Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇന്ത്യയുടെ പാല്ക്കാരൻ
Wednesday, November 25, 2020 9:23 PM IST
ഇന്ത്യയുടെ പാല്ക്കാരന് വര്‍ഗീസ് കുര്യന് എന്ന ഡോ. വി. കുര്യൻ അഞ്ച് പതിറ്റാണ്ട് കാലം രാജ്യത്തെ ക്ഷീര വ്യവസായ രംഗത്ത് നടത്തിയ വിപ്ലവം, രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക രംഗങ്ങളില്‍ പരിവര്‍ത്തനത്തിന്റെ ഉണര്‍ത്തുപാട്ടാണ്. ലോകത്തെ ഏറ്റവും വലിയ പാലുത്പാദന രാജ്യമായി ഇന്ത്യയെ ഉയര്‍ത്തിയത് ധവള വിപ്ലവത്തിന്റെ പിതാവായ വര്‍ഗീസ് കുര്യന്റെ പോരാട്ടങ്ങളാണ്. ഉത്പാദനവും സംഭരണവും സംസ്കരണവും വിപണനവുമെല്ലാം ഉത്പാദകന്റെ സജീവ പങ്കാളിത്തത്തില്‍ നടത്തപ്പെടുന്ന ഇന്ത്യയിലെ ഏക മേഖല ക്ഷീര സഹകരണ രംഗമാണ്.
രാജ്യത്ത് ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ പ്രദാനം ചെയ്യുന്നത് ക്ഷീര വ്യവസായത്തില്‍ നിന്നുമാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും സ്ത്രീ ശക്തീകരണത്തിന്റെയും ജനകീയാസൂത്രണത്തിന്റെയും രാജ്യത്തെ ആദ്യ മാതൃകയാണ് ആനന്ദ് മാതൃക ക്ഷീര സഹകരണ പ്രസ്ഥാനം. ജനാധിപത്യ വ്യവസ്ഥ ജീവിതത്തിന്റെ ഭാഗമാക്കി പ്രാവര്‍ത്തികമാക്കിയതും ക്ഷീരകര്‍ഷക കൂട്ടായ്മയായ സഹകരണ സംഘത്തിലൂടെ തന്നെ. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജാതി വ്യവസ്ഥയുടെ അടിവേരായ തൊട്ടുകൂടായ്മക്കെതിരെ മനുഷ്യ മനസുകളില്‍ പുത്തന്‍ അവബോധം സൃഷ്ടിച്ചതും ക്ഷീര സഹകരണ സംഘങ്ങളിലൂടെ ഡോ. കുര്യനാണ്.
1968ലാണ് അദ്ദേഹം ധവള വിപ്ലവത്തിന്റെ അന്തിമ രൂപരേഖ തയാറാക്കിയത്. 1970 ജൂലൈയില്‍ ഔദ്യോഗികമായി ‘ഒരു ബില്യണ്‍ ലിറ്റര്‍ ആശയം’ പ്രഖ്യാപിച്ചു. ഒരു തുള്ളിയില്‍ നിന്ന് ഒരു പ്രളയത്തിലേക്കുള്ള അനുസ്യൂതമായ പ്രയാണമായിരുന്നു അത്. ഓപ്പറേഷന് ഫ്ളെഡ് അഥവാ ധവള വിപ്ലവം അഞ്ചു പതിറ്റാണ്ടു കൊണ്ട് ഇന്ത്യയെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമാക്കി. ആദ്യ പത്തു വര്‍ഷംകൊണ്ട് 17.47 ലക്ഷം ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്കാണ് നേട്ടമുണ്ടായതെങ്കില്‍, 1981 മുതല്‍ 85 വരെയുള്ള രണ്ടാം ഘട്ടത്തില്‍ 36.3 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്കാണ് മെച്ചമുണ്ടായത്. 1985 മുതല്‍ 1996 വരെയുള്ള മൂന്നാം ഘട്ടത്തില്‍ 80 ലക്ഷത്തോളം ക്ഷീരകര്‍ഷക കുടുംബങ്ങള്‍ക്ക് നേട്ടം ഉണ്ടായി. 1961ല്‍ 10.40 ശതമാനമായിരുന്ന പാല് ഉത്പാദനം 1997ല്‍ 70.10 ശതമാനമായി ഉയര്‍ന്നു.
ഗ്രാമീണ സമ്പദ്ഘടനയില്‍ ക്ഷീര വ്യവസായത്തിന് വമ്പിച്ചൊരു സ്ഥാനം നേടിക്കൊടുക്കുന്നതിന് ഡോ. കുര്യന്റെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനംകൊണ്ടു കഴിഞ്ഞു. കന്നുകാലി വളര്‍ത്തലിലൂടെ സ്ത്രീകള്‍ക്ക് പുതിയൊരു വരുമാന മാര്‍ഗം സൃഷ്ടിച്ചു. പാല് ശേഖരണ കേന്ദ്രങ്ങളില്‍ ആദ്യം പാല് കൊണ്ടുവരുന്നവര്‍ക്ക് മുന്‍ഗണന എന്നത് ഗ്രാമീണ മേഖലയില്‍ നിലനിന്നിരുന്ന ജാതി വ്യവസ്ഥയ്ക്കെതിരായ അവബോധം വളര്‍ത്തി. ഗ്രാമങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ തുടങ്ങി. ശുചിത്വം പ്രധാന ഘടകമായി മാറി.
