Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചാനലുകൾക്ക് എന്തുമാകാം. പക്ഷേ എല്ലാവർക്കും അതു പറ്റില്ലല്ലോ. അന്തസ് പാലിക്കണ്ടേ.റേറ്റിംഗ് വർധിപ്പിക്കാനാവുംവിധം അന്തിച്ചർച്ചയ്ക്കുള്ള വിഷയങ്ങൾ കണ്ടുപിടിക്കുകയും സത്യത്തെ വളച്ചൊടിക്കുകയും, മനുഷ്യത്വത്തിന്റെ മഹാനദിയിൽ വിഷം കലക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നശിപ്പിക്കുന്നത് എന്തോ അതാണ് മാധ്യമധർമം. മലയാളി ഈ ദുരന്തത്തെക്കുറിച്ചുള്ള മൗനം വെടിയേണ്ട കാലമായി. അല്ലെങ്കിൽ ഈ അശ്ലീല തിരക്കഥയിൽ നന്മമരങ്ങൾ കടപുഴകി വീഴും. നൂറ്റാണ്ടുകളായി നവോത്ഥാന ദീപങ്ങളായി നിന്ന വിളക്കുമരങ്ങൾ കണ്ണടയ്ക്കും. ചെറിയ പ്രതികരണങ്ങളെങ്കിലും ഉണ്ടാകട്ടെ. അത് ഒരു മതവിഭാഗത്തെയോ സമുദായത്തെയോ രക്ഷിക്കാനല്ല. സാമൂഹിക പ്രതിബദ്ധതയാണ്.
ഇതു രക്ഷാകർത്താക്കൾ വായിക്കാതെ പോവരുത്! ഒരു വയസാകും മുൻപേ കുരുന്നുകൈകളിൽ മൊബൈൽ ഫോണോ ടാബ്ലെറ്റോ കൊടുക്കുന്നവരാണ് ഇന്നു നല്ലൊരു ശതമാനം മാതാപിതാക്കളും. കരച്ചിലടക്കുക, പഠിപ്പിക്കുക, ഭക്ഷണം കഴിപ്പിക്കുക തുടങ്ങി കുട്ടികളെ വളയ്ക്കുന്നതിനുള്ള ഒറ്റമൂലിയായാണ് രക്ഷിതാക്കൾ പലപ്പോഴും മൊബൈൽ ഫോണിനെ കാണുന്നത്. ആദ്യം തമാശയ്ക്കു കൊടുക്കുന്ന ഇത്തരം ഡിജിറ്റൽ സ്ക്രീനുകൾ പിന്നീട് കുട്ടികളുടെ കൈയിൽ നിന്നു തിരികെ വാങ്ങാനാകാത്ത സ്ഥിതി വരുന്നു. മയക്കുമരുന്നുകൾ പോലെ ഒഴിവാക്കാനാകാത്ത ഒന്നായി ഈ സ്ക്രീനുകൾ മാറുന്ന കാഴ്ചയാണ് ഇന്നുള്ളത്. തുടർച്ചയായ ഡിജിറ്റൽ സ്ക്രീനുകളുടെ ഉപയോഗം കുട്ടികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു പഠനങ്ങൾ തെളിയിക്കുന്നു. മൊബൈൽ ഫോണ് കൊടുത്തുള്ള സ്നേഹപ്രകടനം അവരോടുചെയ്യുന്ന ഏറ്റവും വലിയ അപരാധമായി മാറും. ഡിജിറ്റൽ സ്ക്രീനുകൾക്ക് അടിമകളായ കുട്ടികൾ അതു ലഭിക്കാതെ വരുമ്പോൾ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു
ഫ്ളാറ്റിനു മുകളിലെ മരങ്ങൾ!
