Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
ക്ലിഫ് ഹൗസ് ദം ബിരിയാണി!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
പണ്ടൊക്കെ നാട്ടിൽ അധികമാർക്കും പിടികൊടുക്കാത്ത സെലിബ്രിറ്റി ആയിരുന്നു ബിരിയാണി. വല്ല വിശേഷദിവസം അപൂർവമായി മാത്രം കടന്നുവരുന്ന മറുനാടൻ വിഐപി. വയ്ക്കാനും വിളന്പാനും അറിയാവുന്നവർ ചുരുക്കം.
പലരും ബിരിയാണിയെന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ, കഴിക്കാനൊത്തിട്ടില്ല. എന്നാൽ, ഇപ്പോൾ പിരിയിളകിയ മട്ടിൽ ബിരിയാണി പ്രളയമാണ്. ഹോട്ടലുകളിൽ മഹാറാണിയായി അവളുടെ ക്യാറ്റ് വാക്ക്. ഫൈവ് സ്റ്റാർ മുതൽ സ്റ്റാറോ സ്റ്റോറോ ഇല്ലാത്ത തട്ടുകടയിൽ വരെ ബിരിയാണി സുന്ദരി പലരെയും വീഴ്ത്തുന്നു.
പെരുമയും പത്രാസുമൊക്കെ തലയ്ക്കു പിടിച്ചതോടെ ഇങ്ങനെയൊക്കെ പോയാൽ മതിയോ പേരിലും രൂപത്തിലുമൊക്കെ അല്പം പരിഷ്കാരി ആകേണ്ടേയെന്ന ചിന്ത ബിരിയാണിക്കും കലശലായി.
അങ്ങനെ വെറും ബിരിയാണിയെ ബ്യൂട്ടിപാർലറിൽ കയറ്റി മേക്കപ്പിട്ടു ദം ബിരിയാണിയാക്കി. കല്യാണവീട്ടിലും ഹോട്ടലിലുമൊക്കെ ആളുകളെ വശീകരിച്ച് കുറെക്കാലം അവൾ വിലസി. കാലം മാറുന്പോൾ കോലവും മാറേണ്ടേ എന്ന ചിലരുടെ ചോദ്യമാണ് അവളെ കലത്തിൽ കയറ്റിയത്. അതോടെ അവൾ കലം ബിരിയാണി എന്നു വിളിക്കപ്പെട്ടു.
പിന്നെ ഏതൊക്കെ വേഷം എങ്ങനെയൊക്കെ കെട്ടിയെന്ന് അവൾക്കു തന്നെ നിശ്ചയമില്ല. പേരും രൂപവും പലവട്ടം മാറി. മലബാറുകാർ അവളെ മലബാർ ബിരിയാണി എന്നു വിളിച്ചു ബഹുമാനിച്ചു. തലശേരിക്കാർ അവളുടെ നെറ്റിയിൽ തലശേരി ദം ബിരിയാണി എന്നു പച്ചകുത്തി.
ഒരു കാലത്തു ബിരിയാണി എന്നാൽ അതു കോഴി ബിരിയാണി ആണെന്നായിരുന്നു നാട്ടിലെ കോഴികൾ പോലും ധരിച്ചുവച്ചിരുന്നത്. ബിരിയാണിയിലെ കോഴിക്കാലിനു നാട്ടിലുണ്ടായിരുന്ന വിലയും നിലയും ആരും മറന്നിട്ടുണ്ടാവില്ലല്ലോ. നോക്കിനിൽക്കുന്പോൾ കാലുവാരുന്ന രാഷ്ട്രീയക്കാർ പോലും എത്രയോ കോഴിക്കാലുകൾ കടിച്ചുവലിച്ചിരിക്കുന്നു.
