Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ഇങ്ങനെയും ചില കള്ളന്മാർ
കൂട്ടാളികൾക്ക് അയാൾ മിസ്റ്റർ പെർഫെക്ട് ആണ്. ഓരോ നീക്കവും അതീവശ്രദ്ധയോടെ നടത്തുന്ന, വിജയകരമായി പൂർത്തിയാക്കുന്ന സമർഥൻ. മുംബൈ നഗരത്തിൽ പലയിടത്തായി 51 വീടുകളിൽ മോഷണം നടത്തി. ഒരിക്കൽ പോലും പിടിക്കപ്പെട്ടില്ല. ആരാണ് മോഷ്ടാവ് എന്നതിന് ഒരിടത്തും തെളിവുകളില്ല. ഒടുവിൽ ഒരു സിസി ടിവി കാമറ അയാളെ കുടുക്കി. ഹരുണ്‍ സർദാർ....
നഗരത്തെയും പോലീസിനെയും വല്ലാതെ വട്ടം ചുറ്റിച്ചിരുന്ന ഹരുണിനെയും സഹായികളായ അർഫൻ മുല്ല, മത്രു എന്ന് വിളിക്കുന്ന മഹേഷ് ഗുപ്ത എന്നിവരെയും മുംബൈയിലെ കുറാർ പോലീസ് പിടികൂടി. ഓരോ ഇടത്തെയും മോഷണത്തിന്റെ സർവവിധ തന്ത്രങ്ങളും മെനയുന്നത് ഹരുണ്‍ തന്നെ. ആദ്യം ഇടം കണ്ടുപിടിക്കും. അവിടുത്തെ ഭൂമിശാസ്ത്രം മോഷണത്തിന് എത്രത്തോളം ഉപകരിക്കും എന്ന് മനസിലാക്കും. വീട് മാർക്ക് ചെയ്യും. അകത്ത് കയറാനുള്ള മാർഗവും രക്ഷപ്പെടാനുള്ള വഴിയും ആസൂത്രണത്തിന്റെ പ്രധാന ഭാഗങ്ങളാണ്. ഹരുണിന് മറ്റൊരു പ്രത്യേകതയും കൂടിയുണ്ട്. മോഷണം ഒരു വീട്ടിൽ മാത്രമായി അയാൾ ഒതുക്കാറില്ല. കുറഞ്ഞ പക്ഷം ഒരിടത്ത് മൂന്നു വീടുകളിലെങ്കിലും അയാൾ ഒറ്റ രാത്രിയിൽ കയറിയിരിക്കും. നിരന്തര മോഷണത്തിന്റെ തലവേദനയിലായിരുന്നു മുംബൈ പോലീസ്. അങ്ങനെയിരിക്കെയാണ് കുറാറിലെ താനാജി നഗറിൽ ഒരേ രാത്രിയിൽ മൂന്നു വീടുകളിൽ മോഷണം നടന്ന പരാതി കുറാർ പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. അതിലൊരു വീട്ടിലെ സിസി ടിവി കമറയിൽ മോഷ്ടാക്കളുടെ ദൃശ്യം പതിഞ്ഞത് പോലീസിന് സഹായകമായി. മോഷണത്തിനു ശേഷം മൂന്നുപേർ തിരികെ പോകുന്ന ദൃശ്യങ്ങ
ാണ് കാമറയിൽ പതിഞ്ഞത്. ആളുകളെ തിരിച്ചറിഞ്ഞുവെങ്കിലും പോലീസിന് ജോലി അത്ര എളുപ്പമായിരുന്നില്ല. മുൻപൊരു കേസിൽ ബോറിവിലി പോലീസ് ഹരുണിനെ പിടികൂടിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മോഷണരീതികൾ വിശദമായി പരീക്ഷിച്ച കുറാർ പോലീസിന് ഹരുണിൽ നേരിയ സംശയം തോന്നി. സിസി ടിവി കാമറ ദൃശ്യങ്ങളിലൂടെ ആളെ തിരിച്ചറിഞ്ഞപ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്നും പോലീസിന് ബോധ്യമായി. ഉൗർജിതമായ അന്വേഷണത്തിൽ മാൽവാനിയിലാണ് അവരുടെ താവളം എന്ന് പോലീസ് കണ്ടെത്തി. മാൽവാനി പോലീസിന്റെ സഹായത്തോടെ അന്വേഷണ സംഘം വല വിരിച്ചെങ്കിലും ഹരുണ്‍ അതിവിദഗ്ധമായി രക്ഷപ്പെട്ടു. ഹരുണിന്റെ സഹായികളെ കുരുക്കാനായിരുന്നു പോലീസിന്റെ അടുത്ത ശ്രമം. രണ്ടു കൂട്ടാളികളെ കിട്ടിയതോടെ വൈകാതെ ഹരുണും പോലീസ് കസ്റ്റഡിയിലായി.