’ഹോ.. ഇതിൽ കൂടിയ ചൂടു ഞാനെന്റെ വീട്ടിലെ അടുക്കളയിൽ മാത്രമേ കണ്ടിട്ടുള്ളൂ...’’ തച്ചോളി ഒതേനൻ ഉറുമി ചുഴറ്റി വരുന്നതുപോലെ കൈയിലുണ്ടായിരുന്ന തോർത്തു തലയ്ക്കു മുകളിൽ വീശി നേതാവ് ചായക്കടയിലേക്കു ചാടിക്കയറി. തന്നെ കാത്തു പത്രക്കാർ കടയിലിരിക്കുന്നുവെന്നു കേട്ടുള്ള വരവാണ്. നേതാവിന്റെ ഡയലോഗ് കേട്ടതും ചായക്കടക്കാരൻ തൊമ്മിച്ചേട്ടനു സംശയം. ‘അതെന്താ നേതാവേ അവിടുത്തെ അടുക്കളയിൽ അത്രയ്ക്കു ചൂടു കൂടാൻ കാരണം?’’... അതിനു മറുപടിയായി നേതാവ് അസംബ്ലി മണ്ഡലം മുഴുവൻ നിറയുന്ന ചിരി പാസാക്കി. അപ്പോഴാണ് തൊമ്മിച്ചേട്ടനു ഗുട്ടൻസ് പിടികിട്ടിയത്. നേതാവിന്റെ ഭാര്യയുടെ മുൻകോപത്തെക്കുറിച്ചുള്ള കഥകൾ നാട്ടിൽ പണ്ടേ പ്രചാരത്തിലുള്ളതാണല്ലോ.
ചൂടിനെക്കുറിച്ചു സംസാരിക്കാനാണു പത്രക്കാർ വന്നിരിക്കുന്നതെന്നു കേട്ടപ്പോൾ ഒരു ചൂടു ചായ കൂടിയാകാമെന്നു നേതാവിനു മോഹം. തൊട്ടടുത്തുതന്നെയുള്ള തന്റെ വീട്ടിലേക്ക് ആരോ കയറുന്നതു കണ്ടിട്ടാണു തൊമ്മിച്ചേട്ടൻ എത്തിനോക്കിയത്. വാതിൽക്കൽ കാവലിനു കിടക്കുന്ന ടിപ്പു അപരിചിതനെ കണ്ടിട്ടു മൈൻഡ് ചെയ്യുന്നതുപോലുമില്ല. ‘സാധാരണ പരിചയമില്ലാത്തവരെ കണ്ടാൽ കുരച്ചു നാടിളക്കുന്ന ഭടനാണ്, ഇന്നെന്തു പറ്റി?’’– തൊമ്മിച്ചേട്ടന്റെ ആത്മഗതം.
മറുപടി പറഞ്ഞതു നേതാവാണ്. “‘രാവിലെ പതിനൊന്നു മുതൽ വൈകുന്നേരം മൂന്നുവരെ തൊഴിലാളികളെക്കൊണ്ടു പണിയെടുപ്പിക്കരുതെന്നല്ലേ സർക്കാർ പറഞ്ഞിരിക്കുന്നത്. അവനും അറിഞ്ഞുകാണും!’’... ചൂടു ചായ ഊതിക്കുടിക്കുന്നതിനിടയിൽ പത്രക്കാരുടെ ആദ്യ ചോദ്യമെത്തി: ഈ ചൂട് എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ട്... എന്തെങ്കിലും കുറവ് അനുഭവപ്പെടുന്നുണ്ടോ?
ചോദ്യത്തിനു മറുപടി പറഞ്ഞത് തൊമ്മിച്ചേട്ടനാണ്: ‘ഉണ്ട് സാറേ ഉണ്ട്. ഉച്ചസമയത്ത് ഇപ്പോൾ പിരിവുകാരുടെ നല്ല കുറവ് അനുഭവപ്പെടുന്നുണ്ട്.!’
ആ ഉത്തരം നേതാവിന് അത്രയങ്ങോട്ട് ഇഷ്ടപ്പെട്ടില്ലെന്നു മുഖഭാവം തെളിയിച്ചു. തൊഴിലിനെ തൊട്ടുകളിച്ചാൽ ആർക്കായാലും ഇഷ്ടപ്പെടില്ലല്ലോ! ഉടൻ വന്നു പത്രക്കാരുടെ തിരുത്ത്: അയ്യോ ഞങ്ങൾ ചോദിച്ചത്, ചൂടുകാല പ്രചാരണത്തിനിടയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചാണ്. പലേടത്തും വെള്ളം കുറവാണല്ലോ..
