Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പോക്കിമോനും പിക്കാച്ചുവും
<യ> സോനു തോമസ്
അമേരിക്ക അടക്കമുള്ള ചില രാജ്യങ്ങളിലെ കുട്ടികൾ ഒരു രാക്ഷസന്റെ പിന്നാലെയാണ്. പോക്കിമോൻ ഗോ എന്ന ഗെയിമിലെ പിക്കാച്ചുവെന്ന രാക്ഷസന്റെ പിന്നാലെ. ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഗെയിമാണ്പോക്കിമോൻ. സാധാരണ ഗെയിമുകളിൽ നിന്ന് വ്യത്യസ്തമായി പോക്കിമോൻ ഗോ റിയാലിറ്റി ലോകം മൊബൈലിലേക്ക് കൊണ്ടുവന്നു. ഇതാണ് പോക്കിമോനെ മുതിർന്നവർക്കിടയിൽ പോലും ഹിറ്റാക്കിയത്. ജിപിഎസ് സംവിധാനമുള്ള സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ഈ ഗെയിം കളിക്കാനാകൂ. ഫോൺ കാമറ ഉപയോഗിച്ച് അതിലൂടെ കാണുന്ന സ്ഥലങ്ങളിൽ ഗെയിം നടക്കുന്നതായി അനുഭവപ്പെടും. നമുക്ക് മുന്നിലുള്ള സ്ഥലത്താണ് പോക്കിമോൻ ഗെയിം നടക്കുന്നതെന്ന് സ്മാർട്ട്ഫോൺ സ്ക്രീനിൽ നോക്കുമ്പോൾ തോന്നും. കളിക്കുന്ന സ്ഥലത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് വരെ പോക്കിമോൻ കഥാപാത്രങ്ങൾ മാറും. സ്ക്രീനിൽ കാണുന്ന പോക്കിമോനെ തേടിയുള്ള യാത്രയാണ് ഗെയിം.
പോക്കിമോൻ കഥാപാത്രങ്ങളിൽ ഏറ്റവും പ്രശസ്തൻ പിക്കാച്ചുവാണ്. ജപ്പാൻ സംസ്കാരത്തിലുള്ള ഒരു രാക്ഷസനാണ് പിക്കാച്ചു. സ്മാർട്ട്ഫോണിലെ ജിപിഎസ് വഴി നൽകുന്ന വഴിയിലൂടെ സഞ്ചരിച്ച് കാണുന്ന പോക്കിമോനുകളെ പിടിക്കുന്നതാണ് ഗെയിം. വഴികളിലും പുഴകളിലും കടലിലും എന്തിന് വെള്ളച്ചാട്ടത്തിൽ വരെ പോക്കിമോനെ കണ്ടെന്നിരിക്കും. സ്ക്രീനിലെ കാമറയിലൂടെയാണ് ഇവയെ കാണാൻ കഴിയുന്നത്. ഇവയെ പോക്കറ്റ്ബോൾ വച്ച് എറിഞ്ഞ് പിടിക്കണം. തുടർന്ന് ജിം എന്ന സ്ഥലത്ത് വച്ച് പോക്കിമോനുകൾ തമ്മിൽ യുദ്ധം നടക്കും.
ലക്ഷ്യം കച്ചവടം
ഗെയിം കഥാപാത്രങ്ങളെ തെരഞ്ഞു നടക്കുന്ന കളിക്കാരെ അടുത്തുള്ള കച്ചവട വ്യാപാര സ്ഥലങ്ങളിലേക്കെത്തിക്കുന്ന കച്ചവട തന്ത്രമാണ് പോക്കിമോൻ പരീക്ഷിക്കുന്നത്. കഥാപാത്രങ്ങളെ തിരഞ്ഞ് നടക്കുന്ന ഗെയിം കളിക്കാർ അവയെ കണ്ടുപിടിക്കുന്നത് ഇങ്ങനെ ഉള്ള സ്ഥലങ്ങളിലായിരിക്കും. പോക്കിമോൻ സ്റ്റോപ്സ് എന്നാണ് ഇത്തരം സ്ഥലങ്ങളെ വിളിക്കുന്നത്. പോക്കിമോനെ കമ്പനി ഒളിപ്പിച്ചിരിക്കുന്നത് ചിലപ്പോൾ റസ്റ്ററന്റിലായിരിക്കും ചിലപ്പോൾ ബാറിൽ, തിയറ്ററിൽ അങ്ങനെ പോകുന്നു ഈ ലിസ്റ്റ്. ഇവിടെയത്തുന്ന കളിക്കാർ ഈ സ്ഥലങ്ങളിൽ നിന്ന് സാധാനം വാങ്ങാതെ പോകുമോ? ഈ ഗെയിം അവതരിപ്പിച്ചിതിന് ശേഷം ന്യൂയോർക്കിലെ ഒരു ബാറിലെ വിൽപ്പന 75 ശതമാനം വർധിച്ചതായി റിപ്പോർട്ട് പറയുന്നു. ബാർ പരിസരത്ത് പോക്കിമാൻ കഥാപാത്രങ്ങളെ വിന്യസിക്കാൻ വെറും 10 ഡോളറാണ് കടയുടമയ്ക്ക് ചെലവായത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ19ീമ2.ഷുഴ മഹശഴി=ഹലളേ>
കളിക്കാരെ കാത്തിരിക്കുന്നത് മരണം!
