University News
ഒന്നാം വർഷ ബിരുദ പ്രവേശനം: സ്പോട്ട് അഡ്മിഷൻ
സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ., എയ്ഡഡ്, സ്വാശ്രയ കോളജുകൾ, യുഐടികൾ, ഐഎച്ച്ആർഡി കോളജുകൾ എന്നിവിടങ്ങളിലെ 201718ലെ ഒന്നാം വർഷ ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേയ്ക്കുള്ള പ്രവേശനത്തിന് ഒന്പതിന് അതത് കോളജുകളിൽ സ്പോട്ട് അഡ്മിഷൻ നടത്തും. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് പതിനൊന്നു വരെ ഹാജരാകുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. നിശ്ചിതസമയത്തിനകം ഹാജരാകുന്ന വിദ്യാർഥികളുടെ റാങ്ക് പട്ടിക തയാറാക്കി ഉച്ചയ്ക്ക് 12 മുതൽ പ്രവേശനം നടത്തുന്നതാണ്. വിദ്യാർഥികൾക്ക് നേരിട്ടോ ചുമതലപ്പെട്ട വ്യക്തി (നോമിനി) മുഖേനയോ സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാവുന്നതാണ്.

ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും (ടിസി ഉൾപ്പടെ) കൈവശമുള്ളവരെ മാത്രമേ പ്രവേശനത്തിന് പരിഗണിക്കുകയുള്ളൂ. സംവരണ സീറ്റുകളിൽ പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ നോണ്‍ക്രീമിലെയർ/ ജാതി തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കേണ്ടതാണ്. അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്ത പക്ഷം അവരെ സംവരണ സീറ്റുകളിലേയ്ക്ക് പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റുകൾ ഹാജരാക്കുവാൻ അധിക സമയം അനുവദിയ്ക്കുന്നതല്ല.

ഓണ്‍ലൈൻ അപേക്ഷയിൽ ഗവ., എയ്ഡഡ് കോളജുകളിലെ കോഴ്സുകൾ ഓപ്ഷനായി നൽകിയിട്ടുള്ള വിദ്യാർഥികളെ മാത്രമേ സ്പോട്ട് അഡ്മിഷനുവേണ്ടി അതത് കോളജുകളിൽ പരിഗണിക്കുകയുള്ളൂ. എന്നാൽ യുഐടികളിലും സ്വാശ്രയ കോളജുകളിലും ഓണ്‍ലൈൻ അപേക്ഷ സമർപ്പിച്ചവരെ പരിഗണിച്ച ശേഷം വരുന്ന ഒഴിവുകളിലേയ്ക്ക് ഓണ്‍ലൈൻ രജിസ്ട്രേഷൻ ചെയ്യാത്തവരേയും ഓണ്‍ലൈൻ അപേക്ഷയിൽ ഓപ്ഷൻ നൽകാത്തവരേയും മാനേജ്മെന്‍റ് ക്വാട്ടയിലേയ്ക്ക് അപേക്ഷ സമർപ്പിച്ചവരേയും പരിഗണിക്കുന്നതാണ്.

എസ്‌സി/എസ്ടി വിഭാഗങ്ങൾക്ക് 840/ രൂപയും ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് 1525/ രൂപയുമാണ് സർവകലാശാല പ്രവേശന ഫീസ്. പ്രവേശനം ലഭിച്ചാൽ ഉടൻ തന്നെ ഈ ഫീസ് ഒടുക്കേണ്ടതാണ്. സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികളുടേയും കൈവശം ഓണ്‍ലൈൻ അപേക്ഷയുടെ പ്രിന്‍റൗട്ട് നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. പ്രിന്‍റൗട്ട് ഹാജരാക്കാത്ത ആരേയും പ്രവേശനത്തിന് പരിഗണിക്കുന്നതല്ല. സ്പോട്ട് അഡ്മിഷനിൽ പരിഗണിക്കുന്ന ഒഴിവുകളുടെ വിവരം സർവകലാശാല അഡ്മിഷൻ പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഒഴിവുകളുടെ വിശദാംശങ്ങൾ പരിശോധിച്ച ശേഷം മാത്രം അതത് കോളജുകളിൽ ഹാജരാകേണ്ടതാണ്.

