ജയലളിതമൂലം ലാഭം കുറഞ്ഞെന്ന് അപ്പോളോ
ജയലളിതമൂലം ലാഭം കുറഞ്ഞെന്ന് അപ്പോളോ
Wednesday, February 15, 2017 1:40 PM IST
ചെന്നൈ: "വിഐപി' രോഗിയായി വന്നതുമൂലം അപ്പോളോ ആശുപത്രിയുടെ ലാഭത്തിൽ കുത്തനെ ഇടിവ്. പരേതയായ മുൻമുഖ്യമന്ത്രി ജെ.ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു സെപ്റ്റംബർ അവസാനം മുതൽ. തന്മൂലം ആശുപത്രിയിൽ മറ്റു രോഗികൾ വരുന്നതു കുറഞ്ഞു.

അപ്പോളോ ഹോസ്പിറ്റൽസ് എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ ഒക്ടോബർ-ഡിസംബർ ത്രൈമാസത്തെ റിസൾട്ടിലാണ് ഈ വിശദീകരണം. ജയലളിത ഉണ്ടായിരുന്നതുമൂലം കനത്ത സുരക്ഷ ഏർപ്പെടുത്തിയത് കുറേപ്പേരെ അകറ്റിനിർത്തി. നവംബറിലെ കറൻസി റദ്ദാക്കലും രോഗികളുടെ വരവ് കുറച്ചു.


2015 സെപ്റ്റംബറിൽ ശരാശരി 969 ബെഡിൽ രോഗികൾ ഉണ്ടായിരുന്നത് ഈ സെപ്റ്റംബറിൽ 906 ആയി താണു. ഒക്ടോബർ-ഡിസംബറിൽ വീണ്ടും 40 ബെഡ്കൂടി കാലിയായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.