‘കുടിവെള്ളത്തിന്റെ കുറവു പോലെതന്നെയാണു മൂത്രത്തിന്റെ കാര്യവും... ചൂടുകാലത്ത് ഒഴിക്കാൻ ഈ നാട്ടുകാരുടെ കൈവശം മൂത്രമുണ്ടോ... പിന്നെന്തിനു വെള്ളത്തിന്റെ കാര്യം മാത്രം പറയുന്നു.. ഇതൊക്കെ ആഗോളപ്രതിഭാസമാണ്!.’
‘അതല്ല നേതാവേ പലേടത്തും കുടിവെള്ളം ഇല്ലല്ലോ...’’
‘അതിനു കുടിവെള്ളത്തിന്റെ ഷോപ്പു തുടങ്ങാമെന്നുവച്ചാൽ അപ്പോൾത്തന്നെ നാട്ടുകാർ സമരം തുടങ്ങില്ലേ...’
“‘ആ കുടിവെള്ളമല്ല നേതാവേ, ദാഹജലം. കേട്ടില്ലേ... കേരളത്തിന്റെ ഭൂഗർഭജലത്തിന്റെ അളവ് കുത്തനേ കുറയുകയാണെന്ന്. അതിന്റെ അളവ് കൂട്ടേണ്ടേ.. മരംവച്ചുപിടിപ്പിക്കേണ്ടതല്ലേ...’’“‘മരംവച്ചു പിടിപ്പിക്കാനുള്ള സ്ഥലം നമ്മൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഫ്ളാറ്റുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ വച്ചുപിടിപ്പിക്കാവുന്ന മരങ്ങൾ വികസിപ്പിക്കാൻ ഫോറസ്റ്റുകാരോടു പറഞ്ഞിട്ടുണ്ട്!’’
‘അതുകൊണ്ടു ഭൂഗർഭജലത്തിന്റെ അളവു കൂടുമോ നേതാവേ..?’’
‘അതിനാണല്ലോ ഞങ്ങൾ രാഷ്ട്രീയക്കാർ വയൽ നികത്താൻ അനുവാദം കൊടുക്കുന്നത്. പക്ഷേ, പരിസ്ഥിതിവാദികൾ സമ്മതിക്കേണ്ടേ?’
‘അതെങ്ങനെയാ നേതാവേ വയൽനികത്തിയാൽ ഭൂഗർഭജലത്തിന്റെ അളവു കൂടുന്നത്’– പത്രക്കാർക്കു വീണ്ടും സംശയം.
ഇക്കാര്യത്തിൽ പത്രക്കാരും പഠിക്കാനുണ്ട്. അതായത്, ഈ ഭൂഗർഭജലം എന്നു പറഞ്ഞാൽ എന്താ? മണ്ണിനടിയിലുള്ള വെള്ളം. ആണല്ലോ. വയലിൽ മണ്ണിടുന്നത് എവിടെയാണ്... വെള്ളത്തിനു മീതെ. മണ്ണിട്ടുനികത്തിക്കഴിയുമ്പോൾ വെള്ളം എവിടെയാണ് ? മണ്ണിനടിയിൽ..! മണ്ണിനടിയിൽ ഉള്ള വെള്ളമാണല്ലോ ഭൂഗർഭജലം!
<യ>മിസ്ഡ് കോൾ
=വരൾച്ച: വെനസ്വേലയിൽ സർക്കാർ ജോലി
ആഴ്ചയിൽ രണ്ടു ദിവസം മാത്രം!
– വാർത്ത
= വോട്ട്, വെനസ്വേലയിലേക്ക് ഒരു ട്രാൻസ്ഫർ വാങ്ങിത്തരുന്നവർക്ക്!
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇവർക്കും വേണം എസ്പിജി സംരക്ഷണം!
എസ്പിജി സംരക്ഷണം ഇനി പ്രധാനമന്ത്രിക്കു മാത്രമാക്കി നിയമം കൊണ്ടു
മലയാള സിനിമയിലെ മരുന്നുമരങ്ങൾ!
കടം മേടിച്ചും വായ്പയെടുത്തും വരെ മുടക്കിയ എത്ര കോടിയാ വെള്ളത്തിൽ
ഓർമയുണ്ടോ ഈ മുഖം, ഓർമ കാണില്ലെന്നറിയാം!
കൊത്തിക്കോളൂ പക്ഷേ, കൊത്തിക്കൊത്തി മുറത്തിൽ കയറി കൊത്തരുത്... ക
ബകൻ എന്ന പഹയൻ, ഒരു മന്ത്രിക്കവിത!
