ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Thursday, April 25, 2024 7:11 PM IST
തിരുവനന്തപുരം: എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയാക്കിയിരുന്നതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ജയരാജൻ തന്നെയാണ് ചർച്ചകൾ നടത്തിയത്. ഇ.പിയുടെ മകന്‍റെ നന്പറിൽനിന്നാണ് ആദ്യം ബന്ധപ്പെട്ടതെന്നും ശോഭ പറഞ്ഞു.

ജയരാജൻ ബിജെപിയുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് സന്ദേശവും ശോഭ ഹാജരാക്കി. ഇ.പി എന്തുകൊണ്ടാണ് ബിജെപിയിൽ ചേരാതെ പിൻമാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയനറിയാമെന്നും ശോഭ പറഞ്ഞു.

ഭീഷണി മൂലമാണ് ജയരാജൻ പിൻമാറിയത്. ജയരാജനറിയാം ചില്ലറ ഭീഷണിയല്ല ഉള്ളതെന്ന്. സ്വന്തം പ്രസ്താനത്തിനകത്ത് ഉള്ളവർക്ക് പോലും ക്വട്ടേഷൻ കൊടുക്കാൻ മടിയില്ലാത്ത കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയനെയും ആ സംഘടനയെയും ഭയപ്പെട്ടതുകൊണ്ടാണ് ജയരാജൻ ഒളിച്ചോട്ടം നടത്തിയത്.

ഇ.പിയും ഭാര്യയും ജീവിച്ചിരിക്കണമെന്ന് തനിക്കാഗ്രഹമുണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം ഇ.പി. ജ­യ­രാജന്‍ ബി­ജെ­പി­യി­ലേ­ക്ക് പോ­കു­മെ­ന്ന് കെ­പി­സി­സി പ്ര­സി­ഡന്‍റ് കെ. സുധാ­ക­രനും വെളിപ്പെടുത്തിയിരുന്നു. ബി­ജെ­പി നേ­താ­വ് ശോ­ഭാ­ സു­രേ­ന്ദ്ര­നു­മാ­യി ഇ.­പി ഗള്‍­ഫില്‍വ­ച്ച് ചര്‍­ച്ച ന­ട­ത്തി­യെന്നായിരുന്നു സു­ധാ­ക­രന്‍റെ ആ­രോ­പണം.

രാ­ജീ­വ് ച­ന്ദ്ര­ശേ­ഖ­റു­മായും ഇ­.പി ചര്‍­ച്ച ന­ടത്തി. ഗ­വര്‍­ണര്‍ സ്ഥാ­നം നല്‍­കാ­മെ­ന്ന് പ­റ­ഞ്ഞാ­ണ് ഇ.­പിയു­മാ­യി ചര്‍­ച്ച ന­ട­ത്തി­യത്. ഇ­ത് സം­ബ­ന്ധി­ച്ച കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ ചര്‍­ച്ച­യ്­ക്ക് മ­ധ്യ­സ്ഥം വ­ഹി­ച്ച­വര്‍ ത­ന്നോ­ട് പ­റ­ഞ്ഞി­ട്ടു­ണ്ട്. ഇ­ക്കാ­ര്യ­ങ്ങള്‍ പി­ന്നീ­ട് വെ­ളി­പ്പെ­ടു­ത്തു­മെന്നും സു­ധാ­ക­രന്‍ പ­റഞ്ഞു.

എം.വി. ഗോ­വി­ന്ദന്‍ പാര്‍­ട്ടി സെ­ക്ര­ട്ട­റിയാ­യ ശേ­ഷം ഇ.­പി അ­സ്വ­സ്ഥ­നാ­ണ്. കോ­ടി­യേ­രി ബാ­ല­കൃ­ഷ്ണ­നു ശേ­ഷം താന്‍ പാര്‍­ട്ടി സെ­ക്ര­ട്ട­റി­യാ­കു­മെ­ന്നാ­ണ് ഇ.­പി ക­രു­തി­യി­രു­ന്നത്. ഇ­ത് സാ­ധി­ക്കാ­തെ വ­ന്ന­തി­ന്‍റെ നി­രാ­ശ­യുണ്ട്. ഇ­ക്കാര്യം പ­ല­രോടും ഇ­.പി പ­റ­ഞ്ഞി­ട്ടുണ്ട്. പി­ണ­റാ­യി വി­ജ­യ­നു­മായും ഇ.­പി­ക്ക് നല്ല ബ­ന്ധ­മി­ല്ലെന്നും സു­ധാ­ക­രന്‍ കൂ­ട്ടി­ച്ചേര്‍ത്തു.


എന്നാൽ ബി­ജെ­പി­യില്‍ പോ­കാന്‍ ശ്ര­മിച്ച­ത് സു­ധാ­ക­ര­നാ­ണെ­ന്ന് ഇ.പി തിരിച്ചടിച്ചു. സു­ധാ­കരന്‍ ബിജെപിയിലേക്ക് പോകാനായി ഇവിടെ നിന്ന് വണ്ടി കയറി ചെന്നൈയിലെത്തിയതാണ്. ഇത് മണത്തറിഞ്ഞ കോണ്‍ഗ്രസ് നേതാ­ക്കള്‍ ഇ­ട­പെ­ട്ടാണ് തി­രി­ച്ച­യ­ച്ചത്.

ആസാം മുഖ്യമന്ത്രി ഹിമന്ത ബി­ശ്വ ശര്‍മ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിനകത്ത് സുധാകരനും മ­റ്റു ചില­രും ബിജെപിയുമായി ചേര്‍ന്നുപോകാന്‍ ആഗ്രഹിക്കുന്നുവെന്നാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇവര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇക്കാര്യം സുധാകരന് നിഷേധിക്കാന്‍ സാധിക്കി­ല്ലെ­ന്നും ഇ.പി പ­റഞ്ഞു.

ചെന്നൈയിലെ ബിജെപി നേതാവ് രാജ ക്ഷണിച്ചെന്ന് സുധാകരന്‍ തന്നെ വെളിപ്പെടുത്തിയിട്ടു­ണ്ട്. അ­മി­ത് ഷാ­യു­മാ­യു­ള്ള കൂ­ടി­ക്കാ­ഴ്­ച­ക്കും സുധാ­ക­രന്‍ ശ്ര­മി­ച്ചി­ട്ടുണ്ട്. സുധാകരന്‍ ഇന്നലെ മരുന്ന് കഴിച്ചില്ലെന്നു തോന്നുന്നു. അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പ­റ­ഞ്ഞ­ത്. താന്‍ ആര്‍എസ്എസുക്കാര്‍­ക്കെ­തിരേ പോരാടി വന്ന നേതാവാണ്. അ­വര്‍ തന്നെ പല തവണ വധിക്കാന്‍ ശ്രമിച്ചതാണ്.

തനിക്ക് ബിജെപിയില്‍ പോകേണ്ട ആവശ്യ­മില്ല. താന്‍ അ­വ­സാ­നം ദു­ബാ­യില്‍ പോയ­ത് മ­ന്ത്രി­യാ­യി­രു­ന്ന­പ്പോ­ഴാണ്. സു­ധാ­ക­ര­നെ­തി­രേ നി­യ­മ­ന­ടപ­ടി സ്വീ­ക­രി­ക്കു­മെന്നും ഇ.പി കൂ­ട്ടി­ച്ചേര്‍ത്തു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<