Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
ശ്രീജിത് കൃഷ്ണന്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക് ഒരു കുട്ടി കുറച്ച് ബിസ്കറ്റുകളുമായി വരുന്നു. കൂട്ടത്തില്‍ മുഴുത്ത ഒന്നുരണ്ട് ആടുകള്‍ക്ക് ബിസ്കറ്റ് നല്കുന്നു. പിന്നെ ബിസ്കറ്റ് നീട്ടി ആകര്‍ഷിച്ച് മെല്ലെ റോഡിലേക്ക് കൊണ്ടുപോകുന്നു.
അവിടെ നിര്‍ത്തിയിട്ട കാറിലുള്ള സംഘം ആടിനെ കാറിലേക്ക് വലിച്ചുകയറ്റി കുട്ടിയേയും കൂട്ടി സ്ഥലംവിടുന്നു. ശാസ്ത്രീയമായി എങ്ങനെ മോഷണം നടത്താമെന്ന് പഠിപ്പിക്കുന്ന ഏതെങ്കിലും സിനിമയിലെ രംഗമല്ല. കാസര്‍ഗോഡ് ജില്ലയുടെ അതിര്‍ത്തിമേഖലയായ മഞ്ചേശ്വരത്തും കുമ്പളയിലും മറ്റും കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിച്ചുകൊണ്ടിരുന്ന കാര്യമാണ്.
ഇവിടെ ഗ്രാമീണമേഖലയിലെ പലരുടെയും ഉപജീവനമാര്‍ഗമാണ് ആടുവളര്‍ത്തല്‍. മലബാറിയും ജമ്നാപ്യാരിയും അടക്കം ഉയര്‍ന്ന വിലയും ഉത്പാദനശേഷിയുമുള്ള ഇനം ആടുകളാണ് പലരുടേയും പക്കലുള്ളത്. അതുകൊണ്ട് ഒരാടിനെ നഷ്ടമായാലും അരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്.
മേയാന്‍ വിടുന്ന ആടുകളില്‍ ചിലത് അപ്രത്യക്ഷമാകുന്നത് കുറെയേറെ നാളുകളായി ഇന്നാട്ടുകാരുടെ ഉറക്കം കെടുത്തുകയായിരുന്നു. വനമേഖലയുടെ അടുത്തൊന്നുമല്ലാത്തതിനാല് വന്യമൃഗശല്യം ഇതുവരെ അനുഭവപ്പെട്ടിട്ടില്ലാത്ത പ്രദേശമാണ്.
തെരുവുനായ്ക്കളാണ് ആടിനെ ആക്രമിക്കുന്നതെങ്കില്‍ അതിന്റെ അടയാളങ്ങളും അവശിഷ്ടങ്ങളും കാണും. ഇതൊന്നുമില്ലാത്തതുകൊണ്ട് മനുഷ്യന് തന്നെയാണ് ആടിനെ മോഷ്ടിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അങ്ങനെയാണ് മേയാന്‍ വിടുന്ന സ്ഥലത്തിനു സമീപം സിസിടിവി വച്ചത്. അതിലാണ് ആടിനെ ബിസ്കറ്റ് നല്കി ആകര്‍ഷിക്കുന്ന കുട്ടിയുടെ ദൃശ്യം പതിഞ്ഞത്.
അന്വേഷണം ഇങ്ങനെ
കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കുമ്പള സ്വദേശി കെ.ബി. അബ്ബാസിന്റെ അരലക്ഷം രൂപ വിലയുള്ള ജമ്നാപ്യാരി ആട് മോഷണം പോയത്. കുമ്പള ഐഎച്ച്ആര്‍ഡി കോളജിന് സമീപത്തുള്ള മൈതാനത്തിലാണ് മേയാന്‍ വിട്ടിരുന്നത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഈ ആടിനെ 12-13 വയസ് തോന്നിക്കുന്ന കുട്ടി ബിസ്കറ്റ് കൊടുത്തുകൊണ്ട് പോകുന്ന ദൃശ്യം കണ്ടെത്തി. ഇക്കാര്യം സമീപപ്രദേശങ്ങളിലെ മറ്റുള്ള ആടുവളര്ത്തലുകാരെ അറിയിച്ചപ്പോള്‍ ഉപ്പള സ്വദേശി മുനീര്‍ തന്റെ ആടിനെയും ഇതേ കുട്ടിയാണ് കൊണ്ടുപോയതെന്ന് അറിയിച്ചു.
