ "അസൂയ'
മാതാപിതാക്കൾ തനിക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ അനുജന് നൽകുന്നുണ്ടെന്ന തോന്നല
"ഈ ലോകം എത്ര സുന്ദരമാണ്'
ഉത്തരകൊറിയൻ വാർത്തകൾ അറിയാൻ മലയാളികൾക്ക് വലിയ താത്പര്യവുമാണ്. ഉത്തരകൊറ
പേടിക്കണം ഈ ചിലന്തിയെ
സ്ത്രീകളായ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നത് ബ്ലാക്ക് വിഡോ സ്പൈഡർ അഥവ കറു
ചിരി പകർച്ചവ്യാധി!
ചിരി ടെൻഷനു മരുന്നാണെന്നു ഗവേഷകർ. കൈകൾ ആകാശങ്ങളിലേക്കെറിഞ്ഞ് ചിരിച്ചുമറിഞ
ഫേസ്ബുക്ക് ഡിറ്റക്ടീവ്!
ഇപ്പോഴെങ്കിലും എനിക്കൊരു മറുപടി അയച്ചല്ലോ... നിങ്ങളുടെ കണ്ണുകൾ സെക്സിയാണ്..
"സ്നേഹം കൊണ്ടാ സാറേ...'
അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെ
ആറു പതിറ്റാണ്ടു കഴിഞ്ഞു; ചത്തിട്ടും "മരിക്കാതെ' സ്റ്റക്കി!
ശരാശരി പത്തു മുതൽ 12 വർഷം വരെയാണ് ഒരു നായയുടെ ആയുസ്.. അതുകഴിയുന്പോൾ ചാകും..
എന്തൊരു ചെയ്ഞ്ച്!
മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെണ്‍കുട്ടിയുടെ വീഡിയോ നേരത്
മിസോറാമിലെ എലിവിളയാട്ടം!
പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്
അഞ്ജനയുടെ മരണം: മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കുന്നു
കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ മരണവുമായി
ആശ്വാസമായി ദിശ
കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് നിരവധി പേര് ചികിത്സയില്‍ കഴിയുന്ന സാഹചര്യ
ലഹരിയെ തളയ്ക്കാന്‍ ‘യോദ്ധാവ് ’
കോഴിക്കോട്: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍
ഈ വർഷം അടിപൊളിയാകും, കിട്ടിയത് വെള്ള സ്രാവിനെയല്ലേ...
ഏതൊരു കാര്യത്തിന്റെയും തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ ചൊല്ല്. അപ്പ
ഒഴുക്കിനെതിരേ നീന്തുന്നവർ
തരംഗമാകുന്നു... കപ്പിൾ ഷൂട്ടുുകൾ-3
ഈ വിവാഹാഘോഷങ്ങൾക്കും ബഹളങ്ങൾക്കും ഇ
ഒൗട്ട്ഡോർ ലൊക്കേഷൻ
മൂന്നാറും പൊന്മുടിയും അതിരപ്പള്ളി വെള്ളച്ചാട്ടവും മുതൽ നാടൻ കള്ളുഷാപ്പും ഹൈഫൈ
തരംഗമാകുന്നു കപ്പിൾ ഷൂട്ടുകൾ
നവവധുവിനെ തലയ്ക്കു മുകളിൽ ഉർത്തി വട്ടംകറക്കുന്ന പുതുമണവാളൻ, ജിംനാസ്റ്റിന്
മിഖായേല്‍ നീ എവിടെയാണ്
ഗിരീഷ് പരുത്തിമഠം
മിഖായേലിന്റെ ഹൃദയം നിറയെ സാഹസികതയോടുള്ള അടു
ഒരു യുദ്ധത്തിന്റെ കഥ
ലോകചരിത്രത്തിന്റെ ഭാഗമായി മാറിയ കുളച്ചൽ യുദ്ധം നടന്നിട്ട് 278 വർഷം പിന്നിടു
തൃപ്പൂണിത്തുറ കവർച്ചാക്കേസിന്റെ നാൾ വഴികളിലൂടെ....
2018 ഡിസംബർ പതിനഞ്ചിനു തൃപ്പൂണിത്തുറയിൽ അർധരാത്രി കുടുംബാംഗങ്ങളെ കെട്ടിയിട്
വളർത്തുനായ ഒടുവിൽ കരടിയായി
യുവഗായിക വീട്ടിൽ വളർത്തിയ നായ വളർന്നപ്പോൾ കരടി. മലേഷ്യയിൽ നിന്നുള്ള ഗായികയ
മണിക്കൂറിൽ 320 കിലോമീറ്റർ വേഗം
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരക
പൈതൃകം കാക്കാൻ കോടികൾ...