സെൽഫി പറ്റിച്ചു...
സുഭാഷ് സോനാ വെയ്ൻ എന്ന മോഷ്ടാവിന് വിനയായത് സെൽഫി ഫോട്ടോകളിലെ കന്പമാണ്. വീടുകളിൽ ഗ്യാസ് സിലിണ്ടറിന്റെ അറ്റകുറ്റപ്പണി ചെയ്യാനെന്ന വ്യാജേനയാണ് ഇയാൾ എത്തുന്നത്. വൃദ്ധകളും വീട്ടമ്മമാരും മാത്രമുള്ള സമയങ്ങളിലായിരിക്കും ഇയാളുടെ വരവ്. മാന്യമായ പെരുമാറ്റമായതിനാൽ ആരും സംശയിക്കുകയുമില്ല. അകത്തു കയറി നിമിഷങ്ങൾക്കകം സുഭാഷിന്റെ മട്ടും ഭാവവും മാറും. പോക്കറ്റിൽ നിന്നു കത്തിയെടുത്ത് കാട്ടി ഭീഷണിപ്പെടുത്തി വീട്ടിലെ സ്വർണവും വില പിടിപ്പുള്ള ആഭരണങ്ങളുമായി മടങ്ങും. പക്ഷെ, ഭോയിർ നഗറിലെ ഒരു വീട്ടിൽ സുഭാഷിന്റെ അഭ്യാസം പാളിപ്പോയി. 77 കാരിയായ സന്ധ്യാ വനേജിന്റെ വീട്ടിൽ ചെന്ന സുഭാഷ് അവിടെ മറ്റുള്ളവർ ഉണ്ടെന്നറിഞ്ഞില്ല. വൃദ്ധയുടെ കഴുത്തിൽ കത്തി ചേർത്ത് സ്വർണാഭരണങ്ങൾ എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ അവർ ഉറക്കെ നിലവിളിച്ചു. സന്ധ്യയുടെ മരുമകൾ ഡോ. നിലം അകത്തു നിന്ന് ഓടിയെത്തി. അമ്മായിയമ്മയെ രക്ഷിക്കാനുള്ള നിലത്തിന്റെ ശ്രമത്തിനിടയിൽ സുഭാഷ് ഇരുവരെയും തള്ളിമാറ്റി. അയൽവാസികൾ എത്തുന്നതിനുമുന്പ് സുഭാഷ് രക്ഷപ്പെട്ടു. പക്ഷെ, അയാളുടെ മൊബൈൽ ഫോണ്‍ പിടിവലിക്കിടയിൽ താഴെ വീണിരുന്നു. പോലീസ് ഫോണ്‍ പരിശോധിച്ചപ്പോൾ സുഭാഷിന്റെ വിവിധ തരത്തിലുള്ള സെൽഫി ഫോട്ടോകൾ ലഭിച്ചു. പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് പിടികൂടുകയും ചെയ്തു.
പകൽ ആക്രി പെറുക്കൽ, രാത്രിയിൽ...
