ബിജെപി സംവരണം നിർത്തലാക്കും, ഭരണഘടന മാറ്റും: കേജരിവാൾ
ബിജെപി സംവരണം നിർത്തലാക്കും, ഭരണഘടന മാറ്റും: കേജരിവാൾ
Friday, May 17, 2024 2:07 AM IST
ലക്നോ: സംവരണം നിർത്തലാക്കാനാണ് ബിജെപി 400 സീറ്റ് ആഗ്രഹിക്കുന്നതെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. യുപിയിൽ ഇന്ത്യാ മുന്നണി സ്ഥാനാർഥികൾക്കായി പ്രചാരണത്തിനെത്തിയതായിരുന്നു കേജരിവാൾ.

ബിജെപി അധികാരത്തിലെത്തിയാൽ അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുറത്താക്കുമെന്നും കേജരിവാൾ ആവർത്തിച്ചു. ശിവരാജ് സിംഗ് ചൗഹാൻ, വസുന്ധര രാജെ, രമൺ സിംഗ്, ദേവേന്ദ്ര ഫഡ്നാവിസ്, മനോഹർ ലാൽ ഖട്ടർ എന്നിവരെ ഒതുക്കിയെന്ന് കേജരിവാൾ പറഞ്ഞു.

""അമിത് ഷായുടെ വഴിയിലുള്ള ഏക തടസം ആദിത്യനാഥ് ആണ്. ബിജെപി അധികാരത്തിലെത്തിയാൽ രണ്ടു മാസത്തിനകം ആദിത്യനാഥിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു നീക്കും. ബിജെപിക്ക് 220 സീറ്റിൽ താഴെ മാത്രമേ ലഭിക്കൂ എന്നാണു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ട്.


ഹരിയാന, ഡൽഹി, കർണാടക, യുപി, മഹാരാഷ്‌ട്ര, ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ബിജെപിയുടെ സീറ്റ് കുറയും. പഞ്ചാബിൽ ഒറ്റ സീറ്റ് പോലും ബിജെപി നേടില്ല’’-കേജരിവാൾ കൂട്ടിച്ചേർത്തു.

ആദ്യ നാലു ഘട്ടം തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി പരാജയപ്പെട്ടു കഴിഞ്ഞുവെന്നും ബിജെപിക്ക് 543ൽ 143 സീറ്റുകളാണു ലഭിക്കുകയെന്നും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.