പൈതൃക സംരക്ഷണം ഒരിക്കലും ബാധ്യതയല്ല അതൊരു ഉത്തരവാദിത്വവും കടമയുമാണെന്ന് ജ
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാര് റീലോഡഡ്
എവിടേക്കാ എല്ലാവരും കൂടി സിനിമയ്ക്കായിരിക്കും...കുടുംബസമേതം എവിടേക്കോ പോകാ
ശിശുക്കൾ വിൽപനയ്ക്ക്!
പെണ്‍കുഞ്ഞാണ് പിറന്നതെങ്കിൽ അതിനെ അപ്പോൾതന്നെ അരുംകൊല ചെയ്തിരുന്ന തമിഴ് നാ
അണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ
കറുത്ത പൂച്ചയുടെ നാക്കിൽ കൈവച്ചിരിക്കുന്ന ഒരു ചുവന്ന അണ്ണാൻ. ഈ ചിത്രം ഇപ്പോൾ ഇ
ഇതെന്തൊരു ഭാഗ്യമാണ്
ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവ
സ്വർണവർണം വിതറി കർണികാരം
ആലപ്പുഴ: മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കു
ഇവിടെ മനുഷ്യരും മുതലകളും ഭയ്യാ, ഭയ്യാ
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകള
ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക്
പഴുതാരയുടെ കൂട്ടുകാരൻ
മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയേ
ചെറിയ ശ്രമങ്ങള്‍, വലിയ ലാഭം
നിരക്കു വർധിപ്പിക്കും മുൻപ് വൈദ്യുതി ഉപഭോഗം കുറയ്ക്കാം
കേരളത്തെ പിടിച്ചു
ഒരു മീശക്കഥ സൊല്ലട്ടുമാ....
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന
തേയിലക്കൃഷിയുടെ ചരിത്രത്തിലേക്ക് ടീ മ്യൂസിയം
വൈത്തിരി പൊഴുതനയ്ക്കു സമീപം അച്ചൂരിൽ ഹാരിസണ്‍സ് മലയാളം കന്പനി ആരംഭിച്ച ടീ മ
മലയാളിസ്പര്ശത്തില് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണിയില്‍
വേളാങ്കണ്ണി: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലേക
അപകടങ്ങൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!
അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടു
ഈ കൊച്ചു മിടുക്കനു നൽകാം 100
കോട്ടയം: അഞ്ചാം ക്ലാസ് മുതൽ സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചു ജീവിക്
സീബ്രാവരകൾ ‘ചുവപ്പ് ’അണിയുന്പോൾ
കാല്‍നടയാത്രക്കാരന്റെ റോഡിലെ "അവകാശ' മേഖലയാണ് സീബ്രാലൈനുകള്‍ . ലോകത്തെവിടെ
ജീവിതം സുരക്ഷിതമാക്കാൻ ചെയ്ത അരുംകൊലകൾ
റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സ
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ
കടലിനു നടുവിലെ കാലാപാനി
ഇന്ത്യയുടെ ഏറ്റവുമടുത്ത തീരത്തുനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ നടുക്കടല
മനസ് കൊണ്ടൊരു കളി
ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച കഥാപാത്രമായിരുന്നു പ്രേതത്തില
വാടകയ്ക്ക് ഒരു വീടു കിട്ടുമോ?
15-ാം നൂറ്റാണ്ടുമുതൽ ജർമ്മനിയിൽ ഉള്ള ഒരു കുടുംബമാണ് ഫഗേഴ്സ്. യൂറോപ്പിലെ പ്രമു
പറന്നുയർന്ന് എയർഫോഴ്സ് ഉൻ
ഉയരണമെങ്കിൽ അതാഗ്രഹിച്ചാൽ മാത്രം പോര,അതിനായി പ്രയത്നിക്കുകകൂടി വേണം. അത് വള
ഇമ്മിണി ബല്യ പുരസ്കാരം
അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ കയറിയാൽ അപ്പോൾ പിടി വീഴും, റെയിൽവെ സ്റ്റേഷൻ
പൂച്ചഭ്രാന്ത്!
നൂറ്റാണ്ടുകളായി മനുഷ്യനോടൊപ്പം ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പൂച്ച.പൂച്ചക
5000 വർഷം പഴക്കമുള്ള ടാറ്റു
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആ
എന്തു വിളിക്കണം ഈ പ്രണയത്തെ !
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന
പൈതൃകങ്ങളിലേക്ക് ചുവടുവച്ച് കണ്ണൂരിന്റെ രാജനഗരം
ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്
ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ
എടിഎം കള്ളന്മാര്
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം
മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്
ഉണങ്ങാത്ത മുറിവ്
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ
പീറ്ററേട്ടൻ സൂപ്പറാ...