മുംബൈയിലെ നെഹ്റു നഗർ പോലീസിനും ഒരു മോഷണസംഘത്തിന്റെ കഥ പറയാനുണ്ട്. ഒരു കുടുംബത്തിലെ നാലു പേർ- അമ്മയും മൂന്നു ആണ്മക്കളും. പകൽസമയങ്ങളിൽ തെരുവുകളിലും നിരത്തുകളിലുമൊക്കെ ഇവരെ ആളുകൾ കാണാറുണ്ട്. നാലു പേരും നാലു സ്ഥലങ്ങളിലായിരിക്കും. കുപ്പത്തൊട്ടിയിലും ചവറുകൂനകളിലുമൊക്കെ അരിച്ചു പെറുക്കി അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടെത്തുന്ന ഇവരെ ആരും അത്ര ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ പോലീസ് പിടിയിലായതോടെയാണ് ഇവരുടെ കള്ളി വെളിച്ചത്തായത്. വിധവയായ രേഖാ ഗൗലിയാണ് ഈ സംഘത്തിന്റെ തലൈവി. വിനായക്, ലല്ല എന്നീ മക്കൾക്കൊപ്പം 17 വയസുകാരനായ ഇളയ പുത്രനെയും മാതാവ് പരിശീലിപ്പിച്ചത് മോഷണവിദ്യകളാണ്. പകൽനേരങ്ങളിലെ ആക്രി പറുക്കിയുള്ള അലച്ചിലുകൾ മോഷണം നടത്തേണ്ട വീടുകൾ സംബന്ധിച്ച വിവരശേഖരണമാണെന്ന് പോലീസ് പറയുന്നു. സാധാരണ മക്കളെയാണ് മോഷണത്തിനായി നിയോഗിക്കാറുള്ളത്. ഇടയ്ക്ക് തലൈവിയും രംഗത്തിറങ്ങാറുണ്ടത്രെ. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആരോരുമറിയാതെ ഒരു വീട്ടിൽ കയറിയ ഇവർ നാൽപ്പതിനായിരത്തിലേറെ രൂപയുടെ സാധനസാമഗ്രികളുമായാണ് മടങ്ങിയത്. ഇളയ മകൻ റെയിൽവേ സ്റ്റേഷനുകളിലാണ് നിയോഗിക്കപ്പെടുക. യാത്രക്കാരിൽ നിന്നു സാധനം കവർന്ന് മിന്നൽവേഗത്തിൽ സ്ഥലം കാലിയാക്കും. ഒരിക്കൽ തന്നെ പിന്തുടർന്ന ഒരു പോലീസുകാരനെ ആക്രമിച്ചതിനും ഇയാളുടെ പേരിൽ കേസുണ്ട്. നാലുപേരെയും പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.
പട്ടാപ്പകലും രക്ഷയില്ല...
മുംബൈ നഗരത്തിലെ പലയിടങ്ങളിലും പട്ടാപ്പകൽ പോലും പിടിച്ചുപറി ഇപ്പോൾ പുതുമയല്ല. കഴിഞ്ഞ ദിവസം ഒരു വൃദ്ധന് നഷ്ടമായത് രണ്ടര ലക്ഷത്തിലേറെ രൂപയാണ്. പണവുമായി സമീപത്തെ ബാങ്കിലേയ്ക്ക് പോവുകയായിരുന്നു 84 കാരനായ മഹേന്ദ്ര വോറ. ബൈക്കിലെത്തിയ രണ്ടുപേർ ബാഗ് തട്ടിപ്പറിച്ച് കടന്നുകളഞ്ഞു. നള ഡിസിൽവ നഗറിലെ 60 കാരിയായ ഗംഗു ഭായിയുടെ സ്വർണമാലയാണ് ബൈക്കിലെത്തിയ മോഷ്ടാവ് വലിച്ച് പറിച്ചെടുത്ത് രക്ഷപ്പെട്ടത്. അതാത് പ്രദേശങ്ങളിലെ ചില സിസി ടിവി കാമറകളിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ടെങ്കിലും പ്രതികൾ ഇപ്പോഴും ഒളിവിലാണ്. മുംബൈയിലെ മാത്രം സംഭവങ്ങളായി ഇവ തള്ളിക്കളയരുത്. മോഷ്ടാക്കൾ എവിടെയും ഏതു വേഷത്തിലും പ്രത്യക്ഷപ്പെട്ടേക്കാം. ചിരപരിചയം നടിച്ചും സഹായഹസ്തം നീട്ടിയുമൊക്കെ ചിലർ സമീപിക്കുന്പോൾ കബളിപ്പിക്കപ്പെടാനും ഇടയുണ്ട്.