എന്നാൽ, കോഴിക്കു മാത്രം അടയിരിക്കാനുള്ളതല്ല ബിരിയാണിയെന്ന് അടുക്കളക്കോടതിയിലെ ഷെഫ് ജഡ്ജിമാർ കൂട്ടത്തോടെ വിധിച്ചു. വിധിപ്രകാരം കോഴിയെ പറത്തിയ അവർ മട്ടനെയും ബീഫിനെയും ഫിഷിനെയും പോർക്കിനെയുമൊക്കെ ബിരിയാണിയിൽ ക്ഷണിച്ചിരുത്തി. അങ്ങനെ തികച്ചും എൻആർഐ സ്റ്റാറ്റസിലായിരുന്ന ബിരിയാണി ആർക്കും വഴങ്ങുന്ന തനി നാടനായി മാറി.
ഇങ്ങനെയൊക്കെ ആണെങ്കിലും രാഷ്ട്രീയത്തിൽ ബിരിയാണി എന്നു കേട്ടാൽ തെളിഞ്ഞുവരുന്നതു ലീഗുകാരുടെ പച്ചക്കൊടി ആയിരുന്നു. സഖാക്കളുടെ ദേശീയ ഭക്ഷണം പരിപ്പുവടയും കട്ടൻചായയും ആയിരുന്നതുപോലെ ലീഗുകാരുടെ സംസ്ഥാന ഭക്ഷണമായിരുന്നു ബിരിയാണി.
എന്നാൽ, ഇപ്പോൾ ലീഗുകാരുടെ കോഴി ബിരിയാണിയെ വെട്ടി രാഷ്ട്രീയത്തിൽ സഖാക്കളുടെ ക്ലിഫ്ഹൗസ് ദം ബിരിയാണി ക്ലിക്ക് ആയിരിക്കുന്നു. അത്ര എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു വിഭവമല്ല ക്ലിഫ് ഹൗസ് ദം ബിരിയാണിയെങ്കിലും നമുക്ക് ഒന്നു ശ്രമിച്ചു നോക്കാം.
ചേരുവകൾ:
1. മസാല പുരട്ടിയ ഇരട്ടച്ചങ്ക് (തൊലിക്കട്ടിയുള്ളത്)- ഒന്ന്
2. ബിരിയാണിച്ചെന്പ്- രണ്ട്
3. ചട്ടുകം (ഉദ്യോഗസ്ഥരാണെങ്കിൽ)- പത്ത്
4. ലോഹവസ്തു (കട്ടിയുള്ളത്)- 340 കിലോ
5. ബാഗ് (മറന്നുവച്ചത്)- ഒരെണ്ണം
6. കണ്ണുനീര് - നാലു തുള്ളി.
ഉണ്ടാക്കുന്ന വിധം: പാചകക്കാരി ആദ്യം ബ്യൂട്ടി പാർലറിൽ പോയി നന്നായി മേയ്ക്കപ്പ് ഇടണം. തുടർന്നു മാധ്യമക്കാരെ ചുറ്റും നിർത്തി തീ കൊടുക്കുക. അതുകഴിഞ്ഞു ബിരിയാണിച്ചെന്പ് കയറ്റിവയ്ക്കുക. നന്നായി ചൂടായിക്കഴിയുന്പോൾ ഇരട്ടച്ചങ്ക് കുറേശ്ശെയായി അതിലേക്ക് ഇടുക. ഇരട്ടച്ചങ്കിനൊപ്പം രണ്ടു കഷണം കരളും ചേർക്കാം. ചട്ടുകം ഉപയോഗിച്ചു ലോഹവസ്തു ഒന്നൊന്നായി ഇതിലേക്ക് ഇടുക. നല്ല മഞ്ഞനിറം കിട്ടുന്നതുവരെ ഇളക്കുക. നാലു തുള്ളി കണ്ണുനീരും ചേർത്തു മറന്നുവച്ച ബാഗിലെ പേപ്പർ കഷണങ്ങളിലേക്ക് ഇതു വിളന്പാം. തണുക്കുന്നതിനു മുന്പായി പൂഞ്ഞാർച്ചെടിയുടെ ഒന്നുരണ്ട് ഇലകൾ മുകളിൽ വിതറിയാൽ ക്ലിഫ്ഹൗസ് ദം ബിരിയാണി റെഡി!