‘ഒരു പാവം ഗെയിം. അത് കുട്ടികൾ കളിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പം’ ഭൂരിഭാഗം മാതാപിതക്കളും ചിന്തിക്കുന്നത് ഇങ്ങനെയാണ്. എന്നാൽ കാര്യങ്ങൾ നിസാരമല്ല. പോക്കിമോൻ കുട്ടികളുടെ സുരക്ഷയ്ക്ക് ഏറെ ഭീഷണിയാണെന്നാണ് വിലയിരുത്തുന്നത്. പോക്കിമോനെ തേടിപ്പോകുന്ന കുട്ടികൾ കിണറ്റിലോ, പുഴയിലോ അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത ഇടങ്ങളിലോ എത്തിപ്പെടാൻ സാധ്യതയുണ്ട്. പോക്കിമോൻ കളിച്ച് മുന്നോട്ടുപോയ കുട്ടികൾ തെന്നിവീണിട്ടുണ്ട്, ചിലർ വഴിയാത്രക്കാരുമായി ഇടിച്ചുവീണു. വാഹനമോടിക്കുമ്പോൾ ഗെയിം കളിച്ചുണ്ടാകുന്ന അപകടങ്ങളും വർധിക്കുന്നുണ്ട്. കുട്ടികൾ ഗെയിമിന് അടിമപ്പെടുന്ന സംഭവവും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മാനസികമായും ശരീരികമായും തളർന്ന നിരവധികുട്ടികളാണ് ചികിത്സ തേടുന്നത്. ബാറുകൾ പോലുള്ള സ്ഥലങ്ങളിൽ പോക്കിമോനെ തേടിപ്പോകുന്ന കുട്ടികൾ പിന്നീട് അവിടത്തെ സ്ഥിരം സന്ദർശകർ ആകാനുള്ള സാധ്യതയുമുണ്ട്.
പോക്കിമോൻ വേട്ടക്കാർ സമൂഹത്തിന് വലിയ ശല്യമായി മാറിയിട്ടുണ്ട്. അമേരിക്കയിൽ പോലീസ് സ്റ്റേഷനുകളിലും കോടതി മുറികളിലും മറ്റ് ആളുകളുടെ പൂന്തോട്ടങ്ങളിലുമെല്ലാം പോക്കിമോൻ വേട്ടക്കാർ ഇരച്ചുകയറുന്നു. രാത്രിയിൽ പോക്കിമോൻകളിച്ചിരുന്ന രണ്ടുപേരെ മോഷ്ടാക്കളാണെന്ന് കരുതി വെടിവച്ച സംഭവവും അമേരിക്കയിലുണ്ടായി. പോക്കിമോന്റെ പേരിൽ കവർച്ചയും പിടിച്ചുപറിയും വരെ വർധിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. ചില ഗൾഫ് രാജ്യങ്ങളിൽ പോക്കിമോൻ നിരോധിച്ചിട്ടുണ്ട്.
