എക്സ്പീരിയോണും ജർമൻ സർവകലാശാലയും ധാരണയിൽ
എക്സ്പീരിയോണും  ജർമൻ സർവകലാശാലയും ധാരണയിൽ
Tuesday, April 16, 2024 11:25 PM IST
കൊച്ചി: എനർജി സിസ്റ്റങ്ങളിലും ആർട്ടിഫിഷൽ ഇന്‍റലിജൻസിലും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമാക്കി എക്സ്പീരിയോൺ ടെക്നോളജീസും ജർമനിയിലെ ജൂലിയസ്-മാക്സിമിലിയൻസ്-യൂണിവേഴ്സിറ്റി വുർസ്ബർഗും (ജെഎംയു) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ആർട്ടിഫിഷൽ ഇന്‍റലിജൻസ്, സിമുലേഷൻ എന്നിവയിൽ ഊന്നൽ നൽകി സ്മാർട്ട് എനർജി സിസ്റ്റങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സഹകരണ ഗവേഷണ പദ്ധതികൾക്ക് ഈ പങ്കാളിത്തം സൗകര്യമൊരുക്കും. റിസോഴ്സുകളും വൈദഗ്ധ്യവും ശേഖരിക്കുന്നതിലൂടെ, ഗവേഷണം സുഗമമാക്കുന്നതിന് പ്രത്യേക ലബോറട്ടറികളിലേക്കും ഗവേഷണ സൗകര്യങ്ങളിലേക്കും പരസ്പര സഹകരണം വിപുലീകരിക്കുമെന്നു എക്സ്പീരിയോൺ ടെക്നോളജീസ് എംഡിയും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.