തൂണുകൾ നാലിലൊന്നായി കുറച്ച് പോസ്റ്റ് ടെൻഷനിംഗ് വിദ്യ
തൂണുകൾ നാലിലൊന്നായി കുറച്ച് പോസ്റ്റ് ടെൻഷനിംഗ് വിദ്യ
Saturday, March 18, 2017 11:49 AM IST
തൃശൂർ: തൂണുകളുടെ എണ്ണം നാലിലൊന്നാക്കി കുറച്ചുകൊണ്ടുള്ള കെട്ടിടം തൃശൂരിൽ ഉയരുന്നു. പോസ്റ്റ് ടെൻഷനിംഗ് വിദ്യയുടെ സഹായത്തോടെയാണു യൂറോപ്പിലെയും ഗൾഫ് രാജ്യങ്ങളിലെയും വമ്പൻ മന്ദിരങ്ങളുടെ മാതൃകയിലുള്ള നിർമാണം.

തൂണുകളുടെ തടസമില്ലാതെ സ്ഥലം പരമാവധി പ്രയോജനപ്പെടുത്താമെന്നതാണ് ഈ സാങ്കേതികവിദ്യയുടെ ഗുണം. തൃശൂരിൽ എംജി റോഡിലെ ശങ്കരയ്യ ജംഗ്ഷനിൽ നിർമിക്കുന്ന സണ്ണി ഡയമണ്ട്സിന്‍റെ എൽറോയ് സൂപ്പർ ലക്ഷ്വറി അപ്പാർട്ട്മെന്‍റിലാണ് പുതുവിദ്യ പ്രയോഗിച്ചിരിക്കുന്നത്.

രണ്ടു തൂണുകൾ തമ്മിൽ പരമാവധി അകലം പാലിച്ച്, കോണ്‍ക്രീറ്റിംഗിനുള്ള സ്ഥലത്തെ പ്രത്യേക ചാനലിലൂടെ 12.7 മില്ലിമീറ്റർ കനമുള്ള വയർ സ്റ്റീൽ കമ്പികൾ കടത്തിയശേഷം കോണ്‍ക്രീറ്റിംഗ് നടത്തുകയാണ്. കോണ്‍ക്രീറ്റിംഗ് എഴുപതു ശതമാനം സെറ്റായതിനുശേഷം യന്ത്രസഹായത്തോടെ വയർ കമ്പി വലിച്ചുമുറുക്കി ബലപ്പെടുത്തുന്നതാണ് പോസ്റ്റ് ടെൻഷനിംഗ് സാങ്കേതിക വിദ്യ. കൊച്ചി മെട്രോയിൽ ഈ വിദ്യ ഉപയോഗിച്ചിട്ടുണ്ട്.

തൃശൂരിൽ പന്ത്രണ്ടു നിലകളിലായി 1,70,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിന്‍റെ താഴെയുള്ള മൂന്നു നിലകളിൽ ഇരുപതു തൂണുകളേ ഉള്ളൂ. ഓരോ തൂണും തമ്മിലുള്ള അകലം 33 അടി. തൂണുകളുടെ തടസമില്ലാത്തതിനാൽ പാർക്കിംഗ് ഏരിയയിൽ കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാം. ആദ്യ മൂന്നു നിലകൾക്കുശേഷമുള്ള പത്തു നിലകളിലെ പാർപ്പിട സമുച്ചയത്തിന് 78 തൂണുകൾ ഉണ്ടാകും.


നിർമാണച്ചെലവ് 40 ശതമാനം വർധിക്കുമെങ്കിലും കെട്ടിടത്തിനു രണ്ടര മടങ്ങു ബലമുണ്ടാകുമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. സാധാരണ കോണ്‍ക്രീറ്റിംഗിന് ഉപയോഗിക്കുന്നതിന്‍റെ ഇരട്ടിയോളം കമ്പിയാണ് ഉപയോഗിക്കുന്നത്. സ്ട്രക്ചറൽ ഡിസൈനിംഗ് നിർവഹിച്ചത് യു. കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ്.

പുതിയ വിദ്യ എൻജിനിയറിംഗ് വിദ്യാർഥികൾക്കു പരിചയപ്പെടുത്താനാണ് നിർമാണസ്ഥലത്തു ട്രാൻസ്ഫർ പ്രിഡർ വിദ്യയെക്കുറിച്ചു ശില്പശാല ഒരുക്കിയതെന്ന് സണ്ണി ഡയമണ്ട്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പി.പി. സണ്ണി പറഞ്ഞു.

ശില്പശാല തൃശൂർ കോർപറേഷൻ മേയർ അജിത ജയരാജൻ ഉദ്ഘാടനം ചെയ്തു. ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്ടർ ജി. ശ്രീരാം മുഖ്യാതിഥിയായി. ലിയോ ഗ്രൂപ്പ് ചെയർമാൻ ടി.എസ്. പട്ടാഭിരാമൻ, തൃശൂർ കോർപറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. സുകുമാരൻ, സണ്ണി ഡയമണ്ട്സ് ഡയറക്ടർ പ്രേം സണ്ണി, വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. സ്ട്രക്ചറൽ എൻജിനിയർമാരായ യു. കൃഷ്ണകുമാർ, അൻസ ഹസീബ് എന്നിവർ ശിൽപശാല നയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.