Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ആശങ്കയുണർത്തി കേരളത്തിന്റെ പൊതുകടം
ആളോഹരി പൊതുകടത്തിൽ പഞ്ചാബിനു തൊട്ടുപിന്നിൽ രണ്ടാമതാണ് കേരളം. 2017-18-ലെ അന്തിമ കണക്കുകൾപ്രകാരം പഞ്ചാബിന്റെ ആളോഹരി കടം 65,895 രൂപയാണ്. കേരളത്തിന്റേത് 61,958 രൂപയും. 2001 മാർച്ച് അവസാനം 26,259 കോടി രൂപയായിരുന്ന പൊതുകടം 2021 മാർച്ച് ആകുന്പോഴേക്കും 2,96,339 കോടി രൂപയാകുമെന്നാണ് ബജറ്റ് എസ്റ്റിമേറ്റ്. അന്തിമ കണക്കുകൾ വരുന്പോൾ അത് 3,25,000 കോടിക്കുമേൽ ആയിക്കൂടെന്നില്ല.
സംസ്ഥാനം ഒരു കടക്കെണിയിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു എന്ന ആശങ്ക പൊതുസമൂഹത്തിൽ ശക്തിപ്പെടുന്നുണ്ട്. അതേസമയം, പഴയ തറവാട്ടുകാരണവന്മാരെപ്പോലെ “കടമുണ്ടെങ്കിൽ ധനവുമുണ്ട്” എന്ന വാദമുയർത്തി ഈ ആശങ്കയ്ക്ക് അടിസ്ഥാനമില്ല എന്ന് വാദിക്കുന്നവരുമുണ്ട്. വർധിച്ചുവരുന്ന കടത്തിന്റെ അടിസ്ഥാന കാരണങ്ങളും അതിന്റെ സുസ്ഥിരതയും പരിശോധിക്കപ്പെടേണ്ടതാണ്.
ധനശാസ്ത്രയുക്തി
വ്യക്തികളെപ്പോലെ സർക്കാരുകൾ വരവും ചെലവും കൂട്ടിമുട്ടിച്ചു കൊണ്ടുപോകണം എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടിൽ നിന്നു ലോകം ഒരുപാട് മുന്നോട്ടുപോയി. സമൂഹത്തിന്റെ വർത്തമാന കാലപ്രശ്നങ്ങൾ മാത്രമല്ല, ഭാവിയിൽ ഉദിക്കാവുന്ന പ്രശ്നങ്ങൾ കൂടി കണക്കിലെടുത്ത് ചെലവുകൾ ചെയ്യേണ്ട ഉത്തരവാദിത്വമാണ് സർക്കാരുകൾക്കുള്ളത്. വരവില്ല എന്നു കരുതി ചെലവ് ചെയ്യാതിരിക്കാൻ ആവാത്ത സ്ഥിതി. ചെലവിനനുസരിച്ച് വരുമാനമുണ്ടാക്കാൻ ശ്രമിക്കുക, സാധിക്കുന്നില്ലെങ്കിൽ കടം കൊള്ളുക എന്നതാണ് ലോകത്തെവിടെയുമുള്ള സർക്കാരുകൾ അനുവർത്തിച്ചു വരുന്ന രീതി. പക്ഷേ ലക്കും ലഗാനുമില്ലാതെ കടമെടുക്കുന്നതിൽ നിന്ന് സർക്കാരുകളെ തടയുന്ന ധന ഉത്തരവാദിത്വനിയമങ്ങൾ ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ ഉണ്ട്.
കടം എടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് എടുത്ത കടം എങ്ങനെ വിനിയോഗിക്കുന്നു എന്നത്. ശന്പളം, പെൻഷൻ, പലിശ തുടങ്ങിയ നിത്യനിദാന ചെലവുകൾ കടമെടുത്തു നടത്തിക്കൂടാ എന്ന കാര്യത്തിൽ പൊതുവേ അഭിപ്രായ സമന്വയമുണ്ട്. കടമെടുക്കുന്നത് ഭാവിയിൽ നികുതി-നികുതിയിതര വരുമാനം വർധിപ്പിക്കാൻ സഹായിക്കുന്ന മൂലധന ചെലവുകൾക്ക് ആയിരിക്കണം. അങ്ങനെയായാൽ കടവും പലിശയും പൊതുസമൂഹത്തിനുമേൽ ഒരു ബാധ്യത ആവുകയില്ലല്ലോ.