ഗിരീഷ് പരുത്തിമഠം
കാണാതായ സഹോദരിയെ തിരിച്ചുകിട്ടിയ വിസ്മയ കഥ
ഉറ്റസുഹൃത്തുക്കൾ അപ്രതീക്ഷിതമായി ബന്ധുക്കളും സഹോദരരുമാകുന്നതു സിനിമകളില
ഇൻസ്റ്റഗ്രാമിലെ സുന്ദരിയും പുടിനും!
ഇൻസ്റ്റഗ്രാമിൽ ട്രെൻഡിംഗ് ഇപ്പോൾ പതിനേഴു വയസുള്ള ഒരു സുന്ദരിയാണ്. റഷ്യൻ പ്ര
വെറുതെ നടന്നാൽ നാലു ലക്ഷം ശന്പളം!
വെറുതെ നടന്നാൽ ശന്പളം കിട്ടുമോ? ആരോടു ചോദിച്ചാലും ഇല്ല എന്ന മറുപടി കിട്ടാൻ വലി
ഒറ്റവാശി; ഭാരം കുറച്ചു 148ൽ നിന്ന് 68ലേക്ക്
ആൾട്ടൺ ടവറിലെ വിനോദകേന്ദ്രം സന്ദർശിക്കാൻ വേണ്ടിയാണ് അഞ്ചു വയസുകാരൻ മകനുമൊ
അമേരിക്കൻ മോഡൽ ബ്രസീലിയൻ ചേരിയിൽ!
ന്യൂയോർക്കിൽ നിന്ന് കാണാതായ മോഡലിനെ ബ്രസീലിൽ കണ്ടെത്തി. എലോയിസ പിന്റോ ഫോണ്ടെസ
ഒരു പ്രണയം, അഞ്ച് ജീവൻ
തമിഴ് സിനിമകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഇപ്പോൾ തിരുനെൽവേലിയെ വാർത്തകളി
ഗ്യാങ്സ്റ്ററല്ല, മോൺസ്റ്റർ!
ഈ പറക്കും തളിക എന്ന സിനിമ ആളുകളെ പൊട്ടിച്ചിരിപ്പിച്ചതിന് കണക്കില്ല. ഇന്നും ചാ
നായയുടെ "അസൂയ'
മാതാപിതാക്കൾ തനിക്ക് നൽകുന്നതിനേക്കാൾ ശ്രദ്ധ അനുജന് നൽകുന്നുണ്ടെന്ന തോന്നല
"ഈ ലോകം എത്ര സുന്ദരമാണ്'
ഉത്തരകൊറിയൻ വാർത്തകൾ അറിയാൻ മലയാളികൾക്ക് വലിയ താത്പര്യവുമാണ്. ഉത്തരകൊറ
പേടിക്കണം ഈ ചിലന്തിയെ
സ്ത്രീകളായ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നത് ബ്ലാക്ക് വിഡോ സ്പൈഡർ അഥവ കറു
ചിരി പകർച്ചവ്യാധി!
ചിരി ടെൻഷനു മരുന്നാണെന്നു ഗവേഷകർ. കൈകൾ ആകാശങ്ങളിലേക്കെറിഞ്ഞ് ചിരിച്ചുമറിഞ
ഫേസ്ബുക്ക് ഡിറ്റക്ടീവ്!
