കടലിന്‍റെ മക്കൾ കടൽ കടന്നു പോരാട്ടത്തിന്
കടലിന്‍റെ മക്കൾ കടൽ കടന്നു പോരാട്ടത്തിന്
Monday, February 27, 2017 1:32 PM IST
തിരുവനന്തപുരം: പതിമ്മൂന്നു വർഷം മുമ്പ് എബിൻ റോസ് എന്ന മുൻ കേരള ഫുട്ബോൾ താരം കോവളത്തെ കടലോരത്ത് പന്തു തട്ടിച്ച് ഫുട്ബോളിന്‍റെ ബാലപാഠം കടലിന്‍റെ മക്കൾക്ക് പകർന്നു നല്കി. ഒന്നര ദശാബ്ദത്തോട് അടുക്കുന്പോൾ ആ കോവളം എഫ്സി എന്ന കടലിന്‍റെ മക്കളുടെ ഫുട്ബോൾ ക്ലബ് നേട്ടങ്ങളുടെ നെറുകയിലേക്ക് പന്തു തട്ടിക്കയറുന്നു. കോവളം എഫ്സിയിൽ കേരള ഫുട്ബോളിന് ഇപ്പോൾ വാനോളം പ്രതീക്ഷയുമായി.
അമേരിക്കയിലേ കലിഫോർണിയയിൽ മേയിൽ 16 വയസിൽ താഴെയുള്ളവർക്കായി നടക്കുന്ന മാഞ്ചെസ്റ്റർ കപ്പ് ഫുട്ബോൾ ടൂർണമെന്‍റിൽ പങ്കെടുക്കാനുള്ള അവസരമാണ് കോവളം എഫ് സിക്കു ലഭ്യമായിട്ടുള്ളത്. ടീമിന്‍റെ തുടർച്ചയായുള്ള മികച്ച പ്രകടനമാണ് വിദേശ രാജ്യത്ത് ഇത്തരമൊരു പോരാട്ടത്തിന് അവസരമൊരുക്കിയത്.

ടീമിനു മത്സരിക്കാനുള്ള ക്ഷണം ലഭിച്ചുവെങ്കിലും അമേരിക്കയിൽ പോയി മത്സരത്തിൽ പങ്കെടുക്കാനുള്ള പണം കണ്ടെത്താനുള്ള പെടാപ്പാടിലാണ് ടീം മാനേജ്മെന്‍റ് ഇപ്പോൾ. കോവളം, വിഴിഞ്ഞം, പൂവാർ, പൊഴിയൂർ മേഖലകളിൽ നിന്നുള്ള മത്സ്യബന്ധനത്തൊഴിലാളികളുടെ മക്കളാണ് ഈ ടീമിൽ ഏറെയും. കോവളം എഫ് സിയുടെ കുട്ടികൾ കടൽത്തീരത്ത് ഫുട്ബോൾ പരിശീലനം നടത്തുന്നത് കണ്ട് വർഷങ്ങൾക്ക് മുമ്പ് ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ ടോണി ലഗാം എന്ന വിദേശി പിന്നീട് ടീമിനു പ്രോത്സാഹനവുമായി സദാ സമയവും കൂടെയുണ്ടായിരുന്നു. ടീമിന്‍റെ മികവ് കണ്ടറിഞ്ഞ ഈ സ്കോട്‌ലൻഡു കാരൻ ഇപ്പോൾ എല്ലാ വർഷവും കേരളത്തിലെത്തി മൂന്നു മാസമെങ്കിലും ടീമിനൊപ്പമുണ്ടാകും.

എണ്‍പതുകൾ പിന്നിട്ട ടോണി മധ്യപ്രദേശിൽ കോവളം എഫ്സി വിജയം നേടിയതറിഞ്ഞ് കഴിഞ്ഞ ദിവസം ടീമിനെ അഭിനന്ദിക്കാനായി കോവളത്തെത്തി. ഇവർ കേരളത്തിന്‍റെ ഫുട്ബോൾ രാജാക്കന്മാരാകും എന്നാണ് ഈ സ്കോട്ടിഷ് ഫുട്ബോൾ കമ്പക്കാരന്‍റെ വാക്കുകൾ. ഇംഗ്ലണ്ടിൽ കോവളം എഫ്സിക്ക് മത്സരിക്കാനുള്ള അവസരമൊരുക്കാനായുള്ള ശ്രമത്തിലാണ് പ്രായാധിക്യത്തിലും ഈ സ്കോട്ട് ലൻഡുകാരൻ.

