എംഎസ്എന്‍ 302*
എംഎസ്എന്‍ 302*
Thursday, January 12, 2017 3:11 PM IST
ബാഴ്‌സലോണ: ലയണല്‍ മെസിയുടെ അഴകാര്‍ന്ന ഫ്രീകിക്ക് അത്‌ലറ്റിക് ബില്‍ബാവോയുടെ വലയില്‍ പതിച്ചതോടെ ബാഴ്‌സലോണ കോപ്പ ഡെല്‍ റേയുടെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ന്യൂ കാമ്പില്‍ നടന്ന രണ്ടാം പാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരേ മൂന്നു ഗോളിന് ബാഴ്‌സലോണ അത്‌ലറ്റിക് ബില്‍ബാവോയെ തകര്‍ത്തു. രണ്ടു പാദങ്ങളിലുമായി ബാഴ്‌സലോണ 4-3ന്‍റെ അഗ്രഗേറ്റില്‍ ക്വാര്‍ട്ടറിലെത്തി. ആദ്യ പാദത്തില്‍ ബില്‍ബാവോ 2-1ന് ജയിച്ചിരുന്നു. എംഎസ്എന്‍ ത്രയത്തിന്‍റെ (മെസി, സുവാരസ്, നെയ്മര്‍) ഫോമിലേക്കുള്ള തിരിച്ചുവരവാണ് ബാഴ്‌സയ്ക്കു രണ്ടാം പാദത്തില്‍ ജയമൊരുക്കിയത്.

പല നാഴികക്കല്ലുകളാണ് ഈ മത്സരത്തില്‍ കുറിച്ചത്. ലൂയി സുവാരസ് ബാഴ്‌സയ്ക്കുവേണ്ടി തന്‍റെ 100-ാമത്തെ ഗോള്‍ തികച്ചു. സുവാരസിലൂടെ എംഎസ്എന്‍റെ 300-ാം ഗോള്‍ വന്നു.

35-ാം മിനിറ്റില്‍ നെയ്മര്‍ നല്‍കിയ ക്രോസ് മികച്ചൊരു വോളിയിലൂടെ ഉറുഗ്വെയ്ന്‍ താരം വലയിലാക്കുകയായിരുന്നു. 120 മത്സരങ്ങളില്‍ നിന്നാണ് താരത്തിന്‍റെ ഈ നേട്ടം. സുവാരസ്, മെസി, നെയ്മര്‍ ത്രയം ബാഴ്സയ്ക്കായി 302 ഗോള്‍ തികച്ചു. മത്സരത്തിലെ രണ്ടാം ഗോള്‍ നെയ്മറും മൂന്നാം ഗോള്‍ മെസിയില്‍നിന്നുമായിരുന്നു. ഇതില്‍ മെസി 125 ഗോളും നെയ്മർ 77 ഗോളും നേടി. 2014 മുതലാണ് ഈ ത്രയം ബാഴ്‌സയില്‍ രൂപപ്പെട്ടത്.
ഫ്രീകിക്കിലൂടെ മെസി നേടിയ ഗോളാണ് ബില്‍ബാവോയുടെ ഹൃദയം തകര്‍ത്ത് ബാഴ്‌സയെ ക്വാര്‍ട്ടറിലെത്തിച്ചത്. ആദ്യ പാദത്തിലെ തോല്‍വിയും അതിനുശേഷം ലാ ലിഗയിലെ സമനിലയ്ക്കുശേഷം സ്വന്തം കളത്തിലിറങ്ങിയ ഇനിയൊരു ദുരന്തം നേരിടാന്‍ തയാറല്ലായിരുന്നു. അതുകൊണ്ട് തന്നെ ബാഴ്‌സലോണ ജയം മാത്രം ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. കളിയുടെ തുടക്കത്തില്‍ ആതിഥേയരുടെ സുവാരസ്, നെയ്മര്‍, ജോര്‍ഡി ആല്‍ബ മുന്നേറ്റങ്ങള്‍ പലപ്പോഴും ഓഫ് സൈഡില്‍ കലാശിച്ചു. ഏഴാം മിനിറ്റില്‍ സെര്‍ജിയോ റോബര്‍ട്ടോ അവസരം നഷ്ടമാക്കി. 25-ാം മിനിറ്റില്‍ സുവാരസ് വല കുലുക്കിയെങ്കിലും അസിസ്റ്റന്‍റ് റഫറിയുടെ ഓഫ് സൈഡ് വിളിയില്‍ ഗോള്‍ നിഷേധിച്ചു.


ബില്‍ബാവോയ്ക്ക് ഒരവസരം പോലും നല്‍കാതെ 35-ാം മിനിറ്റില്‍ സുവാരസ് ബില്‍ബാവോയുടെ വല കുലുക്കി. ഇടവേളയ്ക്കുശേഷം 48-ാം നെയ്മര്‍ പെനാല്‍റ്റിയിലൂടെ ലീഡ് ഉയര്‍ത്തി. ഇതിനുപിന്നാലെ എന്‍ റിക് സബോറിറ്റിലൂടെ ബില്‍ബാവോ 51-ാം മിനിറ്റില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ 78-ാം മിനിറ്റിലെ മെസിയുടെ സുന്ദരമായ ഫ്രീകിക്ക് ബില്‍ബാവോയുടെ ഹൃദയം തകര്‍ത്ത് വലകുലുക്കി. ആദ്യ പകുതിയില്‍ മെസിക്കു രണ്ടു ഫ്രീകിക്ക് ലഭിച്ചു. എന്നാല്‍ അര്‍ജന്‍റൈന്‍ താരത്തിന് സാധാരണയായുള്ള സാമര്‍ഥ്യം കിക്കുകളില്‍ ചെലുത്താനായില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.