പല കവികളും പേനയും പെൻസിലുമൊക്കെ വച്ചു കവിതയെഴുതുന്പോൾ സ്വന
ജീവിതം ഫാസ്റ്റ്, ഭക്ഷണം സൂപ്പർ ഫാസ്റ്റ്!
അടുക്കളയിൽ ഒതുങ്ങിക്കൂടിയിരുന്നവർ പുറത്തേക്ക് ഇറങ്ങിത്തുട
ഐഎസ്ഐ മാർക്കുള്ള സർട്ടിഫിക്കറ്റ് !
ഭരണാധികാരികൾ ദാനശീലരായിരിക്കണമെന്നതാണ് ഏതൊരു ജനതയു
കുഴികൾക്കില്ലേ പെറ്റിയും പെറ്റിക്കോട്ടും?
ആനയെ മേടിക്കാൻ കാശുണ്ട് പക്ഷേ, തോട്ടി മേടിക്കാൻ കാശില്ലെന്ന തമാശ കേട്ട് മദം പൊ
കുട്ടിസഖാക്കളുടെ മുട്ടൻ എംഎ!
ഉത്തരമെഴുതാനുള്ള കടലാസ് ആണ് ഉത്തരക്കടലാസ് എന്നായിരുന്നു ഇ
കാലുമാറ്റത്തിന്റെ ആടി സെയിൽ!
കാര്യം കാണാൻ കഴുതക്കാലും പിടിക്കേണ്ടിവരുമെന്നാണ് കേട്ടിട്ടുള്ളത്
സാർ, മനുഷ്യർ ജയിൽ ചപ്പാത്തികളല്ല!
കുഴഞ്ഞുവീഴൽ, നെഞ്ചുവേദന, നീലവെളിച്ചം, നില
വരണ്ട ഡാമിലെ അദ്ഭുത കുറ്റി!
വണ് ടു ത്രീ... റെഡിയായി നിൽക്കുകയായിരുന്നു മണിയാശാൻ... തെറ്റിദ്
സല്യൂട്ട് , 56 ഇഞ്ചിന്റെ റഡാർ!
പാക്കിസ്ഥാനിലെ പട്ടാളമറപ്പുരയ്ക്കു പിന്നിൽ പതുങ്ങി ഇരുന്നുകൊണ
യതീ, ഇതു വലിയ ചതിയായിപ്പോയി!
നരച്ചമുടിയുമായി പോളിംഗ് സ്റ്റേഷനിലേക്കു പോയ ചേച്ചി ഡൈ ചെയ്തു സു
തല്ലടാ, കൊല്ലടാ, നിയമം പുല്ലടാ!
രംഗം ഒന്ന് ബസുടമയുടെ ആപ്പീസ്:
എന്തിനാടോ വന്നത്? “സാ
മേലിൽ ഹർത്താൽ തകർപ്പയാമി!
ഒരാവേശത്തിന് എടുത്തു ചാടിയാൽ പത്താവേശത്തിനു തിരികെ കയറാൻ പ
കൊല്ലം ബൈപാസിലെ ആൻജിയോപ്ലാസ്റ്റി!
കൊല്ലം ബൈപാസിന്റെ നീളം വെറും 13 കിലോമീറ്റർ, ഗതാഗതം രണ്ടുവരി മാത്
ബോലോ ഹർത്താൽ മാതാ കീ ജയ്!
രാവിലെ പാർട്ടിയാപ്പീസിലേക്കു പാഞ്ഞെത്തിയ നേതാവ് ശ്വാസം പോലും വിടാ
മതിലിൽ കയറിയിരിക്കുന്ന മലയാളി!
ഒരാഴ്ചയായി മലയാളിയുടെ ഇരിപ്പും നടപ്പും കിടപ്പുമെല്ലാം മതിലിന
പാർട്ടിക്കൂട്ടിലെ പരിപ്പുവട കേസുകൾ!
ചൊവ്വയിലേക്ക് എന്നാണു പോകേണ്ടത്? ചോദ്യം നാസയിലെ ഏതെങ്കിലും ശാസ്ത
ഒരു സിബിഐ ഡമ്മിക്കുറിപ്പ് !
വാതത്തിനു മരുന്നാണ് കുറുന്തോട്ടി. എന്നാൽ, കുറുന്തോട്ടിക്കു വാതം വ
കള്ളമില്ലാത്ത പിള്ളമനസുകൾ !