തുടര്‍ന്ന് അബ്ബാസും മുനീറും ചേര്‍ന്ന് ആടുമേയ്ക്കുന്ന സ്ഥലങ്ങള്‍ക്കു സമീപം നിരീക്ഷണത്തിന് ആളെ ഏര്‍പ്പാടാക്കി. ഉപ്പളയില്‍ വച്ച് കുട്ടിയെ പിടികൂടി മഞ്ചേശ്വരം പോലീസില്‍ ഏല്പിക്കുകയും ചെയ്തു.
കുട്ടിയെ പോലീസ് ചോദ്യം ചെയ്തപ്പോൾ താന്‍ 100 കിലോമീറ്ററോളം അകലെ കര്‍ണാടകയിലെ ബ്രഹ്മാവര്‍ എന്ന സ്ഥലത്ത് സ്കൂളില്‍ പഠിക്കുന്ന കുട്ടിയാണെന്നും ഇവിടെ ബന്ധുവീട്ടില്‍ വന്നതാണെന്നും ആടുകളെ വലിയ ഇഷ്ടമായതുകൊണ്ട് കാണുമ്പോള്‍ കാണുമ്പോള്‍ ബിസ്കറ്റ് കൊടുക്കുന്നുവെന്നല്ലാതെ വേറൊന്നും ചെയ്തിട്ടില്ലെന്നും കരഞ്ഞുപറഞ്ഞു.
പോലീസ് കുട്ടിയുടെ മാതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോള്‍ അവരും ഇക്കാര്യങ്ങള്‍ അക്ഷരംപ്രതി സാക്ഷ്യപ്പെടുത്തി. മലയാളികള്‍ തെരുവുപട്ടികള്‍ക്ക് ബിസ്കറ്റ് കൊടുക്കുന്നതുപോലെ കര്‍ണാടകക്കാരനായ ഒരു പാവം കുട്ടിക്ക് ആടിന് ബിസ്കറ്റ് കൊടുക്കാന്‍ പാടില്ലേയെന്ന ധാര്‍മികമായ ചോദ്യം പോലീസ് പരാതിക്കാരോട് ചോദിച്ചു.
ബിസ്കറ്റ് കൊടുത്ത് നടത്തിച്ചുകൊണ്ടുപോകുന്നതല്ലാതെ കാറില്‍ കയറ്റുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടും ഉണ്ടായിരുന്നില്ല. പാവം കുട്ടി, വെറുതേ സംശയിച്ചു എന്നുംപറഞ്ഞ് പോലീസ് കുട്ടിയെ വിട്ടയയ്ക്കുകയും ചെയ്തു.
തുടരന്വേഷണം
പക്ഷേ അബ്ബാസും മുനീറും അബ്ബാസിന്റെ സഹോദരന് അബ്ദുൾ ഹമീദ്, മരുമകന് അബ്ദുൾ ഫൈസല്‍ എന്നിവരും ചേര്‍ന്ന് സ്വന്തമായി നടത്തിയ അന്വേഷണത്തില്‍ ആടുകളെ നഷ്ടമായ മറ്റിടങ്ങളിലും ഇതേ കുട്ടിയുടെ സാന്നിധ്യമുണ്ടായതായി കണ്ടെത്തി.
കുട്ടിയുടെ മാതാവിന്റെ നമ്പറില്‍ വിളിച്ചെങ്കിലും അവര്‍ ഫോണ്‍ എടുത്തില്ല. തന്റെ നമ്പര്‍ കണ്ടിട്ടാകും എടുക്കാത്തതെന്ന് മനസിലാക്കിയ അബ്ബാസ് ഒരു സുഹൃത്തിന്റെ നമ്പറില്‍ നിന്ന് വീണ്ടും അവരെ വിളിച്ച് കുമ്പളയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു.
