കൃതജ്ഞതയോടെ രാമപുരം
കൃതജ്ഞതയോടെ രാമപുരം
രാമപുരം: ഫാ. ടോമിനെ ഭീകരർ തട്ടിക്കൊണ്ടുപോയ അന്നു മുതൽ നാളിതുവരെ രാമപുരം ഫൊറോന പള്ളിയുടെയും സമീപ ഇടവകകളുടെയും വിശ്വാസസമൂഹവും ഉഴുന്നാലിൽ കുടുംബാംഗങ്ങളും നിരന്തരം പ്രാർഥനയിലായിരുന്നു. പ്രാർഥനയ്ക്കു ദൈവം നൽകിയ പ്രത്യുത്തരമാണ് ഫാ. ടോമിന്‍റെ മോചനമെന്നു നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ആഴ്ചതോറും ഉഴുന്നാലിൽ കുടുംബയോഗത്തിന്‍റെ നേതൃത്വത്തിൽ വിവിധ ഭവനങ്ങളിലും ആരാധനാലയങ്ങളിലും നിരന്തരമായ പ്രാർഥന നടത്തിവരികയായിരുന്നു.


കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി ഏവരും പ്രാർഥനയിൽ പങ്കെടുക്കുകയും ഫാ. ടോമിന്‍റെ മോചനത്തിനായി ഒരേസ്വരത്തിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഫാ. ടോം മോചിതനായെങ്കിലും വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടാനായിട്ടില്ല. അദ്ദേഹം വത്തിക്കാനിലേക്കു പോകുമെന്നാണ് അനൗദ്യോഗിക വിവരമെന്നു ബന്ധുക്കൾ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.