പിജി പ്രവേശനം: ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു; ഏഴുവരെ പ്രവേശനം

20172018 അധ്യായന വർഷത്തെ പിജി പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു. ആപ്ലിക്കേഷൻ നന്പരും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷകർ തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ അഡ്മിഷൻ ഫീസ് അടയ്ക്കുന്നതിനുള്ള ചലാൻ പ്രിന്‍റൗട്ട് എടുത്ത് എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ ഫീസ് അടയ്ക്കണം. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 900 രൂപയും എസ്സി/എസ്ടി/ഒഇസി വിഭാഗത്തിന് 340 രൂപയും ആണ്. ഒന്ന്, രണ്ട് അലോട്ട്മെന്‍റുകളിൽ പ്രവേശനം ലഭിച്ച് അഡ്മിഷൻ ഫീസ് ഒടുക്കിയവർ വീണ്ടും അഡ്മിഷൻ ഫീസ് അടയ്ക്കേണ്ടതില്ല. അഡ്മിഷൻ ഫീസ് ഒടുക്കിയ അപേക്ഷകർ ഫീസടച്ചതിന്‍റെ വിവരം വെബ്സൈറ്റിൽ നൽകിയ ശേഷം അലോട്ട്മെന്‍റ് മെമ്മോ ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച കോളജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ എടുക്കേണ്ട തീയതി എന്നിവ അലോട്ട്മെന്‍റ് മെമ്മോയിൽ ഉണ്ടായിരിക്കും. ഇന്നു വരെയാണ് കോളജുകളിൽ അഡ്മിഷൻ എടുക്കേണ്ടത്. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെമ്മോയിൽ പറയുന്ന ദിവസം കോളജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. അലോട്ട്മെന്‍റ് മെമ്മോയിൽ പറഞ്ഞിരിക്കുന്ന സമയത്ത് അതത് കോളജുകളിൽ അഡ്മിഷൻ എടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാകുന്നതും അവരെ യാതൊരു കാരണവശാലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കുന്നതുമല്ല. രണ്ടാം അലോട്ട്മെന്‍റിനുശേഷം കോളജുകളിൽ അഡ്മിഷൻ നേടിയവർക്ക് ഒന്നാം സപ്ലിമെന്‍ററി അലോട്ട്മെന്‍റ് പ്രകാരം തങ്ങളുടെ ഹയർ ഓപ്ഷനുകളിലേതിലെങ്കിലും പുതിയ അലോട്ട്മെന്‍റ് ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന കോളജിൽ നിന്നും ടിസി വാങ്ങിയ ശേഷം പുതിയ അലോട്ട്മെന്‍റ് പ്രകാരമുള്ള കോളജിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. അലോട്ട്മെന്‍റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിലും തുടർന്നുള്ള അലോട്ട്മെന്‍റുകളിൽ പരിഗണിക്കപ്പെടേണ്ടതിനായി അലോട്ട്മെന്‍റ് മെമ്മോയിൽപറഞ്ഞിരിക്കുന്ന സമയത്ത് അലോട്ട്മെന്‍റ് ലഭിച്ച കോളജിൽ അഡ്മിഷൻ എടുക്കേണ്ടതാണ്. അഡ്മിഷൻ എടുത്തവർ ആ സീറ്റിൽ സംതൃപ്തരാണെങ്കിൽ ഒൻപതിനു വൈകുന്നേരം അഞ്ചിനു മുന്പ് അവരുടെ ഹയർ ഓപ്ഷനുകൾ നീക്കം ചെയ്യേണ്ടതാണ്. നിലനിർത്തപ്പെടുന്ന ഹയർ ഓപ്ഷനുകൾ തുടർന്നു വരുന്ന അലോട്ട്മെന്‍റുകളിൽ പരിഗണിക്കുന്നതും പുതിയ അലോട്ട്മെന്‍റ് ലഭിക്കുന്ന പക്ഷം ആ സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ട ണ്ട തുമാണ്.