വിത്തെടുത്ത് കുത്തൽ
ഓരോ വർഷവും എടുത്തു കൂട്ടുന്ന കടം എന്താവശ്യത്തിനാണ് വിനിയോഗിക്കപ്പെട്ടത് എന്നു പരിശോധിച്ചാൽ കേരളത്തിന്റെ കടം ഇത്രവേഗം വർധിച്ചതിന്റെ കാരണം വ്യക്തമാകും.
കഴിഞ്ഞ 20 വർഷത്തിനിടെ എടുത്ത കടത്തിൽ ശരാശരി 33 ശതമാനം മാത്രമേ മൂലധന ആവശ്യങ്ങൾക്കായി വിനിയോഗിച്ചിട്ടുള്ളൂ. 67 ശതമാനം പോയത് നിത്യനിദാന ചെലവുകൾക്കാണ്. നികുതി, നികുതിയിതര വരുമാനം വർധിപ്പിക്കാത്തതിന്റെ ഒരു കാരണം. ഈ വിത്തെടുത്ത് കുത്തൽ ആണ്. ഇതാണ് കൂടുതൽ കടമെടുപ്പിലേക്ക് നയിച്ചത്.
അനിവാര്യതയോ?
നിത്യനിദാന ചെലവുകൾ നടത്താൻ ആവശ്യമായ പൊതുവിഭവങ്ങൾ കേരള സമൂഹത്തിൽ ലഭ്യമല്ലാത്തതുകൊണ്ടാണ് വിത്തെടുത്ത് കുത്തേണ്ടിവന്നത് എന്നു വാദത്തിനുവേണ്ടി വാദിക്കാം. പക്ഷേ, വസ്തുതയെന്താണ്? പൊതു ആവശ്യങ്ങൾക്കായി സംഭാവന ചെയ്യാനുള്ള കേരളീയരുടെ ക്ഷമതയിൽ കഴിഞ്ഞ 60 വർഷത്തിനിടെ വൻകുതിപ്പാണ് ഉണ്ടായത്.
1972-73ൽ ഗാർഹിക ഉപഭോഗത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ എട്ടാം സ്ഥാനത്തായിരുന്നു കേരളം. 1983ൽ മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. 1999-2000 മുതൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ്. ഇതുപക്ഷേ പൊതുവിഭവ സമാഹരണത്തിൽ പ്രതിഫലിച്ചില്ല. 1957-58ൽ ഇന്ത്യൻ സംസ്ഥാനങ്ങൾ സമാഹരിച്ച പൊതുവിഭവങ്ങളിൽ കേരളത്തിന്റെ ഓഹരി 3.97 ശതമാനം ആയിരുന്നു. 2018-19 ആകുന്പോൾ ഇത് 4.38 ശതമാനം ആയി മാത്രമേ വർധിച്ചുള്ളൂ.
പൊതുവിഭവ സമാഹരണത്തിൽ കഴിഞ്ഞ 63 വർഷത്തിനിടെ ഉണ്ടായ വൻ പരാജയമാണ് കേരളത്തിന്റെ കടഭാരത്തിന്റെ മൂല കാരണം. നികുതിപിരിവിൽ കേരളം മുന്നിലാണെന്ന് ചില സാന്പത്തിക ശാസ്ത്രജ്ഞരുടെ തെറ്റായ കണ്ടെത്തലും ഈ പരാജയത്തിനു കാരണമായി. ഇതിന്റെ പിന്നിലെ രീതിശാസ്ത്രപരമായ പിശകുകൾ അടുത്ത കാലത്താണ് ഈ ലേഖകൻ പുറത്തുകൊണ്ടുവന്നത്.
