നാളികേരം പൊതിക്കുന്ന യന്ത്രത്തിന് പേറ്റന്‍റ്
നാളികേരം പൊതിക്കുന്ന യന്ത്രത്തിന് പേറ്റന്‍റ്
Tuesday, April 30, 2024 12:10 AM IST
കൊച്ചി: നാളികേരം പൊതിക്കുന്ന യന്ത്രത്തിന് കേരള കാര്‍ഷിക സര്‍വകലാശാല പേറ്റന്‍റ് നേടി. സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരായ ഡോ. പി.ആര്‍. ജയന്‍, ഡോ. സി.പി. മുഹമ്മദ്, എംടെക് വിദ്യാര്‍ഥിനിയായ അനു ശരത്ചന്ദ്രന്‍, റിസേര്‍ച്ച് അസിസ്റ്റന്‍റായ കൊട്ടിയരി ബിനീഷ് ലാല്‍ എന്നിവരടങ്ങിയ സംഘമാണ് ഈ യന്ത്രത്തിനു പിന്നില്‍.

കാര്യക്ഷമമായ നാളികേര സംസ്‌കരണത്തിനായി രൂപകല്പന ചെയ്തിരിക്കുന്ന ഒരു അത്യാധുനിക ഉപകരണമാണ് ഈ യന്ത്രം. ഒരു സ്റ്റേഷനറി യൂണിറ്റിനുള്ളില്‍ ഘടിപ്പിച്ചിരിക്കുന്ന കറങ്ങുന്ന റോട്ടറാണ് ഈ യന്ത്രത്തിന്‍റെ പ്രധാന ഭാഗം.

തേങ്ങ ഇടുന്നതിനുള്ള പൈപ്പിലൂടെ അകത്തു കടക്കുന്ന തേങ്ങയുടെ ചകിരി, റോട്ടറിലുള്ള കത്തി പോലുള്ള ഭാഗങ്ങള്‍ ചിരട്ടയില്‍നിന്നു വിടുവിക്കുകയും തുടര്‍ന്ന് ചകിരി വേര്‍പ്പെടുത്തി എടുക്കുകയും ചെയ്യും. ഈ രീതിയില്‍ ചിരട്ടയ്‌ക്കകത്തുള്ള മാംസളമായ ഭാഗത്തിനു കേടുപാടുകള്‍ ഒന്നും സംഭവിക്കുന്നില്ല.

ഉണങ്ങിയതും പച്ചയുമായ വിവിധ വലിപ്പത്തിലുള്ള തേങ്ങകള്‍ ഈ യന്ത്രം ഉപയോഗിച്ച് പൊതിക്കാം. ഈ യന്ത്രത്തില്‍നിന്നും പുറത്തു വരുന്ന ചകിരി നേരിട്ടുതന്നെ കയര്‍ നിർമാണത്തിന് ഉപയോഗിക്കാം. യന്ത്രത്തിന്‍റെ നൂതനമായ രൂപകല്പനയും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും നാളികേരത്തിന്‍റെ കുറഞ്ഞ പൊട്ടല്‍ നിരക്കും നാളികേര സംസ്‌കരണ രംഗത്ത് മുന്നേറ്റത്തിനു കാരണമാകും.

50,000 രൂപ വില വരുന്ന ഈ യന്ത്രത്തിന്‍റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനത്തിനായി സാങ്കേതികവിദ്യ അത്താണിയിലുള്ള കേരള അഗ്രോ മെഷിനറി കോര്‍പറേഷന്‍ ലിമിറ്റഡിനു കൈമാറിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.