രാജ്യത്തെ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ രോഗബാധയില്‍ 20 ശതമാനം കുറവുണ്ടായതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പുതിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

2015-2024 കാലയളവിലെ ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് നേട്ടമെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. നേരത്തെയുണ്ടായിരുന്ന 17.7 ശതമാനത്തില്‍നിന്നാണ് രാജ്യം ശ്രദ്ധേയ നേട്ടം കൈവരിച്ചത്.

ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന യജ്ഞം (എന്‍ടിഇപി), വിപുലമായ സാമൂഹ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, രോഗപരിശോധനകള്‍ക്കും വിദഗ്ധ ചികിത്സയ്ക്കുമുള്ള വിപുലമായ സൗകര്യങ്ങള്‍ എന്നിവ ക്ഷയരോഗം നിയന്ത്രിക്കുന്നതിനു സഹായകമായി. രോഗബാധിതരുടെ എണ്ണത്തിലുണ്ടായ കുറവ് ആഗോള ശരാശരിയേക്കാള്‍ മികച്ച നിലയിലാണെന്നും ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഒരുലക്ഷം പേരില്‍ 237 പേര്‍ക്കായിരുന്നു ക്ഷയരോഗമോ രോഗലക്ഷണങ്ങളോ ഉണ്ടായിരുന്നത്. 2015-2023 കാലഘട്ടത്തില്‍ ഇതു 195 ആയി കുറഞ്ഞതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് ആഗോളതലത്തിലുള്ള ക്ഷയരോഗ നിയന്ത്രണത്തേക്കാള്‍ ഇന്ത്യ ഏറെ മുന്നിലാണെന്നു വ്യക്തമാക്കുന്ന കണക്കുകൂടിയാണ്. ക്ഷയരോഗ മരണനിരക്കില്‍ 21 ശതമാനം കുറവുണ്ടായി. നേരത്തെ ലക്ഷം ജനസംഖ്യയില്‍ 28 ആയിരുന്നു മരണനിരക്ക്. ഇത് 22 ആയി കുറഞ്ഞു. 85 ശതമാനം ചികിത്സാ പരിരക്ഷയും സ്ഥിരീകരിച്ചിട്ടുണ്ട്.

2025ല്‍ രാജ്യം ടിബി മുക്തമാക്കി 2030ഓടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ടിബി നിയന്ത്രണവിധേയമാക്കുകയെന്ന വലിയ ദൗത്യത്തിന് ഇന്ത്യ ഊര്‍ജിതമായ ശ്രമങ്ങളാണു നടത്തുന്നത്.

ക്ഷയരോഗമുക്ത ഭാരതം

ക്ഷയരോഗമുക്ത ഭാരതത്തിനായുള്ള കേന്ദ്രസര്‍ക്കാരിന്‍റെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളും ദ്രുതഗതിയിലുള്ള നടപടികളും ഈ രംഗത്ത് മുന്നേറ്റമുണ്ടാക്കാന്‍ സഹായകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2018ലെ ക്ഷയരോഗമുക്തഭാരത പ്രഖ്യാപനവും 2023ല്‍ ഗാന്ധിനഗറില്‍ നടന്ന ടിബിക്കെതിരേയുള്ള സമ്മേളനത്തിലെ തീരുമാനങ്ങളും രോഗനിര്‍മാര്‍ജന ശ്രമങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ടെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

2018ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന എന്‍ഡ് ടിബി സമ്മിറ്റ് ഈ രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പായിരുന്നു. 2030ഓടെ പ്രാദേശികമായ സഹകരണം ഉറപ്പാക്കിയുള്ള ടിബി മുക്ത പ്രവര്‍ത്തനങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിനുള്ള പദ്ധതികള്‍ക്കു (ഗാന്ധിനഗര്‍ പ്രഖ്യാപനം) 2023 ഓഗസ്റ്റില്‍ നടന്ന ടിബി സമ്മേളനത്തില്‍ രൂപം നല്‍കി.


ഇന്ത്യ പുതുതലമുറ മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍ അവതരിപ്പിച്ചതും ടിബി വിമുക്തപ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടി. ഇതു രോഗനിര്‍ണയ സമയം ഗണ്യമായി കുറച്ചു.

പിഎംടിബിഎംബിഎ

2022 സെപ്റ്റംബറില്‍ ആരംഭിച്ച പ്രധാനമന്ത്രി ടിബി മുക്ത് ഭാരത് അഭിയാന്‍ (പിഎംടിബിഎംബിഎ) ക്ഷയരോഗ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ഏകീകൃതസ്വഭാവം കൊണ്ടുവന്നു. ‘നിക്ഷയ് മിത്രം’ എന്നറിയപ്പെടുന്ന ഒന്നര ലക്ഷം കമ്യൂണിറ്റി വോളണ്ടിയര്‍മാര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ടിബിക്കെതിരേയുള്ള പ്രചാരണ ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്. ടിബി രോഗികള്‍ക്ക് തുടര്‍ച്ചയായ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ചികിത്സ, അനുബന്ധ സേവനങ്ങളും ഉറപ്പാക്കുന്നതിന് ഇവര്‍ സജീവമായി രംഗത്തുണ്ട്. ക്ഷയരോഗികള്‍ക്കുള്ള പോഷകാഹാര വിതരണ പദ്ധതിയും (നിക്ഷയ് പോഷണ്‍) വിജയകരമായി നടപ്പാക്കിവരുന്നുണ്ട്.

പുതിയ പദ്ധതികള്‍

ടിബി പ്രിവന്‍റീവ് തെറാപ്പി (ടിപിടി) കൂടുതല്‍ ആളുകളിലേക്കു വ്യാപിപ്പിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ട്. ടിബി രോഗനിര്‍ണയത്തിനും പ്രാഥമികമായ ചികിത്സകള്‍ക്കുമായി ആയുഷ്മാന്‍ ആരോഗ്യകേന്ദ്രങ്ങളുടെ സേവനം കൂടുതല്‍ പേരിലേക്കു ലഭ്യമാക്കും. ഗ്രാമീണമേഖലകളിലേക്കു മോളിക്യുലാര്‍ രോഗനിര്‍ണയ സംവിധാനങ്ങളുടെ സേവനമെത്തിക്കാനാണ് ആരോഗ്യമന്ത്രാലയം ശ്രദ്ധിക്കുന്നത്.

മുതിര്‍ന്നവരില്‍ ബിസിജി വാക്സിന്‍ ഉപയോഗിച്ചതിലെ ഫലസൂചനകള്‍ പരിഗണിച്ച്, ഇതിന്‍റെ വിപുലീകരണത്തിന് സംവിധാനങ്ങളായിട്ടുണ്ട്. ഏതു മേഖലകളിലുമുള്ള ടിബി രോഗസാധ്യതയുള്ളവരെ കണ്ടെത്തുന്നതിനും ടെലിമെഡിസിന്‍ സേവനം ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ ഹെല്‍ത്ത് പ്ലാറ്റ്ഫോമുകള്‍ പ്രയോജനപ്പെടുത്തും.

രോഗീകേന്ദ്രീകൃതമായ പ്രതിരോധ, ചികിത്സാ പദ്ധതികള്‍ ടിബിക്കെതിരേയുള്ള രാജ്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കു ഗുണപരമായ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. 2025ല്‍ ക്ഷയരോഗ നിര്‍മാര്‍ജന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള പ്രത്യാശാഭരിതമായ പാതയിലാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.