ജനപ്രിയതയ്ക്കായി അന്യോന്യം മത്സരിച്ചുവരുന്ന കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് ഈ തെറ്റായ കണ്ടെത്തൽ പാൽപ്പായസം പോലെ പഥ്യമായി. നികുതിപിരിവിൽ കേരളം മുന്നിലല്ലേ? പിരിക്കുന്നതുകൊണ്ട് തികയുന്നില്ലെങ്കിൽ പിന്നെ കടമെടുക്കുകയല്ലാതെ മാർഗമെന്തുള്ളൂ? കടമെടുത്ത് നിത്യനിദാന ചെലവുകൾ നടത്തുന്ന ഒരിക്കലും അവസാനിക്കാത്ത ഈ പതിവ് ജനങ്ങൾക്കും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥവൃന്ദത്തിനും ഒരുപോലെ സൗകര്യപ്രദമായി.
പൊതുവിഭവ സമാഹരണത്തിന് മദ്യത്തെയും ഭാഗ്യക്കുറിയെയും അമിതമായി ആശ്രയിക്കുന്ന പ്രവണതയാണ് മറ്റൊരു ദോഷം. 1970-71ൽ മദ്യവും ഭാഗ്യക്കുറിയും കൂടി സംസ്ഥാനത്തിന്റെ മൊത്തം തനതു വരുമാനത്തിന്റെ 14.77 ശതമാനം മാത്രമേ സംഭാവന ചെയ്തിരുന്നുള്ളൂ. ഇന്നത് 36 ശതമാനത്തിന് മേൽ ആണ്. പാവപ്പെട്ടവരുടെയും പുറന്പോക്കിൽ കിടക്കുന്നവരുടെയും ചുമലുകളിലേക്ക് പൊതുവിഭവ സമാഹരണത്തിന്റെ ഭാരം പടിപടിയായി മാറുകയായിരുന്നു.
കടമെടുപ്പ് ഒഴിവാക്കാനുള്ള മറ്റൊരു മാർഗം ശന്പളവും പെൻഷനും അടക്കമുള്ള പൊതു ചെലവുകൾ കുറയ്ക്കുകയായിരുന്നു. ആളോഹരി ശന്പളച്ചെലവിൽ രണ്ടാംസ്ഥാനത്തും പെൻഷൻ ചെലവിൽ ഒന്നാം സ്ഥാനത്തുമാണ് കേരളം. മൊത്തം വരുമാനത്തിന്റെ 62.98 ശതമാനം ശന്പളത്തിനും പെൻഷനുമായി മാറ്റിവയ്ക്കുന്പോൾ കർണാടകം 23.49 ശതമാനം മാത്രമേ ഇക്കാര്യത്തിനായി മാറ്റിവയ്ക്കുന്നുള്ളൂ. സർവീസ് സംഘടനകളുടെ തടവറയിൽ കഴിയുന്ന കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിന് ഇതുപക്ഷേ അചിന്ത്യമാണ്.
പതിയിരിക്കുന്ന അപകടം
പൊതുവിഭവ സമാഹരണത്തിനും ചെലവുചുരുക്കലിനും പകരം കടം വാങ്ങി നിത്യനിദാന ചെലവുകൾ നടത്തുന്ന പതിവ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് കേരളസമൂഹത്തിൽ സൃഷ്ടിച്ചിട്ടുള്ളത്. കുറഞ്ഞ നികുതിഭാരവുമായി തഴക്കംവന്നുപോയ ഒരു സമൂഹമായി കേരളം മാറി. നികുതിനിരക്കുകൾ വർധിപ്പിക്കുന്നതും പുതിയ നികുതികൾ ഏർപ്പെടുത്തുന്നതും വ്യാപകമായ എതിർപ്പുകൾ ക്ഷണിച്ചുവരുത്തുന്നതിന്റെ കാരണമിതാണ്.
