Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൊറോണ വൈറസ് ബാധയും ചികിത്സ നിഷേധിക്കലും-ചില ധാർമിക പ്രശ്നങ്ങൾ
Saturday, March 28, 2020 10:53 PM IST
കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ മെഡിക്കൽ എത്തിക്സ് അഭിമുഖീകരിക്കുന്ന ഗൗരവമായ പ്രശ്നമാണ് ആർക്കു ചികിത്സ കൊടുക്കണം ആർക്കു കൊടുക്കാതിരിക്കണം എന്നത്. രോഗികളുടെ എണ്ണം കൂടുതലും ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യവും മെഡിക്കൽ വിഭവങ്ങളുടെ അഭാവവുമാണ് ഈ പ്രതിസന്ധി സൃഷ്ടിക്കുന്നത്. വിതരണസംബന്ധമായ നീതിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കൂടിയാണിത്.
മാർച്ച് ആദ്യം ഇറ്റലിയിൽ കൊറോണ വൈറസ് ബാധിച്ച രോഗികളുടെ എണ്ണം 2502 ആയിരുന്നു. ഈ സമയത്ത് ഡോക്ടർമാർക്ക് രാജ്യത്തെ ആശുപത്രികളിലെ എല്ലാ രോഗികൾക്കും ചികിത്സ കൊടുക്കാനും ശ്വാസതടസമുള്ള രോഗികൾക്കു ജീവൻരക്ഷാമാർഗമായ വെന്റിലേറ്റർ നൽകാനും സാധിക്കുമായിരുന്നു. എന്നാൽ മാർച്ച് 11-ഓടെ രോഗം ബാധിച്ചവരുടെ എണ്ണം 10,149 ആയും 23-ന് അത് 59,138 ആയും ഉയർന്നു. എല്ലാവർക്കും തീവ്രപരിചരണം കൊടുക്കാൻ ഡോക്ടർമാർക്കും നഴ്സുമാർക്കും പറ്റാത്ത അവസ്ഥയായി. കൂടാതെ പ്രാണവായു ശ്വാസകോശത്തിലെത്തിക്കാനുള്ള യന്ത്രങ്ങളുടെ കുറവ് ആരോഗ്യരംഗത്ത് വിതരണസംബന്ധമായ നീതിയിൽ പ്രതിസന്ധി ഉളവാക്കി.
ഇറ്റാലിയൻ കോളജ് ഓഫ് അനസ്തേഷ്യ (അനൽജെസിയ) ഈ സാഹചര്യത്തിൽ തീവ്രപരിചരണത്തിന് ഡോക്ടർമാരും നഴ്സുമാരും പാലിക്കേണ്ട മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ ഡോക്ടർമാർക്ക് ചികിത്സയുടെ കാര്യത്തിൽ ധാർമിക തീരുമാനമെടുക്കാമെന്നു പ്രസ്താവിച്ചു. സാധാരണ ഇതിനെ അടിയന്തരകാല മരുന്ന് എന്നാണ് വിശേഷിപ്പിക്കുന്നത്. വിതരണസംബന്ധമായ നീതിയും പരിമിതമായ ആരോഗ്യവിഭവങ്ങളുടെ ഉചിതമായ വിഹിതവും സംബന്ധിച്ച് ഏറ്റവം അനുയോജ്യമായ മാനദണ്ഡങ്ങളാണ് നാം പാലിക്കേണ്ടതെന്നു മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇത് അർഥമാക്കുന്നത് ആവശ്യമുള്ള ചികിത്സ എല്ലാ രോഗികൾക്കും നൽകാൻ സാധിക്കുകയില്ലെന്നാണ്.
ഈ തത്വത്തിന്റെ പിന്നിലുള്ളത് ഉപഭോഗവാദമാണ്. ഏറ്റവും കൂടുതൽ ചികിത്സ ഏറ്റവും കൂടുതൽ രോഗികൾക്കു കൊടുക്കുകയെന്നതാണ് ഈ തത്വം പറയുന്ന്. വിതരണ സംബന്ധമായ മാനദണ്ഡം പാലിക്കേണ്ട കാര്യങ്ങൾ ചികിത്സാ വിജയത്തിന് ഏറ്റവും കൂടുതൽ സാധ്യതയുള്ള രോഗികൾക്ക് തീവ്രപരിചരണത്തിനുള്ള പ്രവേശനം നൽകുകയെന്നതാണ്. മെഡിക്കൽ ഡോക്ടർമാർ നിർണായകമായ ഈ തെരഞ്ഞെടുപ്പുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ചില ശിപാർശകൾ സന്മാർഗിക ശാസ്ത്രജ്ഞന്മാർ നിർദേശിക്കുന്നു. ഏറ്റവും കൂടുതൽ പ്രായമുള്ളവർക്കും മരിക്കാൻ വലിയ കാലതാമസം ഇല്ലാത്ത രോഗികൾക്കും തീവ്രപരിചരണം കൊടുക്കേണ്ട ആവശ്യമില്ല. പ്രായം കണക്കാക്കുന്നതിന്റെ കൂടെ ഒരു രോഗിയുടെ മൊത്തത്തിലുള്ള ആരോഗ്യംകൂടി പരിഗണിക്കണം.
