പത്തുവർഷത്തെ പ്രണയം; തപ്സി പന്നു വിവാഹിതയായി
Tuesday, March 26, 2024 9:28 AM IST
ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ഡെൻമാർക്ക് വംശജനും ബാഡ്മിന്‍റൺ പരിശീലകനുമായ മതിയാസ് ബോയ്‌യെയാണ് വരൻ. പത്തുവർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.

ഉദയ്പൂരിൽ വച്ചു നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. മാധ്യമങ്ങളെ‌യൊന്നും വിവാഹക്കാര്യം അറിയിച്ചിരുന്നില്ല. അതിനാൽ തപ്സിയുടെ വിവാഹത്തിന്‍റെ വീഡിയോകളോ ചിത്രങ്ങളോ ഒന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതുമില്ല.

ഏറെ സ്വകാര്യമായിട്ടാണ് ചടങ്ങ് നടന്നത്. സിനിമ രംഗത്തുനിന്നും സംവിധായകൻ അനുരാഗ കശ്യപ്, പവയിൽ ഗുലാത്തി എന്നിവർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

2013ൽ ഇന്ത്യൻ ബാഡ്മിന്‍റൺ ലീഗിന്‍റെ ഉദ്ഘാടനത്തിൽ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം.

ജുമ്മാന്ദി നാദം എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം. ധനുഷ് നായകനായെത്തിയ ആടുകളത്തിലെ നായികവേഷം നടിയുടെ കരിയർ മാറ്റിമറിച്ചു. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങൾ. മമ്മൂട്ടി നായകനായെത്തിയ ഡബിൾസിലൂടെ മലയാളത്തിലും അരങ്ങേറ്റം.

ഛശ്മേ ബദ്ദൂർ ആണ് ആദ്യ ബോളിവുഡ് ചിത്രം. ബേബി, പിങ്ക് എന്നീ സിനിമകളിലൂടെ ബോളിവുഡിലെ മുൻനിര നായികയായി മാറി.