ശന്പളം, പെൻഷൻ, പലിശ എന്നീ മൂന്ന് ഇനങ്ങൾ ഏറ്റുപോയ ചെലവുകളാണ്. കടം വർധിക്കുന്തോറും പലിശ ചെലവും വർധിക്കും. ഈ മൂന്ന് ഇനങ്ങൾക്കുശേഷം ലഭ്യമാകുന്ന പൊതുവിഭവങ്ങൾ ഓരോ വർഷവും കുറഞ്ഞുവരികയാണ്. ഒരു ജനാധിപത്യ സർക്കാരിന്റെ പരമപ്രധാനമായ കടമകളിൽ ഒന്ന് പുനർവിതരണമാണ്. നികുതിപിരിവിനു പകരം കടമെടുപ്പിനെ ആശ്രയിക്കുന്നതുമൂലം പുനർവിതരണത്തിന് ലഭ്യമാകുന്ന പൊതുവിഭവങ്ങൾ കുറഞ്ഞുവരികയാണ്. ഇതുകൊണ്ടാകാം ഇന്ത്യയിൽ ഏറ്റവും വേഗം അസമത്വം വർധിക്കുന്ന സംസ്ഥാനം കേരളമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്.
ഡോ. ജോസ് സെബാസ്റ്റ്യൻ
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ ലോക റാങ്കിംഗില്‍
ആധുനിക ഇന്ത്യയെ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോക
താഴേക്കിറങ്ങി സ്പീക്കർ; പിന്നെ കൂട്ടപ്പൊരിച്ചിൽ
ആദ്യം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഡയസിൽ നിന്നു താഴേക്കി
പാക്കേജുകൾ കുട്ടനാടിനു ഗുണകരമാകണം
ദശാബ്ദങ്ങൾക്ക് മുമ്പ് കുട്ടനാട്ടിൽ പുഞ്ചകൃഷി മാ
"ന്യൂനപക്ഷ ക്ഷേമ’ത്തിലെ അടിസ്ഥാനപരമായ തെറ്റുകൾ
ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്
കൗശലക്കാരനായ ധനമന്ത്രിയും അവസാനവാക്കായ സതീശനും
കിഫ്ബിയിലെ ക്രമക്കേട് കണ്ടെത്തിയ ഭരണഘടനാ സ്ഥാപനമാ
കെഎസ്ആര്‍ടിസി: കാടടച്ച് ആക്ഷേപിക്കരുത്
കെഎസ്ആര്‍ടിസിയെക്കുറിച്ച് വന്നുകൊണ്ടിരിക്കുന്ന പരമാര
വെൽക്കം ജോ ബൈഡൻ
മഹാവ്യാധിയില്‍ തളര്‍ന്നതും രാഷ്ട്രീയ ഭി
വെള്ളാനയായി മാറിയ ആനവണ്ടി
കേരളത്തിൽ 12,000 സ്വകാര്യബസുകൾ. 5691 കെഎസ്ആർടിസി ബസു
സിഎജി റിപ്പോർട്ടിൽ കുലുങ്ങാതെ ധനമന്ത്രി
സിഎജി റിപ്പോർട്ടുകൾ സംസ്ഥാന രാഷ്ട്രീയത്തിൽ വന്പൻ കോ
ബജറ്റ്: വ്യർഥമായ ഒരു വ്യായാമം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
കാലാവധി അവസാനിക്കാറായിര
എണ്ണയും ഡേറ്റയും...
Data is the new oil (ഡേറ്റ ആണ് പുതിയ എണ്ണ) എന്ന് നിങ്ങൾ പലവട്ടം കേട്ടിട്ടുണ്ടാകണം.
കര്‍ഷകസമരം: പരിഗണിക്കാത്ത നിരീക്ഷണങ്ങള്‍
ഡല്‍ഹിഡയറി / ജോര്‍ജ് കള്ളിവയലില്‍
ആന കൊടുത്താലും ആശ
എവിടെയായിരുന്നു നിങ്ങൾ?
അനന്തപുരി / ദ്വിജൻ
കേരളത്തിലെ ന്യൂനപക്ഷക്ഷേമ വ
സിബിഐ എന്താണു ചെയ്തത്?
