Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
കാലാതീതനായ ചലച്ചിത്രകാരൻ
എല്ലാക്കാലത്തും സിനിമാചിത്രീകരണ വഴിയിൽ പുത്തൻ വഴിത്താരകൾ കണ്ടെത്തിയവയാണ് ന്യൂ ജനറേഷൻ സിനിമകൾ. അത്തരത്തിൽ സിനിമയുടെ ചരിത്രവഴികളെ തേടി ചെല്ലുമ്പോൾ ന്യൂ ജനറേഷൻ സംവിധായകരുടെ പേരുകളിൽ ആദ്യം അടയാളപ്പെടുത്തിയ പേര് കെ.ജി. ജോർജിന്റെതാണ്. ആദ്യസിനിമയായ സ്വപ്നാടനം മുതൽ ഈ ചുവടുമാറ്റത്തെ മലയാള സിനിമ ചരിത്രത്തിൽ രേഖപ്പെടുത്താൻ അദ്ദേഹത്തിനായി. അതിനു മലയാളം അദ്ദേഹത്തെ ആദരിച്ചത് ജെ.സി. ഡാനിയൽ പുരസ്കാരം നൽകിയാണ്.
ശരാശരിയിലും താഴ്ന്ന ജീവിത സാഹചര്യങ്ങളിലാണ് കെ.ജി. ജോർജ് വളർന്നത്. ചുറ്റുപടിലേക്കു നോക്കാനും സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളെ തിരിച്ചറിയാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതു തന്നെയായിരുന്നു കെ.ജി. ജോർജ് സിനിമകളുടെ കരുത്തും. വായനയും സിനിമയുമായിരുന്നു കെ.ജി. ജോർജിന്റെ ജീവിതത്തിലെ സമയങ്ങളിൽ അധികവും കവർന്നത്. പക്ഷാഘാതം ശരീരത്തെ തളർത്തുന്നതുവരെ സിനിമകൾ തീയറ്ററിൽ പോയി കാണുമായിരുന്നു ഇദ്ദേഹം. ചലച്ചിത്ര രംഗത്തു സജീവമായി നിന്ന സമയത്തു പുകഴ്ത്തലുകൾ മാത്രമല്ല നിരവധി ഇകഴ്ത്തലുകളും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടിവന്നു. എന്നാൽ ഇതൊന്നും ആ പ്രതിഭയെ തളർത്തിയില്ലെന്നു മാത്രമല്ല വിമർശകർക്കെതിരേ പ്രതികരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. സ്വപ്നാടനം മുതൽ ഇലവങ്കോടുദേശം വരെ 23 വർഷങ്ങൾ കൊണ്ട് 19 സിനിമകളാണ് കെ.ജി. ജോർജ് മലയാളത്തിന് സമ്മാനിച്ചത്.
സിനിമയിലേക്ക് ആകർഷിക്കപ്പെട്ട ബാല്യം
സിനിമകൾ ഇഷ്ടം പോലെ കണാൻ ഭാഗ്യം ലഭിച്ച ബാല്യമായിരുന്നു കെ.ജി. ജോർജിന്റെത്. ഒരു ദിവസം ഒന്നിലധികം സിനിമകൾ. തിരുവല്ലയിലെ നാടൻ കൊട്ടകകളുടെ ബഞ്ചിൽ ഇരുന്ന് കണ്ട സിനിമകളാണ് ജോർജിന്റെ മനസിൽ സിനിമയുടെ വിത്തു പാകിയത്. സിനിമയോടൊപ്പം ജീവവായു പോലെ ഒപ്പം കരുതിയ വായന അതിനു വളമായി. സിനിമയിൽ മാത്രമല്ല മലയാള സാഹിത്യത്തിലും ഉണ്ടാകുന്ന മാറ്റങ്ങളെ ജോർജ് പിന്തുടർന്നു. ജോർജിന്റെ ഇഷ്ടത്തിന് മാതാപിതാക്കൾ എതിരുനിന്നില്ല. സിനിമ പഠനത്തിനും അവർ ജോർജിനെ അയച്ചു. ജോർജിന്റെ സിനിമകൾക്ക് അവർ കരുത്തും പ്രോത്സാഹനവുമായി.
