പ­തഞ്ജ­ലി­ക്കെ­തി­രായ ന­ട­പ­ടി വൈകി; സു­പ്രീം­കോ­ട­തി­യില്‍ മാ­പ്പ് പറ­ഞ്ഞ് ഉ­ത്ത­രാഖ­ണ്ഡ് സര്‍­ക്കാര്‍
പ­തഞ്ജ­ലി­ക്കെ­തി­രായ ന­ട­പ­ടി വൈകി; സു­പ്രീം­കോ­ട­തി­യില്‍ മാ­പ്പ് പറ­ഞ്ഞ് ഉ­ത്ത­രാഖ­ണ്ഡ് സര്‍­ക്കാര്‍
Tuesday, April 30, 2024 3:31 PM IST
ന്യൂ­ഡല്‍ഹി: പ­ത­ഞ്ജ­­ലി­ക്കെ­തി­രേ ന­ട­പ­ടി­യെ­ടു­ക്കാന്‍ വൈ­കി­യ­തില്‍ സു­പ്രീം­കോ­ട­തി­യില്‍ മാ­പ്പ് പറ­ഞ്ഞ് ഉ­ത്ത­രാഖ­ണ്ഡ് സര്‍­ക്കാര്‍. പ­ത­ഞ്ജ­­ലി­ക്കെ­തി­രേ ക്രി­മി­നല്‍ ന­ടപ­ടി സ്വീ­ക­രി­ക്കു­മെന്നും സര്‍­ക്കാര്‍ കോ­ട­തി­യെ അ­റി­യിച്ചു.

കോട­തി ആ­വ­ശ്യ­പ്പെ­ട്ട­ത­നു­സ­രി­ച്ച് പ­ത­ജ്ഞ­ലി­ക്കെ­തി­രേ സ്വീ­ക­രി­ച്ച ന­ട­പ­ടി­കള്‍ സം­ബ­ന്ധി­ച്ച് സര്‍­ക്കാര്‍ സ­ത്യ­വാം­ഗ്മൂ­ലം സ­മര്‍­പ്പി­ച്ചി­രു­ന്നു. ഇ­ന്ന് കേ­സ് പ­രി­ഗ­ണി­ച്ച­പ്പോള്‍ ത­ങ്ങ­ളു­ടെ ഭാഗ­ത്ത് വീ­ഴ്­ച­യു­ണ്ടാ­യെ­ന്ന് സര്‍­ക്കാര്‍ കോ­ട­തി­യെ അ­റി­യി­ച്ചു.

എന്നാൽ ഉ­ത്ത­രാഖ­ണ്ഡ് സര്‍­ക്കാ­രി­ന്‍റെ ഭാ­ഗ­ത്തു­നി­ന്ന് ഉ­ണ്ടായ­ത് ഗു­രു­ത­ര വീ­ഴ്­ച­യാ­ണെ­ന്ന് കോ­ട­തി വി­മര്‍­ശിച്ചു. നാ­ല് വര്‍­ഷം സര്‍­ക്കാര്‍ എ­ന്ത് ചെ­യ്യു­ക­യാ­യി­രു­ന്നെ­ന്ന് കോട­തി ചോ­ദി­ച്ചു. അ­തേ­സമയം കോട­തി അ­ല­ക്ഷ്യ­ക്കേ­സില്‍ മാ­പ്പ് പറ­ഞ്ഞ് പ­ര­സ്യ­ങ്ങള്‍ നല്‍കി­യ പ­ത്ര­ങ്ങ­ളു­ടെ പേ­ജു­കള്‍ ഹാ­ജ­രാ­ക്കാന്‍ പ­ത­ഞ്­ജ­ലി­ക്ക് കോട­തി നിര്‍­ദേ­ശം നല്‍കി.


ഇ­തി­നി­ടെ ഐ­എം­എ അ­ധ്യ­ക്ഷ­ന്‍ ആര്‍.വി.അ­ശോകന്‍ വാര്‍­ത്താ ഏ­ജന്‍­സി­ക്ക് നല്‍കി­യ അ­ഭി­മു­ഖം പരി­ശോ­ധി­ക്ക­ണ­മെ­ന്ന് ബാ­ബാ രാം­ദേ­വി­ന്‍റെ അ­ഭി­ഭാ­ഷ­കന്‍ കോ­ട­തി­യില്‍ പ­റഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഐ­എം­എ­യ്‌­ക്കെ­തി­രേ കോട­തി ന­ടത്തി­യ പ­രാ­മര്‍­ശ­ങ്ങ­ളെ അ­ശോകന്‍ വി­മര്‍­ശി­ച്ചെ­ന്ന് അ­ഭി­ഭാ­ഷ­കന്‍ കോ­ട­തി­യില്‍ ചൂ­ണ്ടി­ക്കാട്ടി. ഇ­തോടെ ഈ അ­ഭി­മു­ഖ­ത്തി­ന്‍റെ വി­ശ­ദാം­ശ­ങ്ങള്‍ ഹാ­ജ­രാ­ക്കാ­നും കോട­തി നിര്‍­ദേ­ശം നല്‍­കി­യി­ട്ടുണ്ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<