ഇപ്പോഴെങ്കിലും എനിക്കൊരു മറുപടി അയച്ചല്ലോ... നിങ്ങളുടെ കണ്ണുകൾ സെക്സിയാണ്..
"സ്നേഹം കൊണ്ടാ സാറേ...'
അമേരിക്കയിൽ ഭർത്താവ് മലയാളി നഴ്സിനെ കുത്തികൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെ
ആറു പതിറ്റാണ്ടു കഴിഞ്ഞു; ചത്തിട്ടും "മരിക്കാതെ' സ്റ്റക്കി!
ശരാശരി പത്തു മുതൽ 12 വർഷം വരെയാണ് ഒരു നായയുടെ ആയുസ്.. അതുകഴിയുന്പോൾ ചാകും..
എന്തൊരു ചെയ്ഞ്ച്!
മേക്കപ്പിലൂടെ നയൻതാരയുടെ രൂപ സാദൃശ്യം വരുത്തിയ പെണ്‍കുട്ടിയുടെ വീഡിയോ നേരത്
മിസോറാമിലെ എലിവിളയാട്ടം!
പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്
അഞ്ജനയുടെ മരണം: മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കുന്നു
കാഞ്ഞങ്ങാട്: തലശേരി ബ്രണ്ണന്‍ കോളജ് വിദ്യാര്‍ഥിനി അഞ്ജന ഹരീഷിന്റെ മരണവുമായി
ആശ്വാസമായി ദിശ
കോവിഡ് 19 രോഗം ബാധിച്ച് സംസ്ഥാനത്ത് നിരവധി പേര് ചികിത്സയില്‍ കഴിയുന്ന സാഹചര്യ
ലഹരിയെ തളയ്ക്കാന്‍ ‘യോദ്ധാവ് ’
കോഴിക്കോട്: യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമിടയില്‍
ഈ വർഷം അടിപൊളിയാകും, കിട്ടിയത് വെള്ള സ്രാവിനെയല്ലേ...
ഏതൊരു കാര്യത്തിന്റെയും തുടക്കം നന്നായാൽ പകുതി നന്നായി എന്നാണല്ലോ ചൊല്ല്. അപ്പ
ഒഴുക്കിനെതിരേ നീന്തുന്നവർ
തരംഗമാകുന്നു... കപ്പിൾ ഷൂട്ടുുകൾ-3
ഈ വിവാഹാഘോഷങ്ങൾക്കും ബഹളങ്ങൾക്കും ഇ
ഒൗട്ട്ഡോർ ലൊക്കേഷൻ
മൂന്നാറും പൊന്മുടിയും അതിരപ്പള്ളി വെള്ളച്ചാട്ടവും മുതൽ നാടൻ കള്ളുഷാപ്പും ഹൈഫൈ
തരംഗമാകുന്നു കപ്പിൾ ഷൂട്ടുകൾ
നവവധുവിനെ തലയ്ക്കു മുകളിൽ ഉർത്തി വട്ടംകറക്കുന്ന പുതുമണവാളൻ, ജിംനാസ്റ്റിന്
മിഖായേല്‍ നീ എവിടെയാണ്
ഗിരീഷ് പരുത്തിമഠം
മിഖായേലിന്റെ ഹൃദയം നിറയെ സാഹസികതയോടുള്ള അടു
ഒരു യുദ്ധത്തിന്റെ കഥ
ലോകചരിത്രത്തിന്റെ ഭാഗമായി മാറിയ കുളച്ചൽ യുദ്ധം നടന്നിട്ട് 278 വർഷം പിന്നിടു
തൃപ്പൂണിത്തുറ കവർച്ചാക്കേസിന്റെ നാൾ വഴികളിലൂടെ....