എൽഎൽഎം, എംബിഎൽ പരീക്ഷകൾ

നാലാം സെമസ്റ്റർ എൽഎൽഎം, മൂന്നാം സെമസ്റ്റർ എംബിഎൽ, നവംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എൽഎൽഎം, എംബിഎൽ പരീക്ഷകൾക്ക് ഫൈനില്ലാതെ 19 വരെയും ഫൈനോടുകൂടി 23 വരെയും ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കണം. നാലാം സെമസ്റ്റർ എൽഎൽഎം പരീക്ഷയുടെ ഡിസേർട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16. 2004, 2009, 2010, 2011 അഡ്മിഷൻസ് എൽഎൽഎം വിദ്യാർഥികൾക്ക് 2000/ രൂപ മേഴ്സിചാൻസ് ഫീ അടച്ച് തോറ്റ വിഷയങ്ങൾ എഴുതാവുന്നതാണ്.

പരീക്ഷാഫലം

മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎ സിബിസിഎസ്എസ് (സപ്ലിമെന്‍ററി) (2010 അഡ്മിഷൻ, 2013ന് മുന്പുള്ള അഡ്മിഷൻ മേഴ്സിചാൻസ്) പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സൂക്ഷ്മ പരിശോധനയ്ക്കും പുന:പരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

എംഎ വിദ്യാർഥികൾ അസൈൻമെന്‍റ് സമർപ്പിക്കണം

വിദൂര പഠനവിഭാഗം വഴി എംഎ ഒന്നും രണ്ടും വർഷ പരീക്ഷകൾ എഴുതിക്കഴിഞ്ഞിട്ടും അസൈൻമെന്‍റ് സമർപ്പിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾ 31 ന് മുന്പ് അസൈൻമെന്‍റുകൾ വിദൂര പഠനവിഭാഗത്തിൽ സമർപ്പിക്കണം. ബന്ധപ്പെട്ട കോഓഡിനേറ്ററിൽ നിന്ന് ചോദ്യങ്ങൾ ലഭ്യമാകുമെന്ന് ഡയറക്ടർ അറിയിച്ചു.

അഡ്മിഷൻ തീയതി നീട്ടി

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വെള്ളറട, തിരുവനന്തപുരം വൈറ്റ് മെമ്മോറിയൽ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ഫോർ വിമൻ, നടത്തുന്ന ബിഎൽഐഎസ്‌സി ഡിഗ്രി കോഴ്സിലേക്ക് 201718 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ തീയതി നീട്ടിയിരിക്കുന്നു. പുതുക്കിയ വിജ്ഞാപനം വെബ്സൈറ്റിൽ.


ഹാൾടിക്കറ്റ് കൈപ്പറ്റണം

വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഒന്പതു മുതൽ നടത്തുന്ന പിജിഡിഡിഎൻ, പിജിഡിഎപി, പിജിഡിസിഎഎഫ്സി, പിജിഡിബിടി ഡിപ്ലോമ കോഴ്സുകളുടെ സപ്ലിമെന്‍ററി പരീക്ഷയുടെ ഹാൾടിക്കറ്റ് സ്കൂൾ ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, പാളയത്തു നിന്നും ലഭിക്കുന്നതാണ്.

എൽഎൽബി സൂക്ഷ്മപരിശോധന

ഫെബ്രുവരിയിൽ നടത്തിയ ഒൻപതാം സെമസ്റ്റർ ബിഎ എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ച വിദ്യാർഥികൾ ഹാൾടിക്കറ്റുമായി ഇന്നു മുതൽ 13 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ പുഃനപരിശോധനാ വിഭാഗത്തിൽ എത്തിച്ചേരേണ്ട താണ്.