കേരളത്തിലെ ക്ഷീരസഹകരണ മേഖല ഇന്നു ശക്തവും വ്യാപകവുമാണ്. അതിന്റെ അടിത്തറ ആനന്ദ് മാതൃകാ ക്ഷീരസംഘങ്ങളാണ്. രണ്ടാം ധവള വിപ്ലവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേരളത്തില്‍ ആനന്ദ് മാതൃകാ ക്ഷീരസഹകരണ സംഘങ്ങള്‍ ആരംഭിക്കുന്നതിന് അംഗീകാരം ലഭിച്ചത്. പ്രാഥമിക സംഘങ്ങള്‍, മേഖലാ യൂണിയനുകള്‍, സംസ്ഥാന ഫെഡറേഷന് എന്നിങ്ങനെ ത്രിതല സംവിധാനത്തോടെയാണ് ധവളവിപ്ലവ പരിപാടി തയാറാക്കിയത്. അപ്രകാരം 1980ല്‍ കേരള കോ -ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് രൂപീകരിച്ചു. അന്ന് സംസ്ഥാനത്തെ മിക്ക ജില്ലകളിലും ജില്ലാ മില്‍ക്ക് സപ്ലൈ യൂണിയനുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
തൃശൂരില്‍ മുന്‍ മന്ത്രി ദിവംഗതനായ സി.എന്‍. ബാലകൃഷ്ണന് പ്രസിഡന്റായ യൂണിയന് ബോര്‍ഡില്‍ ഈ ലേഖകനും അംഗമായിരുന്നു. മേഖല യൂണിയനുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ആലോചനകള്‍ നടക്കുമ്പോള്‍ സി.എന്‍. ബാലകൃഷ്ണനും ഞാനുമടക്കം തൃശൂര്‍ ജില്ലാ മില്‍ക്ക് സപ്ലൈ യൂണിയന് ഭാരവാഹികള്‍ ഡോ. കുര്യനെ കാണാന്‍ ആനന്ദില്‍ പോയി. അന്നദ്ദേഹം ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു. കേരളത്തില്‍ ജില്ലാതല യൂണിയനുകള്‍ രൂപീകരിക്കണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. ജില്ലാതല യൂണിയനുകള്‍ രൂപീകരിക്കുന്നതിനോട് അദ്ദേഹം അനുകൂലമായിരുന്നില്ല. എന്നാല്‍ ആ സന്ദര്‍ശനം ഏറെ സംതൃപ്തി നല്‍കുന്നതായിരുന്നു.
റബര്‍ പാലിനും രാഷട്രീയ കൃഷിക്കുമാണ് കേരളത്തില്‍ മുന്തിയ പരിഗണനയെന്ന് തമാശ രൂപത്തില്‍ അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആനന്ദ് മാതൃക ക്ഷീര സംഘങ്ങള്‍ വിജയിക്കുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. 1995ല്‍ ഈ ലേഖകന്‍ എറണാകുളം യൂണിയന് ചെയര്‍മാനായിരിക്കെ ആലുവയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ഡോ. കുര്യന് എത്തിയിരുന്നു. മില്‍മയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സംതൃപ്തനായിരുന്നുവെന്ന് മാത്രമല്ല, അത് അദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. പ്രയാര്‍ ഗോപാലകൃഷ്ണന് മില്‍മ ചെയര്മാന് ആയിരുന്നപ്പോഴാണത്.
സംസ്ഥാനത്ത് ഇപ്പോള്‍ മൂവായിരത്തിലെറെ ക്ഷീരസഹകരണ സംഘങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്. അവയിലെല്ലാംകൂടി പത്തു ലക്ഷത്തോളം ക്ഷീരകര്‍ഷകര്‍ അംഗങ്ങളാണ്. ഇതില്‍ രണ്ടേകാല്‍ ലക്ഷത്തോളം അംഗങ്ങള്‍ വനിതകളാണെന്ന കാര്യം ശ്രദ്ധേയമാണ്. പുതിയ കാലത്തിനനുസരിച്ച് കൂടുതല്‍ വ്യാപകവും ശക്തവുമായി കേരളത്തിലെ ക്ഷീര സഹകരണ മേഖല മുന്നോട്ടുപോകും. ഡോ. വി. കുര്യന്റെ സംഭാവനകള്‍ അതിന് കരുത്തു പകരുന്നതാണ്.
പി.എ. ബാലന് മാസ്റ്റര്‍
(കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് (മില്‍മ) ചെയര്‍മാനാണു ലേഖകൻ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
Latest News
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
മോദിയുടെ വിദ്വേഷ പ്രസംഗം; ബിജെപിയോട് തെര.കമ്മീഷന് വിശദീകരണം തേടി; രാഹുലിനെതിരായ പരാതിയിലും നോട്ടീസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top