സ്വപ്നഭൂമികയിലേക്ക്
രാമു കാര്യാട്ടിന്റെ ചിത്രങ്ങളിലൂടെ സംവിധാന സഹായിയായിട്ടായിരുന്നു കെ.ജി. ജോർജിന്റെ സിനിമാജീവിതം ആരംഭിച്ചത്. മൂന്നു വർഷങ്ങൾക്കിപ്പുറം രാമു കാര്യാട്ടിന്റെ നെല്ല് എന്ന ചിത്രത്തിനു സംഭാഷണമൊരുക്കി സിനിമയുടെ സ്വതന്ത്ര മേഖലയിലേക്ക് അദ്ദേഹം പ്രവേശിച്ചു. കെ.ജി. ജോർജ് സിനിമകളൊന്നും കൃത്യമായ ഒരു ചട്ടക്കൂടിൽ സമാനത നിറഞ്ഞവയായിരുന്നില്ല. പുതുമയുള്ള വിഷയങ്ങളും സമീപനവും ഒരോ ചിത്രത്തെയും വേറിട്ടു നിർത്തി. മനുഷ്യന്റെ മാനസിക വ്യാപാരങ്ങളിലൂന്നിയ കഥപറച്ചിലായിരുന്നു കെ.ജി. ജോർജ് സിനിമകളുടെ കാതൽ. ശക്തമായ തിരക്കഥയായിരുന്നു ഈ ചിത്രങ്ങളിലെ നായകർ. സമൂഹത്തിനു നേരെ തിരിച്ചു തന്റെ കണ്ണിൽ പതിഞ്ഞ ജീവിതങ്ങളും സന്ദർഭങ്ങളും ആ സിനിമകളിൽ പുനർജനിച്ചു. ത്രില്ലർ, ആക്ഷേപഹാസ്യം, കുടുംബ കഥകൾ അങ്ങനെ ഒന്നിൽ ഒതുങ്ങാതെ ജോർജിന്റെ സിനിമകൾ സമൂഹത്തിന്റെ എല്ലാ കോണിലേക്കും കാമറ തിരിച്ചു.
ആക്ഷേപഹാസ്യ സിനിമയ്ക്ക് ഇന്നും തകർക്കാൻ കഴിയാത്ത ഒരു ശില്പമാതൃക സൃഷ്ടിക്കാൻ പഞ്ചവടിപ്പാലത്തിലൂടെ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്നത്തെ രാഷ്ര്ടീയ സാഹചര്യങ്ങളിൽ പോലും ഏറെ പ്രസക്തമാണു പഞ്ചവടിപ്പാലം. ഇന്നും പഞ്ചവടിപ്പാലത്തിന്റെ അനുരണനങ്ങൾ പല സിനിമകളിലും നമുക്കു കാണാനാകും. കെ.ജി. ജോർജ് സിനിമകൾക്കു പകരം നിൽക്കാൻ പോന്ന സിനിമകൾ ഇന്നുണ്ടാകാത്തത് അദ്ദേഹം അവലംബിച്ച വ്യത്യസ്തമായ കഥന ശൈലികൊണ്ടു മാത്രമായിരുന്നില്ല. ശക്തമായ കഥയുടെയും അവയെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെയും ശക്തിയായിരുന്നു. ഓരോ സിനിമയ്ക്കും അനുയോജ്യരായ മികച്ച അഭിനേതാക്കളെ കിട്ടിയെന്നതാണു തന്റെ സിനമകളുടെയെല്ലാം സവിശേഷത എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എഴുത്തും സംവിധാനവും മാത്രമല്ല ചിത്രരചനയും അദ്ദേഹത്തിനു വഴങ്ങും. സ്വന്തം സിനിമയുടെ പോസ്റ്ററുകളും ടൈറ്റിലുകളും അദ്ദേഹം ഡിസൈൻ ചെയ്തിട്ടുണ്ട്.
സിൻസിയർ ഫിലിം മേക്കർ
ഒരു വിഷയത്തോടു നമ്മൾ എത്രത്തോളം ആത്മാർഥത പുലർത്തുന്നുവോ അത്രമേൽ ആ വിഷയം നമ്മളെ അടയാളപ്പെടുത്തും. ഇതു തന്നെയാണ് കെ.ജി. ജോർജിന്റെ സിനിമകളെ കാലാതീതമായി നിലനിർത്തുന്നതും. സിനിമയോട് അങ്ങേയറ്റം സത്യസന്ധത പുലർത്തിയ അദ്ദേഹം സിൻസിയറായ ഫിലിം മേക്കറായി അറിയപ്പെടാനാണ് എന്നും ആഗ്രഹിച്ചത്. ക്രാഫ്റ്റാണ് സിനിമയിൽ ഏറ്റവും പ്രധാനം. അത് തനിക്കുണ്ടെന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിലുറച്ചാണ് അദ്ദേഹം ഓരോ സിനിമയെയും സമീപിച്ചത്. ആ വിശ്വാസം അസ്ഥാനത്തായിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സിനിമകൾ കാലത്തിനു സാക്ഷിയായി.