2018 ഡിസംബർ പതിനഞ്ചിനു തൃപ്പൂണിത്തുറയിൽ അർധരാത്രി കുടുംബാംഗങ്ങളെ കെട്ടിയിട്
വളർത്തുനായ ഒടുവിൽ കരടിയായി
യുവഗായിക വീട്ടിൽ വളർത്തിയ നായ വളർന്നപ്പോൾ കരടി. മലേഷ്യയിൽ നിന്നുള്ള ഗായികയ
മണിക്കൂറിൽ 320 കിലോമീറ്റർ വേഗം
മണിക്കൂറിൽ 320 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന ഷഹീൻ ഫാൽക്കൻ നീലഗിരി മലനിരക
പൈതൃകം കാക്കാൻ കോടികൾ...
പൈതൃക സംരക്ഷണം ഒരിക്കലും ബാധ്യതയല്ല അതൊരു ഉത്തരവാദിത്വവും കടമയുമാണെന്ന് ജ
കലാനിലയത്തിന്റെ കടമറ്റത്ത് കത്തനാര് റീലോഡഡ്
എവിടേക്കാ എല്ലാവരും കൂടി സിനിമയ്ക്കായിരിക്കും...കുടുംബസമേതം എവിടേക്കോ പോകാ
ശിശുക്കൾ വിൽപനയ്ക്ക്!
പെണ്‍കുഞ്ഞാണ് പിറന്നതെങ്കിൽ അതിനെ അപ്പോൾതന്നെ അരുംകൊല ചെയ്തിരുന്ന തമിഴ് നാ
അണ്ണാൻ കുഞ്ഞുങ്ങൾക്ക് പൂച്ചയമ്മ
കറുത്ത പൂച്ചയുടെ നാക്കിൽ കൈവച്ചിരിക്കുന്ന ഒരു ചുവന്ന അണ്ണാൻ. ഈ ചിത്രം ഇപ്പോൾ ഇ
ഇതെന്തൊരു ഭാഗ്യമാണ്
ലോക നാവിക ചരിത്രത്തിലെ വലിയ ദുരന്തങ്ങളായി വിശേഷിപ്പിക്കപ്പെടുന്ന രണ്ടു സംഭവ
സ്വർണവർണം വിതറി കർണികാരം
ആലപ്പുഴ: മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കു
ഇവിടെ മനുഷ്യരും മുതലകളും ഭയ്യാ, ഭയ്യാ
നീണ്ട ശരീരവും വലിയ പല്ലുകളുമൊക്കെയായി നിലത്തുകൂടെ ഇഴഞ്ഞു നടക്കുന്ന മുതലകള
ചൊവ്വയിലേക്കുള്ള വണ്ടി ഉടന്‍ പുറപ്പെടും
ചൊവ്വയിൽ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാർത്ഥ്യമാക്കാനുമുള്ള പദ്ധതിക്ക്
പഴുതാരയുടെ കൂട്ടുകാരൻ
മനുഷ്യർ പല മൃഗങ്ങളോടും ചങ്ങാത്തംകൂടാറുണ്ട്. എന്നാൽ കൊടുംവിഷമുള്ള പഴുതാരയേ
ചെറിയ ശ്രമങ്ങള്‍, വലിയ ലാഭം
നിരക്കു വർധിപ്പിക്കും മുൻപ് വൈദ്യുതി ഉപഭോഗം കുറയ്ക്കാം
കേരളത്തെ പിടിച്ചു
ഒരു മീശക്കഥ സൊല്ലട്ടുമാ....
"മീശ'യെന്നു കേട്ടാൽ മലയാളിയുടെ മനസിലേക്ക് വിവാദങ്ങൾ ഘോഷയാത്രയായി എത്തുന്ന
തേയിലക്കൃഷിയുടെ ചരിത്രത്തിലേക്ക് ടീ മ്യൂസിയം
വൈത്തിരി പൊഴുതനയ്ക്കു സമീപം അച്ചൂരിൽ ഹാരിസണ്‍സ് മലയാളം കന്പനി ആരംഭിച്ച ടീ മ
മലയാളിസ്പര്ശത്തില് ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുരൂപം വേളാങ്കണ്ണിയില്‍
വേളാങ്കണ്ണി: അന്താരാഷ്ട്ര തീർഥാടനകേന്ദ്രമായ വേളാങ്കണ്ണിയിലേക
അപകടങ്ങൾ പകർത്തിയാൽ ലൈഫ് ജയിലിൽ..!