താന്‍ ബ്രഹ്മാവറില്‍ തിരിച്ചെത്തിയെന്നും ഇനി വീണ്ടും അത്രദൂരം വരാന്‍ കൈയില്‍ പണമില്ലെന്നുമായിരുന്നു മറുപടി. പണം തങ്ങള്‍ തരാമെന്ന് പറഞ്ഞപ്പോള്‍ 500 രൂപ അയച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് മറ്റൊരാളുടെ ഗൂഗിള്‍ പേ നമ്പര്‍ നല്കി. ആ നമ്പറിലേക്ക് അബ്ബാസ് പണം അയച്ചു കൊടുത്തിട്ടും കുട്ടിയുടെ മാതാവ് വന്നില്ല.
ഈ കാര്യം വീണ്ടും പോലീസ് സ്റ്റേഷനില്‍ പോയി പറഞ്ഞാല്‍ നിയമം കൈയിലെടുത്തതിന് തങ്ങളെ പിടിച്ച് അകത്തിടുമോയെന്ന് അബ്ബാസിനും കൂട്ടര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷേ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്താന്‍ കര്‍ണാടകയില്‍ പോയാല്‍ കള്ളന്മാരോ ഗോസംരക്ഷരോ തങ്ങളെ പഞ്ഞിക്കിടുമെന്ന കാര്യം ഉറപ്പായതുകൊണ്ട് തമ്മില്‍ ഭേദം പോലീസാണെന്നുതന്നെ തീരുമാനിച്ചു.
കുട്ടിയുടെ മാതാവ് പഠിച്ച കള്ളിയാണെന്ന കാര്യം ഇത്തവണ പോലീസിനും ബോധ്യമായി. പിന്നെ കൈയിലുണ്ടായിരുന്ന ഏക പിടിവള്ളി അബ്ബാസ് ഗൂഗിള്‍ പേ ചെയ്തുകൊടുത്ത നമ്പറാണ്. അത് സൈബര്‍സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ബ്രഹ്മാവറിലുള്ള ഒരു കോഴിക്കടയിലെ ജീവനക്കാരന്റേതാണെന്ന് കണ്ടെത്തി.
പിന്നെ അബ്ബാസും സംഘവും നേരെ ബ്രഹ്മാവറിലേക്ക് വച്ചുപിടിച്ചു. കോഴിക്കടയില്‍ പോയി ആളെ കണ്ടെത്തി. കടയുടമയുമായി സംസാരിച്ചപ്പോള്‍ ആട് വ്യാപാരം നടത്തുന്ന ഒരു സംഘം അതിനടുത്തുതന്നെ താമസിക്കുന്നുണ്ടെന്ന വിവരം കിട്ടി.
അവിടെ പോയി നോക്കിയപ്പോള്‍ കണ്ടത് ഒരു വീട്ടുപറമ്പില്‍ 75 ഓളം ആടുകള്‍ മേഞ്ഞുനടക്കുന്നതാണ്. അതില്‍ അഞ്ച് ആടുകള്‍ തന്റേതാണെന്നും അബ്ബാസ് ഞെട്ടലോടെയും ആശ്വാസത്തോടെയും തിരിച്ചറിഞ്ഞു. ഒന്നുരണ്ട് കാറുകളും അവിടെ കണ്ടു.
അവയുടെ ഫോട്ടോയെടുത്ത് നമ്പറും രേഖപ്പെടുത്തി. ബിസ്കറ്റിന്റെ പേരില്‍ വഴിതെറ്റിപ്പോയ ആടുകളാണ്. അടുത്തൊന്നും ആരെയും കാണാത്തതുകൊണ്ട് ഒരു പായ്ക്കറ്റ് ബിസ്കറ്റ് വാങ്ങി കൊടുത്ത് തന്റെ ആടുകളെ തിരിച്ചുകൊണ്ടുപോയാലോ എന്നൊരു ചിന്ത അബ്ബാസിനു തോന്നിയതാണ്.
പക്ഷേ തടി കേടാകാതെ ആടിനെയും കൊണ്ട് തിരിച്ചുപോകാന്‍ കള്ളന്മാരോളം സാമര്‍ഥ്യം തനിക്കില്ലല്ലോ. നാട്ടില്‍ തിരിച്ചെത്തി കുമ്പള പോലീസിന്റെ സഹോയത്തോടെ തലപ്പാടി ടോള്‍ ബൂത്തില്‍ പരിശോധന നടത്തി.