പ്രായവും സർഗാത്മകതയും
23 വർഷങ്ങൾ കെ.ജി. ജോർജിനെപ്പോലൊരു ചലച്ചിത്രകാരനു വളരെ ചെറിയ ഒരു കാലയളവാണ്. പക്ഷേ, എണ്ണത്തിലല്ല ചെയ്യുന്ന ചിത്രങ്ങളുടെ ഗുണത്തിലാണ് കാര്യമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. ക്രിയേറ്റിവിറ്റിക്ക് ഒരു പരിധിയുണ്ട്. പ്രായം സർഗാത്മകതയെ ബാധിക്കുമെന്ന് ഒരു ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു.
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തുക എന്നു പറയാറുണ്ടെങ്കിലും ആരും അത് പ്രാവർത്തികമാക്കി കാണാറില്ല. എന്നാൽ അക്കാര്യത്തിൽ ജോർജ് വ്യത്യസ്തനായി. സർഗാത്മകതയുടെ അവരോഹണം തിരിച്ചറിഞ്ഞു സ്വയം പിന്മാറ്റത്തിനു തയാറായതു തന്നെയായിരുന്നു കെ.ജി. ജോർജ് എന്ന പ്രതിഭാശാലിയുടെ വിജയവും.
തന്റെ ചിത്രങ്ങളിൽ അദ്ദേഹം നെഞ്ചോട് ചേർത്തു വയ്ക്കുന്ന ചിത്രം യവനികയാണ്. എല്ലാ ചേരുവയും ചേരുംപടി ചേർന്ന സിനിമ. ഓരോ സൂക്ഷ്മാംശവും ശ്രദ്ധയോടെ കൈകാര്യം ചെയ്തിട്ടുണ്ടതിൽ. തനിക്കു പോലും അതു മറ്റൊരു ചിത്രത്തിൽ ആവർത്തിക്കാനായില്ലെന്ന് അദ്ദേഹം പറയുന്നു. ഫിലിം മേക്കറെന്ന നിലയിൽ ഏറെക്കുറെ തനിക്കു ചെയ്യാനാകുന്നതെല്ലാം ചെയ്തുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ജീവിതത്തിന്റെ അടിസ്ഥാനം തന്നെ നമ്മുടെ മാനസീക വ്യാപരങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ആ വിശ്വാസം സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. പ്രേക്ഷക പ്രീതിയും കലാമൂല്യവും ഒരുപോലെ കോർത്തിണക്കിയ ചിത്രങ്ങൾ. ഇലവങ്കോടുദേശത്തോടെ തന്നിലെ ക്രിയേറ്റിവിറ്റി ഇല്ലാതായി. ഇനി തനിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു.