മിസ്ഡ് കോൾ
സർക്കാർ എട്ടു രൂപ തരും; വിദ്യാർഥികൾക്ക് പാൽ, മുട്ട, പയർ എല്ലാം കൊടുക്കണം.
- വാർത്ത
അക്ഷയപാത്രം ഹെഡ്മാസ്റ്റർ!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ജുഡീഷൽ അന്വേഷണ മഹാമഹം!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
സാറേ, ഇതു ലൈസൻസ് ഇല്ലാത്ത ബേ
മനുഷ്യനു കാപ്പാ, അരിക്കൊന്പനു കോപ്പാ!
ഒൗട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ക
ഹലോ, മൈക്ക് ടെസ്റ്റിംഗ്... ഹലോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹലോ മൈക്ക് ടെസ്റ്റിംഗ്.. ഹലോ.
ഞങ്ങളുടെ ദുരിതാഘോഷ നിധി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
"ഹലോ, ഇതു ഡോക്ടർസാറല്ലേ..?
അങ്ങനെ ഞങ്ങൾ ബജറ്റിന്റെ പേരു മാറ്റി!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
എന്നെ പരിചയം കാണാത്ത മ
ഫാൻസിഡ്രസ്, നാടകം, മിമിക്രി!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കോഴിക്കോട്ട് സ്കൂൾ കലോത്സവം ത
സഖാവിന്റെ വിഴിഞ്ഞം ക്യാപ്സൂൾ!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
“സഖാവേ, ഒരാൾ കുറേ നേര
സിദ്ധൻ ഈ കുഴിയുടെ ഐശ്വര്യം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കോഴിയെയും ആടിനെയും പോത്തി
വരുന്നൂ, ഭായിരാമയ്യർ എൻഐഎ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
ഹോട്ടലിലേക്ക് ഒന്നും
വാൽ നിവരുമോ, കുഴൽ വളയുമോ?
സുപ്രൻനായ വേദിയിലിരിക്കുന്നവരെ നോക്കി ഒന്നു മുരണ്ടു. തുടർന്ന്
എംഡിക്കും എംഎയ്ക്കും പഠിക്കുന്നവർ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വന്നപാടെ കാരണവർ കൈ
ഊരിപ്പിടിച്ച വാളും കളക്ടർ കസേരയും!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
കളക്ടർ വാഴാത്ത ജില്
മാനം പോകുന്ന വിമാനങ്ങൾ!
ആകാശത്തേക്കു വെടിവയ്ക്കുക എന്നത് ഏതാണ്ട് പോലീസുകാരുടെ കുത്തക
വാവിട്ട വാക്കുകളുടെ ഹാഷ് വാല്യു!
ഔട്ട് ഓഫ് റേഞ്ച്/ജോണ്സണ് പൂവന്തുരുത്ത്
കൈവിട്ട കല്ലും വാവ
കുന്തവും കുടച്ചക്രവും ചില തന്ത്രങ്ങളും!
ഒൗട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്
കുന്തം പോയാൽ കുടത്തി
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
ഒരു സമരം ഉണ്ടാക്കുന്ന വിധം!
കുട്ടിസഖാക്കളുടെ കമ്മിറ്റി:
സഖാവേ, നമ്മു
മര്യാദയ്ക്ക് മര്യാദയ്ക്ക് മര്യാദയ്ക്ക് ജീവിച്ചോ!
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
മര്യാദയ്ക്കു മര്യാദ
വാട്ട്സ്ആപ് ഗ്രൂപ്പിലെ ചിന്തൻ ശിബിരം!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
സുക്കറണ്ണാ, നന്ദി നമ
ഇന്ദിരാഭവൻ, ഇനി നിനക്ക് ഉറക്കമില്ല!
ഇങ്ങനെ ഇരുന്നാൽ മതിയോ ? ഇന്ദിരാഭവൻ ഒന്നു പെയിന്റടിക്കേണ്ടേ? പെ
തിരിച്ചും മറിച്ചും ചോദിക്കും, ലൗ ജിഹാദ് ഇല്ലെന്നേ പറയാവൂ!