പിള്ളമനസിൽ കള്ളമില്ല, പിള്ളേച്ചന്റെ മനസിൽ അതൊട്ടുമില്ല. നാട്ടിലെ പിള്ളേർക്കു
ചങ്കിൽ കൊള്ളുന്ന അമിട്ടുകൾ!
അമിട്ട് പൊട്ടുമോ ചങ്കു പൊട്ടുമോ ? കുറെ ദിവസമായി മലയാളികളുടെ
ചാനൽ ജഡ്ജിയുടെ ഒരു ദിവസം!
ഒരു ബിഗ് ബ്രേക്കിംഗ് കേട്ടാണ് ചാനൽ ജഡ്ജി ചാടിയെഴുന്നേറ്റത്... ഹോ, ‘
ബാത്ത് റൂമിൽനിന്നു പാർട്ടിയാപ്പീസിലേക്ക്!
പിരിച്ചോ പക്ഷേ, പിരിച്ചൊടിക്കരുത്... ഈ പരാതി സർക്കാർ ഉദ്യോഗസ്
മീശയുമായി മാവേലി കേരളത്തിലേക്ക്!
രംഗം പാതാളം... കൊട്ടാരത്തിൽ ഒരു യാത്രയ്ക്കുള്ള അവസാനവട്ട ഒരുക്ക
ഇരട്ടച്ചങ്കുള്ള ഇടുക്കി ഡാം തത്സമയം!
വണ് ടു ത്രീ... മണിയാശാൻ ഇങ്ങനെയൊന്നു പറഞ്ഞു കിട്ടിയാൽ മതി ബാക്കി
തത്കാലം കൈ തലയ്ക്കുവയ്ക്കാം!
രാവിലെ കൈയിലൊരു പൊതിയുമായി തിരക്കിട്ടുപോകുന്ന ചേട്ടനോടായി
അംബാനി കോളജും ശ്രേഷ്ഠബിരുദവും!
കൊടുത്താൽ കൊല്ലത്തും കിട്ടും... പക്ഷേ, ചിലർക്കു കൊടുത്താൽ കൊല്ലം തോ
ഫേഷ്യൽ ചെയ്യുന്ന മലയാളി മീനുകൾ!
കലാമിന്റെ ഭാഷയിൽ പറഞ്ഞാൽ ചന്ദ്രനിൽ പോയി ചായക്കട തുടങ്ങാൻ മ
അമ്മയും അല്പം അമ്മായിയമ്മപ്പോരും!
തള്ള ചവിട്ടിയാൽ പിള്ളയ്ക്കു കേടില്ല... സംഗതി കൊള്ളാം. പക്ഷേ, തള്ള പിള
പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം!
പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം? ഇതു സിനിമാ ഡയലോഗ്! എന്നാൽ,
മോദിജിയുടെ ചലഞ്ചും മലയാളിയുടെ ഫിറ്റ്നെസും!
ക്രിക്കറ്റ് കളിക്കാരൻ കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് മോദിജി ഏറ്റെ
ഒരിക്കലും നരയ്ക്കാത്ത തലകൾ!
തലേവര നന്നായി വരണം എന്നാൽ, തലേനര അത്ര നന്നായി വരേണ്ട! ഇതു സിനി
കോഴിയെ വെട്ടാൻ ബംഗാളി, ആളെ വെട്ടാൻ മലയാളി!
കേരളത്തിൽ റബർ വെട്ടാൻ ആളെ കിട്ടാനില്ല, വെട്ടുന്നവനും വെട്ടിക്കു
നമ്മുടെ ചങ്ക് പോലീസ് സ്റ്റേഷനുകൾ!
ഏതു പോലീസുകാരനും ഒരു അബദ്ധമൊക്കെ പറ്റുമെന്നു നാട്ടുകാർ പലപ്പ
തേൻവരിക്കയിൽനിന്നു കൂഴച്ചക്കയിലേക്ക്!
ഏതു ചക്കയ്ക്കും ഒരു സമയമുണ്ടെന്ന് ഇപ്പോൾ ചക്കയ്ക്കും പ്ലാവിനും മന
പാർട്ടിയാപ്പീസിലെ ത്രിപുര സുന്ദരി!