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 4 / ജസ്റ്റീസ് ഏബ്രഹാം
കർഷകസമരം: പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും
ഒന്നര മാസക്കാലമായി ഡൽഹിയെ ചുറ്റിവള
ഈ ‘ഗിഫ്റ്റ്’ഞങ്ങൾക്കു വേണ്ട
കൊച്ചി: പേരില്‍ ‘ഗിഫ്റ്റ്’ എന്നുണ്ടെങ്കിലും അടിമുടി അവ്യക്ത
സാമാന്യബുദ്ധിക്കു നിരക്കാത്ത കാര്യങ്ങൾ
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ-3 /ജസ്റ്റീസ് ഏബ്രഹാം മാത്യു
അ
ലൈഫിൽ തോണ്ടി പ്രതിപക്ഷം; അഴിമതിക്കഥകളുടെ കെട്ടഴിച്ച് ഭരണപക്ഷം
നിയമസഭാ അവലോകനം / സാബു ജോണ്‍
പ്രതിപക്ഷം ഒന്നു പറഞ്ഞാൽ ഭ
വിദഗ്ധ ഡോക്ടറുടെ മൊഴി തള്ളി
അഭയാ കേസ് വിധിയിലെ പാകപ്പിഴകൾ- 2 / ജസ്റ്റീസ് ഏബ്ര
വെല്ലുവിളിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് ഭരണം അഴിമതിയുടെ
അഭയ കേസ് വിധിയിലെ പാകപ്പിഴകൾ
കോട്ടയം നഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി
ജനാധിപത്യ ധ്വംസനങ്ങളും കൈയേറ്റങ്ങളും തുടർക്കഥയാകുമ്പോൾ
ജനങ്ങൾ എന്നർഥമുള്ള ഡെമോസ്((Demos) എന്ന പദവും ഭരണം എന്‍
മരടിലെ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ഇനിയുമകലെ
തീരദേശ പരിപാലനനിയമം ലംഘിച്ച് നിര്
അവഗണിക്കപ്പെടുന്ന പരാതികൾ
ക്രൈസ്തവർക്കെതിരേയുള്ള അവഗണന തുടരുമ്പോഴും ഇതുസംബന്ധിച്ചു നൽകുന്ന പരാതികൾ
താങ്ങുവില കൂടുതലാണെന്നതു കുപ്രചാരണം
പ്രതികരണം /ഡോ. സി.സി. ജോർജ് തോമസ്
കേന്ദ്ര സര്
ആമയും മുയലും
അനന്തപുരി / ദ്വിജൻ
ക്ലാസ് പരീക്ഷയ്ക്കു തോറ്റ കു
ന്യൂനപക്ഷാവകാശങ്ങളിലെ അനീതി
ഇന്ത്യയിൽ നിലവിൽ ആറ് വിഭാഗങ്ങൾക്കു മാത്രമേ ന
മാർ അഗസ്റ്റിൻ കണ്ടത്തിൽ: ഒരു നിശബ്ദ വിപ്ലവകാരി
നാളികേരത്തിന്റെ പരുക്കൻ പുറന്തോടിനു
കപ്പയും ഏത്തയ്ക്കയും താങ്ങുവിലയും, പിന്നെ കർഷകസമരവും
കേന്ദ്രം കൊണ്ടുവന്ന കർഷകവിരുദ്ധ നിയമ
പാർലമെന്റ് മന്ദിരം: പുതിയ ഇന്ത്യയുടെ ആവശ്യം
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ നേതൃപരമായ പങ്ക് വഹിക്കാൻ ശേഷിയുള്ള രാജ്യമെന്ന നി
ലോക പോലീസിന്റെ തോൽവി
ട്രംപ് ഓങ്ങിവച്ച ദിവസമായിരുന്നു ജനുവരി ആറ്;
പരാക്രമത്തിൽ അടിതെറ്റി ട്രംപ്
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാതെ ഡോണൾഡ് ട്രംപ് കാട്ടിക്കൂട്ടുന്ന പരാക്രമം
ബോംബാക്രമണം, വെടിവയ്പ്, കൊലപാതകം... കാപ്പിറ്റോളിൽ പ്രക്ഷുബ്ധ സംഭവങ്ങൾ നിരവധി
2001 സെപ്റ്റംബർ 11ലെ അൽ-ക്വയ്ദ ആക്രമണത്തിൽനിന്ന് തലനാരി
രാഷ്ട്രീയ അസ്ഥിരതയിൽ വീണ്ടും നേപ്പാൾ
രാഷ്ട്രീയ അസ്ഥിരത വീണ്ടും നേപ്പാളിനെ രൂക്ഷമായി
കൗമാരക്കാരിലെ ലഹരിക്കെതിരേ കരുതൽവേണം
കേരളീയ സമൂഹത്തിൽ മദ്യപാനാസക്തിയും കഞ്ചാവുൾപ്പെടെയുള്ള മയക്കുമരുന്നുകളോടു
പക്ഷിപ്പനി: ഭയപ്പെടാതെ ജാഗ്രത കാട്ടണം
ചെറിയൊരിടവേളയ്ക്കു ശേഷം കുട്ടനാട്, നീണ്ടൂർ മേഖലയി
തിന്നു മരിക്കുന്ന മലയാളി!