ആ വീട്ടിലുണ്ടായിരുന്ന കാര്‍ തന്നെയാണ് ആടിനെ കാണാതായ ദിവസം ടോള്‍ പ്ലാസയിലുടെ കടന്നുപോയതെന്ന് കണ്ടെത്തിയതോടെ പോലീസിന് നേരിട്ട് രംഗത്തിറങ്ങാനുള്ള തെളിവായി. പിന്നീട് കുമ്പള പോലീസ് സ്വന്തം നിലയ്ക്കുതന്നെ ബ്രഹ്മാവറിലേക്കു പോയി.
അവിടുത്തെ പോലീസിന്റെ സഹായത്തോടെ വീട് വളഞ്ഞു. അവിടെയുണ്ടായിരുന്ന ഷിമോഗ സ്വദേശി സക്കഫുല്ലയെ (23) അറസ്റ്റ് ചെയ്തു. സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചതോടെ സംഘത്തലവന് റഫീഖ് എന്ന സാദിഖിനു വേണ്ടി തെരച്ചില്‍ നടക്കുകയാണ്.
ആടുകള്‍ക്ക് ബിസ്കറ്റ് നല്കുന്ന കുട്ടിയും ഇവരുടെ ബന്ധു തന്നെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാവിനെയും പ്രതിചേര്‍ത്തേക്കും. ഈ സംഘം കാലങ്ങളായി ബ്രഹ്മാവറില്‍ താമസിച്ചുവരികയാണെന്നും നാട്ടുകാരുടെ പ്രീതി സമ്പാദിക്കാന്‍ ഇടയ്ക്കിടെ മട്ടന്‍ ബിരിയാണി വച്ച് പ്രദേശവാസികള്‍ക്ക് സൗജന്യമായി നല്‍കാറുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആട് മോഷണം കണ്ടെത്തുന്നതിനായി സിബിഐയെ വെല്ലുന്ന തരത്തില്‍ നാലുമാസം നീണ്ട അന്വേഷണമാണ് അബ്ബാസും കൂട്ടുകാരും നടത്തിയത്. രണ്ടായിരം കിലോമീറ്റര്‍ യാത്ര ചെയ്തു. 28,000 രൂപയും ഇതിനായി ചെലവിട്ടു.
വിവിധ ഇടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ കോളുകള്‍, ടോള്‍പ്ലാസ വിവരങ്ങള്‍ എന്നിവ ശേഖരിച്ചു. മോഷ്ടാക്കളുടെയോ പോലീസിന്റെയോ പിടിയിലായാല്‍ സ്വയം കുറ്റവാളികളായി മുദ്രകുത്തപ്പെട്ടേക്കാമെന്ന സാധ്യതയും ആദ്യകാലങ്ങളില്‍ ഏറെയുണ്ടായിരുന്നു.
ഇതെല്ലാം മറികടന്നാണ് ഒടുവില്‍ ഇവര്‍ പോലീസിന്റെ വിശ്വാസം നേടിയെടുത്ത് മോഷണ സംഘത്തെ കണ്ടെത്തിയത്. ഇനി നിയമനടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടമായ ആടുകളില്‍ ജീവനോടെ അവശേഷിക്കുന്ന കുറച്ചെണ്ണത്തിനെയെങ്കിലും തിരികെ കിട്ടിയാല്‍ അത്രയും ആശ്വാസമെന്ന് ഇവര്‍ പറയുന്നു.
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
Latest News
വിവാഹക്ഷണക്കത്തിൽ "മോദി'; വരൻ വിവാദത്തിൽ
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
Latest News
വിവാഹക്ഷണക്കത്തിൽ "മോദി'; വരൻ വിവാദത്തിൽ
ജമ്മുകാഷ്മീരിൽ ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാൻ ആർക്കും കഴിയില്ലെന്ന് അമിത് ഷാ
ഊഞ്ഞാൽ കയർ കഴുത്തിൽ കുരുങ്ങി എട്ടുവയസുകാരന് ദാരുണാന്ത്യം
പെറുവിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 23 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്
മധ്യപ്രദേശിൽ ബിജെപി നേതാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്നുപേർ അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top