അപകടങ്ങളുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ശ്രമിക്കാതെ സെൽഫിയും ഫോട്ടോയുമെടു
ഈ കൊച്ചു മിടുക്കനു നൽകാം 100
കോട്ടയം: അഞ്ചാം ക്ലാസ് മുതൽ സ്വയം അധ്വാനിച്ചുണ്ടാക്കുന്ന പണം ഉപയോഗിച്ചു ജീവിക്
സീബ്രാവരകൾ ‘ചുവപ്പ് ’അണിയുന്പോൾ
കാല്‍നടയാത്രക്കാരന്റെ റോഡിലെ "അവകാശ' മേഖലയാണ് സീബ്രാലൈനുകള്‍ . ലോകത്തെവിടെ
ജീവിതം സുരക്ഷിതമാക്കാൻ ചെയ്ത അരുംകൊലകൾ
റോഡരികിലെ വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു കാർ. ഡ്രൈവിംഗ് സ
കനോലി കണ്ണീരണിഞ്ഞാൽ കോഴിക്കോടും ‘മുങ്ങും’
ദശാബ്ദങ്ങളായി ഉള്ളിലൊതുക്കിയിരുന്ന സങ്കടങ്ങളെല്ലാം കണ്ണീരായി നിറഞ്ഞൊഴുകിയപ
കടലിനു നടുവിലെ കാലാപാനി
ഇന്ത്യയുടെ ഏറ്റവുമടുത്ത തീരത്തുനിന്ന് ഏതാണ്ട് 1500 കിലോമീറ്റർ അകലെ നടുക്കടല
മനസ് കൊണ്ടൊരു കളി
ശരീരഭാഷയിലും സംസാരത്തിലും നിഗൂഢതയൊളിപ്പിച്ച കഥാപാത്രമായിരുന്നു പ്രേതത്തില
വാടകയ്ക്ക് ഒരു വീടു കിട്ടുമോ?
15-ാം നൂറ്റാണ്ടുമുതൽ ജർമ്മനിയിൽ ഉള്ള ഒരു കുടുംബമാണ് ഫഗേഴ്സ്. യൂറോപ്പിലെ പ്രമു
പറന്നുയർന്ന് എയർഫോഴ്സ് ഉൻ
ഉയരണമെങ്കിൽ അതാഗ്രഹിച്ചാൽ മാത്രം പോര,അതിനായി പ്രയത്നിക്കുകകൂടി വേണം. അത് വള
ഇമ്മിണി ബല്യ പുരസ്കാരം
അനധികൃതമായി റെയിൽവേ സ്റ്റേഷനിൽ കയറിയാൽ അപ്പോൾ പിടി വീഴും, റെയിൽവെ സ്റ്റേഷൻ
പൂച്ചഭ്രാന്ത്!
നൂറ്റാണ്ടുകളായി മനുഷ്യനോടൊപ്പം ഇണങ്ങി ജീവിക്കുന്ന ഒരു മൃഗമാണ് പൂച്ച.പൂച്ചക
5000 വർഷം പഴക്കമുള്ള ടാറ്റു
ശരീരത്തിൽ ടാറ്റു കുത്തുക എന്നത് ഇന്നത്തെ ന്യൂ ജനറേഷൻ തലമുറയിലെ ഒരു ട്രെൻഡ് ആ
എന്തു വിളിക്കണം ഈ പ്രണയത്തെ !