രംഗം ഒന്ന്: പാർട്ടി ക്ലാസ്
സഖാക്കൾ എല്ലാവരും എത്തിയിട്ടുണ്ടല്
പരിപ്പുവട, കട്ടൻചായ; ഇനി കരിമീൻ, തിരുത!
സഖാവാണെന്നു കരുതി എത്ര കാലമെന്നു വിചാരിച്ചാ ഈ കട്ടൻ ചായയുടെയ
കിറ്റിൽ ഒതുങ്ങാത്ത കുറ്റികൾ!
മൈൽക്കുറ്റി, പുട്ടുകുറ്റി, ബീഡിക്കുറ്റി, ഗ്യാസ്കുറ്റി എന്നൊക്കെ മാത്രം
കപ്പയുടെ കൈയിൽ മദ്യത്തിന്റെ കോപ്പ!
ബഹുമാനപ്പെട്ട ധനമന്ത്രിജീ, ഇത്തവണത്തെ ബജറ്റ് അവതരണം കേട്ടി
പേഴ്സണലായിട്ടു പറയുവാ, സ്റ്റാഫാക്കണം!
""സഖാവേ ഒരുത്തൻ കുറേനേരമായി നേതാവിനെ കാണണമെന്നു പറഞ്ഞു കാത്തുനിൽക്കുന്നു.’’
സഖാവ് കൊടി കുത്തി, സംരംഭകൻ വടി കുത്തി!
കത്തിക്കാണോ കൊടിക്കാണോ മൂർച്ച കൂടുതലെന്നു ചോദിച്ചാൽ മലയാളി ക
സ്രാവ്, ആന, തിമിംഗലം, ദിനോസർ!
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ
വടയക്ഷിയൊക്കെ എത്രയോ ഡീസന്റായിരുന്നു!
ഇനിയും ഒഴിഞ്ഞുപോകില്ലേ നീ... ലോക്ക്ഡൗണിന്റെ മന്ത്രക്കളം
പോലീസിന്റെ കാപ്പ, അപ്പീൽ സമിതിയുടെ കോപ്പ!
‘ബന്ധുവാര്... ശത്രുവാര്...?’ നാട്ടിലെ ഗുണ്ടയും പോലീസും കളി കാണുന്പോൾ അറിയാതെ മ
മെഗാ തിരുവാതിരയും സഖാവ് ഒമിക്രോണും!
തിരുവനന്തപുരത്തു വലിയൊരു ജനസഞ്ച യം ഒന്നിച്ച
Latest News
പാലക്കയം കൈക്കൂലിക്കേസ്: മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെന്ന് മന്ത്രി കെ. രാജൻ
മൃഗസ്നേഹികൾ അരിക്കൊന്പൻ പ്രശ്നം സങ്കീർണമാക്കി: മന്ത്രി
ഭിന്നശേഷി സംവരണം: പ്രിൻസിപ്പൽ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരിശോധിക്കും
ക്ഷേമപെൻഷൻ വിതരണം ഭാഗികമായി തുടങ്ങി
ആറു വയസുകാരിയുടെ കൊലപാതകം ആസൂത്രിതം; പിതാവ് മഴു പ്രത്യേകം ഉണ്ടാക്കിയതെന്ന് പോലീസ്
Latest News
പാലക്കയം കൈക്കൂലിക്കേസ്: മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെന്ന് മന്ത്രി കെ. രാജൻ
മൃഗസ്നേഹികൾ അരിക്കൊന്പൻ പ്രശ്നം സങ്കീർണമാക്കി: മന്ത്രി
ഭിന്നശേഷി സംവരണം: പ്രിൻസിപ്പൽ സെക്രട്ടറിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും പരിശോധിക്കും
ക്ഷേമപെൻഷൻ വിതരണം ഭാഗികമായി തുടങ്ങി
ആറു വയസുകാരിയുടെ കൊലപാതകം ആസൂത്രിതം; പിതാവ് മഴു പ്രത്യേകം ഉണ്ടാക്കിയതെന്ന് പോലീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top