ടീമിൽ ഇടം നേടുന്ന താരങ്ങളിലേറെയും സാമ്പത്തികമായി ഏറെ പിന്നോക്കാവസ്ഥയിലുള്ളവരാണ്. പോഷകങ്ങൾ നിറഞ്ഞ ആഹാരത്തിന്‍റെ അപര്യാപ്തത ഇവരുടെ പ്രകടനത്തെ ബാധിക്കുന്നു. കഴിഞ്ഞ വർഷം മുതൽ മാത്യു സാലി ഫൗണ്ടേഷന്‍റെ സഹകരണത്തോടെ ഏഴു കുട്ടികൾക്ക് ബോർഡിംഗ് സ്കൂൾ സൗകര്യം ഒരുക്കി. തിങ്കൾ മുതൽ വെള്ളി വരെ ബോർഡിംഗിലും തുടർന്ന് രണ്ടു ദിവസം വീട്ടിലും തങ്ങുന്നു. ഈ പദ്ധതി കൂടുതൽ കുട്ടികളിലേക്ക് വ്യാപിപ്പിക്കുകയും ലക്ഷ്യമാണ്. 12 വയസിലും 16 വയസിലും താഴെയുള്ള ആകെ 40 കുട്ടികളെ ഇത്തരത്തിൽ ബോർഡിംഗ് സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി കായികക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം.


അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സ്വന്തമായി പരിശീലനത്തിന് ഒരു സ്റ്റേഡിയം. ഒപ്പം ഒരു ക്ലബ് ഹൗസ് ഓഫീസ്. ഗ്രാമങ്ങളിൽ ഫു്ടബോൾ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളുകൾ കേന്ദ്രീകരിച്ച് ഫു്ടബോൾ ക്യാമ്പുകളും ക്ലബ് ലക്ഷ്യമിടുന്നു.

സീനിയർ ടീം അടുത്ത വർഷം കേരളാ പ്രീമിയർ ലീഗിൽ കളിക്കാനുള്ള പരിശീലനത്തിലാണ്. 2022 ഓടെ ഫസ്റ്റ് ഡിവിഷൻ മത്സരങ്ങൾക്കും സജ്ജരാകാൻ കാത്തിരിക്കുന്നു.

ജൂണിയർ കുട്ടികൾ ഐ ലീഗിൽ കിരീടം ലക്ഷ്യമാക്കിയുള്ള പരിശീലനത്തിലാണ്. ഇനി ഇവർക്ക് വേണ്ടത് സാമ്പത്തികമായ കൈത്താങ്ങാണ്. സാമ്പത്തികമായ പ്രോത്സാഹനങ്ങൾ നല്കിയാൽ എബിൻ റോസ് തന്‍റെ ശിഷ്യരെ മികവിന്‍റെ ഉന്നതങ്ങളിൽ എത്തിക്കുമെന്നുറപ്പ്.

14 വയസിൽ താഴെയുള്ളവർക്കായി ഭോപ്പാലിൽ നടന്ന മഹാത്മാഗാന്ധി മെമ്മോറിയൽ ട്രോഫി, സൗത്ത് ഇന്ത്യ ഫെഡറേഷൻ കപ്പ്, ഒറീസയിൽ നടന്ന മഹാവീർ കപ്പ്, ഉൾപ്പെടെയുള്ളവയിൽ കിരീടം ഉയർത്തി. 16-ൽ താഴെയുള്ളവരുടെ ഓൾ ഇന്ത്യാ ലീഗിൽ റണ്ണേഴ്സ് അപ്, സീനിയർ വിഭാഗത്തിൽ മധ്യപ്രദേശിൽ നടന്ന ഇൻവിറ്റേഷൻ കപ്പിലും കോവളത്തിന്‍റെ കുട്ടികൾ ചാമ്പ്യന്മാരായിരുന്നു. ഇപ്പോൾ ടീമിന് അഞ്ചു കോച്ചുമാരാണ് ഉള്ളത്. സി. ഗീവർഗീസ്, എബിൻ റോസ്, പാട്രിക് ശിശുപാലൻ, നഹാസ്, എൽജിൻ ഡിക്രീസ് എന്നിവരാണ് ഇപ്പോൾ ടീമിന്‍റെ പരിശീലകരായുള്ളത്.

തോമസ് വർഗീസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.