വീട്ടിലെ ഊണ്, മീൻ കറി, ചെറുകടികൾ അഞ്ചു രൂപ മാത്രം, ചട്ടിചോ
വിതച്ചത് കൊയ്യാനുറച്ച് കർഷകർ
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ തലസ്ഥാന അതിർത്തി
ജനുവരി 20ന് അമേരിക്കയിൽ എന്തു സംഭവിക്കും?
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ
ബിജെപിയുടെ തമിഴ്നാട് പദ്ധതികൾക്കു തിരിച്ചടി
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
സ്റ്റൈൽ മന്നൻ രജനികാന്ത് രാഷ
പണിതീരാതെ, ജീവനെടുത്ത് കുതിരാൻ
ഒരു റോഡ് നിർമാണത്തിനായി ഇത്രയധികം ജീവനുകൾ ബലിയർപ്പിക്കേ
മാന്നാനത്തു വിരിഞ്ഞ പുഷ്പം
""പുത്തനാണ്ട് പിറക്കുന്നു. പുണ്യങ്ങളൊക്കെയും
മാമുനികളെ ഉറക്കെ പാടുക, മാനിഷാദ
അനന്തപുരി / ദ്വിജൻ
കഴിഞ്ഞ ആഴ്ചയിലെ അനന്തപു
മന്നത്തുപത്മനാഭന്റെ ദർശനങ്ങൾ കാലാതീതം
വാക്കും പ്രവൃത്തിയും ഒരു പോലെയാക ണമെന്നു നിഷ്കർഷ പുലർത്തിയ മഹാനാണ്
പുതുവർഷത്തിൽ സന്തോഷിക്കാൻ പത്തു കാര്യങ്ങൾ
2021 പിറന്നുകഴിഞ്ഞു. 2020 വന്നതേ നമുക്ക് ഓർമയുള്ളൂ, പിന്നെ ഒ
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
മഹാമാരിയെ പിന്തള്ളാൻ
ആദ്യം നല്ല വാർത്ത: 2021-ൽ ഇന്ത്യയുടെ സാമ്പത്തിക (ജിഡിപി) വ
20നെ ഇഷ്ടപ്പെടാൻ 20 കാര്യങ്ങൾ!
എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നൊന്നു രക്ഷപ്പെട്ട
Latest News
തൃശൂരിൽ ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഗതാഗതം തടസപ്പെട്ടു
വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഇന്ധനവില റിക്കാർഡിൽ
മാഞ്ചസ്റ്റർ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ്
അമിത്ഷായുടെ അക്കൗണ്ട് തടഞ്ഞ നടപടി; ട്വിറ്ററിനെതിരേ ചോദ്യങ്ങളുമായി പാർലമെന്റ് കമ്മിറ്റി
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
Latest News
തൃശൂരിൽ ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; ഗതാഗതം തടസപ്പെട്ടു
വീണ്ടും കൂട്ടി; സംസ്ഥാനത്ത് ഇന്ധനവില റിക്കാർഡിൽ
മാഞ്ചസ്റ്റർ സിറ്റി താരം സെര്‍ജിയോ അഗ്യൂറോയ്ക്ക് കോവിഡ്
അമിത്ഷായുടെ അക്കൗണ്ട് തടഞ്ഞ നടപടി; ട്വിറ്ററിനെതിരേ ചോദ്യങ്ങളുമായി പാർലമെന്റ് കമ്മിറ്റി
അടിമുടി മാറ്റം..! ഓവൽ ഓഫീസിൽ മാറ്റങ്ങൾ വരുത്തി ജോ ബൈഡൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top