മമ്മൂട്ടിയും മോഹൻലാലും
മമ്മുട്ടിയും മോഹൻലാലും കെ.ജി. ജോർജിനെ സംബന്ധിച്ചു രണ്ട് വ്യത്യസ്ത വികാരങ്ങളാണ് അദ്ദേഹത്തിന് സമ്മാനിക്കുന്നത്. ഒന്ന് സന്തോഷവും മറ്റൊന്ന് വേദനയും. തന്റെ പ്രിയപ്പെട്ട നടനാണു മമ്മുട്ടിയെന്ന് പലവേദികളിലും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. അതുപോലെ തന്നെ മോഹൻലാലിനെപ്പോലൊരു നടന്റെ അഭിനയ മികവിനെ ഉപയോഗപ്പെടുത്താൻ കഴിയാത്തതിലുള്ള വേദനയും അദ്ദേഹം മറച്ചുവച്ചില്ല. സി.വി. ബാലകൃഷ്ണന്റെ രചനയെ അവലംബിച്ച് കാമമോഹിതം എന്ന ചിത്രം ചെയ്യാൻ ആലോചിച്ചിരുന്നു. എന്നാൽ പറ്റിയ നിർമാതാക്കളെ കിട്ടാത്തതു കാരണം ചിത്രം ഉപേക്ഷിക്കുകയായിരുന്നു. മമ്മുട്ടിയുടെ അഭിനയജീവിതത്തിന്റെ ആരംഭകാലങ്ങളിൽ വഴിത്തിരിവായ സിനിമകൾ കെ.ജി. ജോർജിന്റെ സംഭാവനയായിരുന്നു. മേള, യവനിക, ഇലവങ്കോട് ദേശം തുടങ്ങിയ ചിത്രങ്ങൾ. മമ്മൂട്ടി മാത്രമല്ല വേണു നാഗവള്ളിയും കെ.ജി. ജോർജിന്റെ ആലയിൽ രൂപപ്പെട്ടു വന്ന അഭിനേതാക്കൾ ആയിരുന്നു. ജോർജ് ഓണക്കൂറിന്റെ ഉൾക്കടൽ എന്ന നോവൽ ഒരു യാത്രയിലാണ് കെ.ജി. ജോർജ് വായിക്കുന്നത്. അതിൽ തനിക്ക് അനുയോജ്യമായ ഒരു സിനിമ തിരിച്ചറിഞ്ഞ അദ്ദേഹം അതേ പേരിൽ സിനിമയാക്കി. വേണു നാഗവള്ളിയായിരുന്നു അതിലെ നായകൻ. ഭരത് ഗോപിയുടെ അഭിനയ ജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളിൽ ഒന്നായ തബലിസ്റ്റ് അയ്യപ്പനും കെ.ജി. ജോർജിന്റെ സൃഷ്ടിയായിരുന്നു.
സിനിമ സമ്മാനിച്ച നല്ല അനുഭവങ്ങൾ ഇന്നും ചുണ്ടിൽ നനുത്ത പുഞ്ചിരി വിരിയിക്കുന്നുണ്ട്. എങ്കിലും അലമാരയിലെ പുസ്തക ശേഖരത്തെ നോക്കുമ്പോൾ വായിക്കാൻ കഴിയുന്നില്ല എന്ന വേദന ബാക്കി നിൽക്കുന്നു. ശാരീരിക അവശതകൾ വായനയെയും അകറ്റിയതിന്റെ സങ്കടവും അദ്ദേഹത്തിനുണ്ട്. യവനിക, ആദാമിന്റെ വാരിയെല്ല്, ഇരകൾ പോലുള്ള സംസ്ഥാന അവാർഡ് നേടിയ ചിത്രങ്ങൾ അദ്ദേഹം ഒരുക്കി. അന്താരാഷ്ര്ട ചലച്ചിത്രമേളകളിൽ കെ. ജി. ജോർജിന്റെ നിരവധി ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
മലയാള സിനിമയിൽ കാലത്തിനു മുമ്പേ നടന്ന സംവിധായകനെന്ന് വിലയിരുത്തുമ്പോഴും അദ്ദേഹത്തെ വേണ്ടവിധത്തിൽ അംഗീകരിച്ചോ എന്ന കാര്യം സംശയമാണ്. വൈകിയാണെങ്കിലും ജെ.സി. ഡാനിയൽ പുരസ്കാരം നൽകാൻ സർക്കാർ തയാറായി.
–ജിൻസ് കെ. ബെന്നി
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Latest News
ആലപ്പുഴയില്‍ കടല്‍ ഉള്‍വലിഞ്ഞു; മത്സ്യതൊഴിലാളികള്‍ ആശങ്കയില്‍
ഷണ്ഡന്മാരെ ജയിപ്പിച്ചുകഴിഞ്ഞാല് അനുഭവിക്കും: ഡീനിനെതിരേ വ്യക്തി അധിക്ഷേപവുമായി എം.എം. മണി
പടയപ്പയെ ഉള്‍കാട്ടിലേക്ക് തുരത്തും, ആദ്യം ഡ്രോണ്‍ നിരീക്ഷണം
അൽ-ഷിഫ ആശുപത്രിയിൽ ഇസ്രേലി സേനയുടെ പരിശോധന; 20 പേർ കൊല്ലപ്പെട്ടു
ഇസ്രായേൽ ഓപ്പറേഷനിൽ ഹമാസിന്റെ ഉന്നത കമാൻഡർ കൊല്ലപ്പെട്ടതായി യുഎസ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top