ഫണ്ട് അടിച്ചുമാറ്റുക, വണ്ടി അടിച്ചുമാറ്റുക, കിണ്ടി അടിച്ചുമാറ്റു
ജലദോഷം മാറാൻ ആൻജിയോപ്ലാസ്റ്റി!
തരിശ് എന്നു കേട്ടാൽ അപ്പോഴേ അരിശം... പിന്നെ അവിടെ തുരിശിട്ട് വിത്തെ
ഒരു പെങ്കൊച്ചു വന്നുകയറിയാൽ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വായിച്ചുകൊണ്ടി
വിശ്വവിഖ്യാതമായ മുഖ്യ മൂക്ക്!
ധനനഷ്ടം, മാനഹാനി, ജോലിയിൽ ക്ലേശം, അധികാരികളിൽനിന്നുള്ള ശകാ
കായലരികത്തെ വല, കിലുങ്ങിയ വള!
തലസ്ഥാനത്തു കടുത്ത പുകമഞ്ഞ്, ഒന്നും കാണാൻ പറ്റുന്നില്ല, ഇരന്പിനീ
വരൂ, നാട്ടിൻപുറങ്ങളിൽ പോയി നടക്കാം..!
ഇന്ന് എന്തെങ്കിലുമൊക്കെ നടക്കുമെന്നു കരുതി പിണറായിയിലേക്കു കണ
അവസാനം ആ അമിട്ട് ചീറ്റിപ്പോയി !
ഹലോ ഹലോ... കാണികൾ ദയവായി ക്ഷമയോടെ ഇരിക്കു
പനിസീസണിലെ പപ്പായമരം!
കണ്ണു തുറന്നപ്പോൾ മുതൽ ആകെമാനം ഒരു കുളിരും തുമ്മലും... പനിവരാ
മൂക്കുകയർ വേണ്ട, സ്വർണ മൂക്കുത്തി മതി!
തൊഴുത്തിൽനിന്ന് ഒരു നിലവിളിശബ്ദം കേട്ടുകൊണ്ടാണ് വീട്ടുകാരി തി
അല്ലെങ്കിൽ ആശാന്റെ ഇരട്ട നെഞ്ചത്ത്!
ചങ്കെടുത്തു കാണിച്ചാൽ ചെന്പരത്തിപ്പൂ ആണെന്നു പറയുന്നവരുടെ മുന്
എസ്ഐയുടെ ജീവിതം പിന്നെയും ബാക്കി!
രാവിലത്തെ ഓട്ടം കഴിഞ്ഞു വീട്ടിലേക്കു കയറിയേക്കാമെന്നു കരുതിയപ്പേ
ബംഗാളിലെ മേഘം, കേരളത്തിലെ മഴ!
ഇന്ന് അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും.. ഇടിയോടുകൂടിയ ഒ
അരിയെത്ര, പൾസറഞ്ഞാഴി!
പത്രത്തിൽ തല പൂഴ്ത്തി പൾസറിന്റെ ഇന്നത്തെ പൾസ് പരിശോധിക്കുന്ന
104 ഉപഗ്രഹങ്ങളും ഒരു ഓട്ടോറിക്ഷയും
ഇന്ത്യ ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചെ
സമര രസായനം ഉണ്ടാക്കുന്ന വിധം!
സുഹൃത്തുക്കളെ, ഇന്നു നമ്മൾ തയാറാക്കുന്നത് ഒരു പ്രത്യേക വിഭവമാണ
ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു!
ഒരിക്കൽ ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു. ഏറെക്കാലം അതിന്റെ വാസം ഏതോ കാട്ടുപ്രദേശത്ത് ആയിരുന്നു. നാട്
ഏവർക്കും ലഡു ദിനാശംസകൾ!
തച്ചങ്കരിയെന്നു കേട്ടാൽ മതി നമ്മുടെ മാധ്യമങ്ങളുടെ മനസിൽ ലഡുപൊട്ടും. കാരണം ഒരു ദിവസത്തെ കാര്യം കുശാലാ
സായിപ്പും മദാമ്മയും കണ്ട സോമാലിയ!
<യ>ജോൺസൺ പൂവന്തുരുത്ത്
രാവിലെ ഉണർന്ന സായിപ്പ് കോഫി കപ്പുമായി ആലോചനയിൽ മുഴുകിയിരിക്കുന്നതു
ഇങ്ങനെ സഹകരിക്കുമെന്നു കരുതിയില്ല!