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്
തിളങ്ങും ബീച്ചുകൾ
മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജ
ആ വെടിയൊച്ചയ്ക്ക് 54
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മര
കുറ്റാന്വേഷണ നോവൽ പോലെ
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നട
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പു
കുഞ്ഞമ്പുനായരുടെ കഥ
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തി
മരണശേഷം മറനീങ്ങിയത്....
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്
കരവിരുതിന്റെ കളിത്തോഴന്‍
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊ
താരത്തിളക്കമില്ലാതെ....
സിനിമയുടെ താരത്തിളക്കമില്ലാതെ കാമറ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്ടോബര്‍ 1 ലോക വയോജന ദിനം
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്
കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ സുരക്ഷ മെച്ച
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - ഉ
ഇങ്ങനെയും ചില കള്ളന്മാർ
കൂട്ടാളികൾക്ക് അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. ഓരോ നീക്കവും അതീവശ്രദ്ധയോടെ നട
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാര്യമായി പരിചയപ്പെടുന്നതിനു മുൻപു തന്നെ കൈയിൽ ഏതാനും കണിക്കൊ ന്നയുടെ വിത്തു
ദിയ എവിടെ ?
കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമത്ത് സുഹറ
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇംഗ്ലണ്ടിലെ ലിവർപൂളിനടുത്തുള്ള കിർക്കിബി എന്ന സ്ഥലത്താണ് ബെക്ക് എഡ്മണ്ട് എന്ന
തായ്ലന്റിലെ മരണദ്വീപ്
രണ്ടു വർഷം മുന്‍പുവരെ ഏഷ്യയിലെ പ്രത്യേകിച്ച് തായ്ലാൻഡിലെ ഏറ്റവും സുരക്ഷിതമായ
ടമാാാർ പഠാാാർ: പാലാ തങ്കച്ചന്റെ കഥ
തിരക്കേറിയ പാലാ നഗരം. സമയം വൈകുന്നേരം. ചീറിപ്പായുന്ന വാഹനങ്ങൾ. സൈലൻസർ ഉൗരിവ
പിതൃദിനത്തിനുമുണ്ട്, ഒരു കഥ
അങ്ങനെ ഒരു പിതൃദിനംകൂടി കടന്നുപോയി. അച്ഛന്മാർക്കു സമ്മാനങ്ങളും സ്നേഹാശംസകള
ലഹരിയില്‍ മയങ്ങി ഒരു ഗ്രാമം
പറന്പിൽനിന്നു പറിച്ചെടുത്ത ചെറുനാരങ്ങ ഒരു ചാക്കിൽകെട്ടി പിറ്റേദിവസം ചന്തയിൽ
നാടൊട്ടുക്ക് തട്ടിപ്പ്
മേജർ രവിയുടെ പട്ടാള സിനിമകളിലെ മോഹൻലാൽ വേഷം മേജർ മഹാദേവൻ ശൈലിയിലാണ് അയാൾ ക
അവസാനം ആയിട്ടില്ല.., ആവുകയുമില്ല...
ബാഹുബലിയുടെ കണ്ക്ലൂഷൻ അഥവാ രണ്ടാം ഭാഗം ലോകമെന്പാടും തിയറ്ററുകളെ പ്രകന്പനം
കുഞ്ഞാമിന വധം: നേരറിയാൻ സിബിഐ വരുമോ?
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഇരിക്കൂർ സിദ്ദീഖ് നഗറിലെ സബീനാ മൻസിലിൽ കുഞ്ഞാ
ഇത്തിരി കുഞ്ഞനല്ല ഈ കുഞ്ഞുദൈവം
ബോസ്കിംഗ് ഞാന്‍ പഠിച്ചിട്ടില്ല, പിന്നെ കാരാട്ടെ... പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന
നെല്ലിക്ക സിംപിളാണ്, പവർഫുള്ളും
പൂത്തുനിൽക്കുന്ന നെല്ലിമരത്തിനു താഴെ നിന്ന് മുകളിലേക്ക് കൊതിയോടെ നോക്കിയിട്
കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
വാഷിംഗ്ടണ്‍ നഗരം ഉറക്കം ഉണരുംമുന്‍പേ ഫ്ളോറൻസ് റിഗനി എന്ന 91 കാരി സ്വന്തമായി വാ
ഒരേ ഒരു ആര്‍കെ നഗര്‍
ചെന്നൈ പട്ടണത്തിൽ നിന്ന് അരമണിക്കൂറോളം യാത്രചെയ്താൽ പത്തുകിലോമീറ്റർ അകലെ
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ച
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്ഥശി
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെ
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍
2017 ഫെബ്രുവരി 10 നാടെങ്ങും തൈപ്പൂയ ആഘോഷ ലഹരിയിലാണ്. ക്ഷേത്രങ്ങളിലേക്കും തിരിച
കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പ