രണ്‍ബീർ ആലിയയുടെ പിന്നാലെ?
Tuesday, February 6, 2018 9:41 AM IST
ബോളിവുഡിലെ ചോക്ലേറ്റ് നായകൻ രണ്‍ബീർ കപൂറിന്‍റെ പുതിയ കാമുകി യുവസുന്ദരി ആലിയ ഭട്ടെന്ന് പപ്പരാസികൾ. അടുത്തിടെ ഇരുവരെയും പല സ്ഥലത്തുവച്ചും അടുപ്പിച്ച് അടുപ്പിച്ച് കണ്ടതോടെയാണ് ഇങ്ങനെയൊരു ഗോസിപ്പ് ബോളിവുഡ് മാധ്യമങ്ങളിൽ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ആലിയയുടെ വീട്ടിൽ രണ്‍ബീർ വന്നുവെന്നും നേരം വെളുത്തിട്ടാണ് രണ്‍ബീർ ഇവിടെ നിന്നു പോയതെന്നുമാണ് പപ്പരാസികൾ ഏറ്റവും പുതിയതായി കണ്ടെത്തിയിരിക്കുന്നത്.

ആലിയയുടെ വീടിന്‍റെ വാതിൽക്കൽ രണ്‍ബീറിനെ ഇറക്കിവിട്ടിട്ട് രണ്‍ബീറിന്‍റെ കാറുമായി ഡ്രൈവർ പോയത്രേ. തിരിച്ച് ആലിയ രണ്‍ബീറിനെ കാണാനെത്തുന്നതും ഈ രീതിയിലാണെന്നാണ് പപ്പരാസികൾ പറയുന്നത്. മാധ്യമപ്രവർത്തകരുടെ കണ്ണുവെട്ടിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. കാർ വീടിന്‍റെ മുന്നിൽ മണിക്കൂറുകളോളം പാർക്ക് ചെയ്തു കണ്ടാൽ അതൊരു തെളിവാകുമത്രേ.

എന്തായാലും കത്രീന കെയ്ഫ്, ദീപിക പദുക്കോണ്‍ എന്നീ താരസുന്ദരികളുടെ കാമുകനായിരുന്നു രണ്‍ബീർ. ഇരുവരുമായുള്ള ബന്ധം അവസാനിച്ചതോടെ പുതിയ കാമുകിയുടെ സ്ഥാനത്ത് രണ്‍ബീർ ആലിയയെ പ്രതിഷ്ഠിച്ചുവെന്നാണ് ഗോസിപ്പ്കോളങ്ങളിൽ പറയുന്നത്.

സ്റ്റുഡന്‍റ് ഓഫ് ദി ഇയർ ആയിരുന്നു ആലിയയുടെ ആദ്യ ബോളിവുഡ് ചിത്രം. ഈ ചിത്രത്തിലെ നായകനായ സിദ്ധാർഥ് മൽഹോത്രയുമായി ആലിയ പ്രണയത്തിലായിരുന്നു. ഈ പ്രണയം അവസാനിച്ചതോടെ ആലിയയും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. അയൻമുഖർജിയുടെ പുതിയ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അഭിനയിക്കുകയാണ് രണ്‍ബീറും ആലിയയും ഇപ്പോൾ. ഈ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി വെറുതെ പടച്ചുവിടുന്നതാണ് ഇവരുടെ പ്രണയഗോസിപ്പെന്നും പറഞ്ഞുകേൾക്കുന്നുണ്ട്. എന്തായാലും പപ്പരാസികൾ ഇനി ഇവരുടെ പിന്നാലെ തന്നെ കാണും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.