മുതലെടുക്കാൻ സൈബർ കുറ്റവാളികളും
പോക്കിമാൻ ഗോയെ മുതലെടുക്കാൻ സൈബർ കുറ്റവാളികൾ സജീവമായിട്ടുണ്ട്. തേർഡ്പാർട്ടി സോഴ്സുകളിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നവരെയാണ് ഇവർ ലക്ഷ്യമിടുന്നത്. ഇങ്ങനെ ഗെയിം ഡൗൺലോഡ് ചെയ്യാൻ ശ്രമിക്കുന്നവരുടെ ഫോണിലേക്ക് വൈറസുകൾ എത്തിക്കാനും ഫോണിൽ നിന്ന് വിവരങ്ങൾ ചോർത്തപ്പെടാനും സാധ്യതയുണ്ട്. ഇതുവരെ രണ്ടുതവണ പോക്കിമോൻ ഗെയിം ഹാക്ക് ചെയ്യപ്പെട്ടു. ഇത് സൂചിപ്പിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങൾ ചോർത്തപ്പെടാൻ സാധ്യതയുണ്ടെന്നുള്ളതാണ്. ഗൂഗിൾപ്ലേ സ്റ്റോറിലും വ്യാജ പോക്കിമോൻ ഗെയിം ഉണ്ട്. ഇത് ഇൻസ്റ്റാൾ ചെയ്ത് ഉപയോക്തക്കളുടെ ഫോൺ ലോക്കായി പോയ സംഭവങ്ങൾവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പോക്കിമോൻ ഇന്ത്യയിലുമെത്തും
ഐഒഎസ്, ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ ലിസ്റ്റു ചെയ്തിട്ടുള്ള പോക്കിമോൻ ഗോ കുറഞ്ഞ ദിവസങ്ങളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഡൗൺലോഡ് ചെയ്തത്. നിലവിൽ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിലാണ് പോക്കിമോൻ കഥാപാത്രങ്ങൾ ഒളിച്ചിരിക്കുന്നത്. ഗെയിം സൂപ്പർ ഹിറ്റായ സാഹചര്യത്തിൽ ഏഷ്യയിലും യൂറോപ്പിലും ഗെയിം അധികം വൈകാതെ എത്തുമെന്നാണ് റിപ്പോർട്ട്. 3ജി/4ജി നെറ്റുവർക്കിൽ മാത്രമേ ഗെയിം കളിക്കാൻ സാധിക്കൂ. അധികം വൈകാതെ കേരളത്തിലെ നിരത്തുകളിലും പിക്കാച്ചുവിനെ തേടി നടക്കുന്നവരെ കാണാമെന്ന് ചുരുക്കം.
പിക്കാച്ചുവിനെ ട്രോളി സോഷ്യൽ മീഡിയ
പതിവുപോലെ പോക്കിമോനെയും സോഷ്യൽ മീഡിയ വെറുതെ വിട്ടിട്ടില്ല. പിക്കാച്ചുവിനെത്തെടി പോകുന്ന എസ്ഐ ബിജുവും സുന്ദരനും ഏവരുടെയും മനംകവരുന്ന ട്രോളുകളാണ്. പിക്കാച്ചുവിനെത്തേടിപ്പോകുന്ന മീശമാധവൻ കിണറ്റിൽ വിഴൂന്ന ട്രോളും സോഷ്യൽ മീഡിയയിൽ ഹിറ്റാണ്.
കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ഗെയിം കളിക്കുന്നതിലൂടെ കുട്ടികൾ അടക്കമുള്ള ഗെയിം പ്രേമികളുടെ ആരോഗ്യം നശിക്കുന്നുവെന്ന് പറഞ്ഞാണ് പോക്കിമോൻ ഗോ വരുന്നത്. ഗെയിം കളിക്കാൻ ആളുകൾ പുറത്ത് ഇറങ്ങി നടക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുമെന്നും ആവശ്യത്തിന് വ്യായാമം ലഭിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. എന്നാൽ പിക്കാച്ചുവെന്ന രാക്ഷസന് അടിമകളായി മാറുന്നതിലൂടെ മറ്റൊരു ദുരന്തത്തിനാണ് പോക്കിമോൻ ഗോ വഴിയൊരുക്കുന്നത് എന്നതാണ് യാഥാർഥ്യം.
<ശാഴ െൃര=/ളലമേൗൃല/ളലമേൗൃലബ2016ഖൗഹ്യ19ീമ3.ഷുഴ മഹശഴി=ഹലളേ>
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വോട്ടിംഗ് ആരംഭിച്ചു; പല ബൂത്തുകളിലും നീണ്ട നിര
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top