ജീവിതം കേരളത്തിനു സമർപ്പിച്ച നേതാവ്: മൻമോഹൻ സിംഗ്
ജീവിതം കേരളത്തിനു സമർപ്പിച്ച നേതാവ്: മൻമോഹൻ സിംഗ്
ന്യൂഡൽഹി: തന്‍റെ ജീവിതം മുഴുവൻ കേരളത്തിനു വേണ്ടി സമർപ്പിച്ച മുതിർന്ന രാഷ്‌ട്രീയ നേതാവായിരുന്നു കെ.എം. മാണിയെന്നു മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അനുസ്മരിച്ചു.

തന്‍റെ ഒരു നല്ല സുഹൃത്തായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയായിരുന്ന കാലത്ത് നിരവധി തവണ കെ.എം. മാണിയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ ഓർമകൾ എന്നുമുണ്ട്. പൊതുഭരണ കാര്യത്തിലും ധനകാര്യത്തിലും അദ്ദേഹത്തിന്‍റെ അറിവ് എടുത്തുപറയത്തക്കതാണെന്നും മൻമോഹൻ സിംഗ് ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്‍റെ വിയോഗത്തിൽ കുടുംബത്തിന്‍റെ ദുഃഖത്തോടൊപ്പം പങ്കുചേരുന്നതായും ജോസ് കെ. മാണി എംപിക്ക് അയച്ച അനുസ്മരണ സന്ദേശത്തിൽ മൻമോഹൻ സിംഗ് അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.