കടലിൽനിന്ന് മീൻപിടിച്ച് ഭക്ഷിച്ച് കടൽക്കരയിലെ പാറക്കെട്ടുകളിൽ ജീവിക്കുന്ന
പൈതൃകങ്ങളിലേക്ക് ചുവടുവച്ച് കണ്ണൂരിന്റെ രാജനഗരം
ചരിത്രത്തെയും ഗതകാലസ്മൃതികളെയും തേച്ചുമിനുക്കി പൈതൃകനഗരങ്ങളുടെ നാടാകാനുള്
ഇറാനിലുണ്ടൊരു അദ്ഭുതദ്വീപ്
ചെറിയ മനുഷ്യർ അധിവസിക്കുന്ന ഒരു ദ്വീപിന്റെയും അവിടത്തെ ആളുകളുടെയും കഥ പറഞ
എടിഎം കള്ളന്മാര്
സതേന്ദ്ര മിശ്രയും ശിവബഹാദൂർ മിശ്രയും സഹോദരങ്ങളാണ്. ഇരുവരെയും കഴിഞ്ഞ ദിവസം
മനുഷ്യാ നീ മണ്ണാകുന്നു......പിന്നെ പാവയും
എണ്ണിയാൽ തീരാത്തത്ര പാവകൾ. ചെറുതും വലുതുമായി അനവധി നിരവധി പാവകൾ. പല രൂപത്
ഉണങ്ങാത്ത മുറിവ്
489 വർഷം മുൻപു പണിത ഒരു മസ്ജിദ്. അതു തകർത്തിട്ട് ഡിസംബർ
പീറ്ററേട്ടൻ സൂപ്പറാ...
"ഒന്നു മനസുവച്ചാൽ രോഗം പന്പ കടക്കും...മാത്രവുമല്ല ആതുര സേവന രംഗത്ത് നടക്കുന്
തിളങ്ങും ബീച്ചുകൾ
മനോഹരമായ ബീച്ചുകൾകൊണ്ട് സന്പന്നമാണ് മാലി ദ്വീപ്. ലോകത്തിലെ ഏറ്റവും തെളിഞ്ഞ ജ
ആ വെടിയൊച്ചയ്ക്ക് 54
അമേരിക്കയുടെ 46-ാം പ്രസിഡന്റായിരുന്ന ജോൺ ഫിറ്റ്സ് ജറാൾഡ് കെന്നഡി വെടിയേറ്റു മര
കുറ്റാന്വേഷണ നോവൽ പോലെ
തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നട
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെപ്റ്റംബർ 11 നാണ് തിരുവനന്തപുരത്തുനിന്നും കോഴിക്കോട്ടേക്കുള്ള യാത്രാമധ്യേ പു
കുഞ്ഞമ്പുനായരുടെ കഥ
അരനൂറ്റാണ്ട് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1961 ല്‍, 57 വര്‍ഷം മുമ്പാണ് പട്ടാളത്തി
മരണശേഷം മറനീങ്ങിയത്....
തളിപ്പറമ്പ് തൃച്ചംബരത്തെ പി.ബാലകൃഷ്ണന്റെ (80) മരണത്തിൽ തന്നെ ദുരൂഹതയുടെ ഗന്
കരവിരുതിന്റെ കളിത്തോഴന്‍
ചാരുംമൂട്:അൽപം ഒഴിവുവേളകൾ കിട്ടിയാൽ ഇന്നത്തെ കുട്ടികൾ എന്തുചെയ്യും,ചിലർ മൊ
താരത്തിളക്കമില്ലാതെ....
സിനിമയുടെ താരത്തിളക്കമില്ലാതെ കാമറ ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ നിന്നകന്
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്ടോബര്‍ 1 ലോക വയോജന ദിനം
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്
കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസിന്റെ നിർദേശങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്തു കുട്ടികളുടെ സുരക്ഷ മെച്ച
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - ഉ
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാര്യമായി പരിചയപ്പെടുന്നതിനു മുൻപു തന്നെ കൈയിൽ ഏതാനും കണിക്കൊ ന്നയുടെ വിത്തു
ദിയ എവിടെ ?
കീഴ്പ്പള്ളിക്കടുത്ത് കോഴിയോട്ട് പാറക്കണ്ണി വീട്ടില്‍ സുഹൈല്‍ - ഫാത്തിമ