വീട്ടിലെ അരിയും സാധനങ്ങളും തീർന്നെന്ന് ഇന്നലെ മുതൽ പറയാൻ തുടങ്ങിയതാ... പക്ഷേ, വീട്ടുകാരന് ഒരു കുലുക്
ആദ്യം ഡിവോഴ്സ്, പിന്നെ കല്യാണം!
ഈ പ്രേമത്തിനു കണ്ണില്ലെന്ന് അന്നേ ആരോ പറഞ്ഞതാ, അപ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ പറഞ്ഞു
പേരില്ലാ യാത്രയുടെ പൊല്ലാപ്പുകൾ!
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം ഇതിനകം പലവട്ടം കേട്ടിട്ടുണ്ട്. എന്തെങ്കിലും ഇരുന്നാലും ഇല്ലെങ്
കാള കിടക്കും സർക്കാരോടും !
കാള കിടക്കും കയറോടുമെന്നതായിരുന്നു ഇതുവരെയുള്ള കടംകഥ. ഉത്തരം മത്തങ്ങയാണെന്നു പറയാൻ ഏതു മത്തങ്ങത്തലയന
ബോംബ് പൊട്ടിയില്ലെങ്കിലും ഭൂകമ്പം!
ഒരു വെടിയും പുകയും കുലുക്കവും മാത്രമേയുണ്ടായിരുന്നുള്ളൂ, കണ്ണു തുറന്നപ്പോഴാ മനസിലായത് ഉത്തര കൊറിയക്ക
ഫുട്പാത്തിൽ കിടക്കാൻ അവകാശമുള്ളവർ!
ഫുട്പാത്തിലൂടെ തിരക്കിട്ടു നടക്കുകയായിരുന്ന വാസുവേട്ടൻ വഴിയോരത്തെ ഒരു കെട്ടിടം കണ്ടതും ഡിസ്ക് ബ്രേക്
ചാനൽവണ്ടികൾ ചീറിപ്പായുമ്പോൾ !
പൊടിപറത്തി ആദ്യം കടന്നുപോയത് ഒരു പോലീസ് വണ്ടി ആയിരുന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചാനൽ വണ്ടി, പിന്ന
നൗഷാദിന്റെ മണ്ടത്തരങ്ങൾ!
ടീച്ചർ ഇങ്ങോട്ടു വന്നോട്ടെ, ഇപ്പം കിട്ടിക്കോളും.. ടീച്ചറില്ലാത്തപ്പോൾ ക്ലാസിൽ വർത്തമാനം പറയരുതെന്ന്
പോത്തിന്റെ തല വാങ്ങാൻ മറക്കരുത്!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
നേരം പുലരുന്നതേയുള്ളൂ, ലക്ഷ്മണേട്ടന്റെ വീട്ടിലെ
Latest News
തുന്പോളി സാബു വധക്കേസ് പ്രതികളെ ആലപ്പുഴയിൽ ഗുണ്ടകൾ വെട്ടിക്കൊന്നു
പ്രതിഷേധമാകാം, അക്രമാസക്തമാകരുത്: ഗവർണർ
പൗരത്വ ഭേദഗതിക്കെതിരേ കൈകോർത്ത് പിണറായി, ചെന്നിത്തല; സംയുക്തസമരം
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു
എൽപിജി ടെർമിനൽ നിർമാണം ഇന്ന് പുനഃരാരംഭിക്കും; പുതുവൈപ്പിനിൽ നിരോധനാജ്ഞ
Latest News
തുന്പോളി സാബു വധക്കേസ് പ്രതികളെ ആലപ്പുഴയിൽ ഗുണ്ടകൾ വെട്ടിക്കൊന്നു
പ്രതിഷേധമാകാം, അക്രമാസക്തമാകരുത്: ഗവർണർ
പൗരത്വ ഭേദഗതിക്കെതിരേ കൈകോർത്ത് പിണറായി, ചെന്നിത്തല; സംയുക്തസമരം
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്: നാലാം ഘട്ടത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു
എൽപിജി ടെർമിനൽ നിർമാണം ഇന്ന് പുനഃരാരംഭിക്കും; പുതുവൈപ്പിനിൽ നിരോധനാജ്ഞ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top