പിജി പ്രവേശനം 2017; മാനേജ്മെന്‍റ് ക്വാട്ട ലിങ്ക്

20172018 അധ്യയന വർഷത്തിലെ പിജി പ്രവേശനത്തിനുള്ള മാനേജ്മെന്‍റ് ക്വാട്ട രജിസ്ട്രേഷനുള്ള ലിങ്ക് വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു പ്രാവശ്യം ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള വിദ്യാർഥികൾ വീണ്ടും രജിസ്ട്രേഷൻ നടത്തേണ്ടതില്ല. ആദ്യത്തെ ഓണ്‍ലൈൻ രജിസ്ട്രേഷൻ പ്രിന്‍റൗട്ട് മാനേജ്മെന്‍റ് ക്വാട്ട പ്രവേശനത്തിനും ഉപയോഗിക്കാവുന്നതാണ്. ഒരു വിദ്യാർഥിക്ക് ഒരു ഓണ്‍ലൈൻ രജിസ്ട്രേഷൻ മതിയാകും.

സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്

തുടർവിദ്യാഭ്യാസ വ്യാപനകേന്ദ്രം നെടുമങ്ങാട് പനവൂർ മൂസ്‌ലീം അസോസിയേഷൻ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് കോഴ്സ് ക്ലാസുകൾ നാളെ മുതൽ ആരംഭിക്കുന്നു. ഈ കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോഴ്സ് കാലാവധി ആറ് മാസം. യോഗ്യത. പ്ലസ്ടു/പ്രീഡിഗ്രി. ക്ലാസുകൾ ശനി, ഞായർ ദിവസങ്ങളിൽ. അപേക്ഷ കോളജിലെ തുടർവിദ്യാഭ്യാസ യൂണിറ്റിൽ നിന്നും ലഭിക്കും. അപേക്ഷഫീസ് 110 രൂപ. ഫോണ്‍. 04722867555, 7293973530.

ലാബ് പരീക്ഷകൾ

നാലാം സെമസ്റ്റർ ബിടെക് ഡിഗ്രി എക്സാമിനേഷൻ 2017 ലാബ് പരീക്ഷകൾ ഒൻപത് മുതൽ ആരംഭിക്കുന്നതാണ്. പ്രസ്തുത ലാബ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർഥികളും പരീക്ഷാസെന്‍ററുമായി ബന്ധപ്പെടുക.

സപ്ലിമെന്‍ററി പരീക്ഷകളുടെ ടൈംടേബിൾ

വിദൂരവിദ്യാഭ്യാസ വിഭാഗം 24നും നവംബർ ആറിനും ആരംഭിക്കുന്ന ഒന്നും രണ്ടുംവർഷ ബിഎസ്സി കംപ്യൂട്ടർ സയൻസ്/ബിസിഎ ആനുവൽ സ്കീം സപ്ലിമെന്‍ററി പരീക്ഷകളുടെ ടൈംടേബിൾ വെബ്സൈറ്റിൽ

പരീക്ഷ മാറ്റി

ഒന്പതിനും 11 നും നടത്താനിരുന്ന പാർട്ട് മൂന്ന് പ്രാക്ടിക്കൽ ട്രയിനിംഗ് എൽഎൽബി (ത്രിവത്സരം, പഞ്ചവത്സരം) (1998ന് മുന്പുള്ളതും, 1998 അഡ്മിഷനും) (പുതിയതും പഴയ സ്കീമും) പരീക്ഷകൾ മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ പരീക്ഷാതീയതി പിന്നീട് അറിയിക്കും.

ബിഎസ്‌സി സൂക്ഷ്മപരിശോധന

ജൂണിൽ നടത്തിയ ആറാം സെമസ്റ്റർ ബിഎസ്‌സി കംപ്യൂട്ടർ സയൻസ് ഹിയറിംഗ് ഇംപയേർഡ് പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഹാൾടിക്കറ്റുമായി ഇന്നു മുതൽ 16 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ സെക്ഷനിൽ ഹാജരാകേണ്ട താണ്.