മറ്റൊരുതരത്തിൽ പറഞ്ഞാൽ കൊറോണ വൈറസിന്റെ കൂടെയുള്ള അനുബന്ധ രോഗങ്ങളും പൊതുആരോഗ്യവുംകൂടി കണക്കിലെടുത്തുവേണം ചികിത്സ കൊടുക്കുന്നതിനെക്കുറിച്ചു തീരുമാനിക്കാൻ. മുന്‍പേതന്നെ ഗുരുതരമായ ആരോഗ്യസ്ഥിതിയിലുള്ള രോഗികൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നു വൈറസ് ബാധിച്ചവരെക്കുറിച്ചുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നു. മോശമായ ആരോഗ്യമുള്ള രോഗികൾക്ക് തീവ്രപരിചരണ വിഭവങ്ങളുടെ കൂടിയ പങ്ക് കൊടുക്കണമോയെന്നത് ഒരു ധാർമികപ്രശ്നമാണ്. ആരോഗ്യമുള്ള വ്യക്തികൾക്ക് ഹ്രസ്വമായ തീവ്രപരിചരണം നൽകിയാൽ മതി. എന്നാൽ പ്രായമേറിയവർ, ദുർബലരായവർ എന്നിങ്ങനെയുള്ള രോഗികൾക്കു കൂടുതൽ സേവനവും കൂടുതൽ വിഭവങ്ങളും നൽകണമോ എന്നതാണ് ഈ ധാർമികപ്രശ്നം. യുദ്ധകാലത്തും വൈറസ് ബാധിക്കുന്ന അവസരത്തിലും ഇങ്ങനെ കൊടുക്കാൻ സാധിക്കുകയില്ല എന്നതാണ് ചില മെഡിക്കൽ എത്തിക്സ് വിദഗ്ധരുടെ അഭിപ്രായം.
മെഡിക്കൽ വിഭവങ്ങൾ കുറവായിരിക്കുന്പോൾ വിതരണസംബന്ധമായ നീതിയിൽ പാലിക്കേണ്ട മറ്റു ചില നിർദേശങ്ങൾ ഇവയാണ്: ആദ്യം വന്ന രോഗികൾക്കു തീവ്രപരിചരണം നൽകുക. വൈകിയെത്തുന്ന രോഗികളെ തീവ്രപരിചരണത്തിൽനിന്ന് ഒഴിവാക്കുക. കൂടാതെ രോഗിയുടെ മേന്മ, സമൂഹത്തിനുള്ള സംഭാവന, ആവശ്യം, സ്വാതന്ത്ര്യം എന്നിവയും പരിഗണിക്കാവുന്ന മറ്റു ചില ഘടകങ്ങളാണ്. പ്രായമായ വ്യക്തികൾക്കും ദുർബലരായവർക്കും തീവ്രപരിചരണം നൽകേണ്ട എന്ന തീരുമാനം ക്രൂരമാണ്.
മതാത്മക ധാർമികത പ്രത്യേകിച്ചു ക്രൈസ്തവ ധാർമികത പറയുന്നത് എല്ലാവർക്കും തുല്യ ചികിത്സ കൊടുക്കണമെന്നുള്ളതാണ്. തീവ്രപരിചരണം കിട്ടാൻ എല്ലാ രോഗികൾക്കും അവകാശമുണ്ട്. ഇക്കാര്യത്തിൽ നിഷ്കളങ്കരും ദുർബലുമായ രോഗികൾക്കു നാം പ്രത്യേകം പരിഗണന കൊടുക്കണം. ആരോടും വിവേചനം കാട്ടരുത്. തീവ്രപരിചരണ വിഭവങ്ങളുടെ എണ്ണം കൂട്ടുകയാണ് ഗവൺമെന്റ് ചെയ്യേണ്ടത്.
ഇറ്റലിയിൽ രോഗികളുടെ എണ്ണം കൂടിയ അവസരത്തിലാണ് യുദ്ധകാല ചികിത്സയുടെ മാനദണ്ഡം അവർ സ്വീകരിച്ചത്. ഗവൺമെന്റിന്റെയും ആരോഗ്യമേഖലയിലുള്ളവരുടെയും നിർദേശങ്ങളും മുന്നറിയിപ്പുകളും നാം പാലിക്കുകയാണെങ്കിൽ ഇന്ത്യയിൽ കൊറോണ വൈറസ് ബാധയുടെ ഗുരുതരമായ ഒരവസ്ഥ വരാതിരിക്കും.
ഡോ. സ്കറിയ കന്യാകോണിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Latest News
വോട്ടിംഗ് യന്ത്രത്തില്‍ ഹാക്കിംഗിനോ അട്ടിമറിക്കോ തെളിവില്ലെന്ന് സുപ്രീംകോടതി; കേസ് വിധി പറയാന്‍ മാറ്റി
ഇടത് എംപിമാര്‍ ജയിച്ചാൽ ഇന്ത്യാ മുന്നണിയെ പിന്തുണക്കുമെന്ന് എന്താണുറപ്പ്: വി.ഡി. സതീശൻ
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: എം.എം. വര്‍ഗീസ് ഇന്നും ഇഡിക്കു മുന്നില്‍ ഹാജരാകില്ല
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top