ദുരിതാനുഭവ നാൾവഴി...
ദുരിതാനുഭവ നാൾവഴി...
2016 മാർച്ച് നാല് : ഫാ. ടോം ഉഴുന്നാലിൽ ശുശ്രൂഷ ചെയ്തിരുന്ന യെമനിലെ ഏദനിലുള്ള വൃദ്ധസദനത്തിൽ ഭീകരാക്രമണം. നാലു കന്യാസ്ത്രീകളക്കം 16 പേരെ ഭീകരർ വധിച്ചു

മാർച്ച് അഞ്ച്: ഫാ. ടോം ഉഴുന്നാലിലിനെ ഭീകരർ ബന്ദിയാക്കിയതായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ സ്ഥിരീകരിക്കുന്നു.

ജൂലൈ 20: ഫാ. ടോമിന്‍റെ മോചനത്തിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നു ലോക്സഭയിൽ ജോസ് കെ. മാണി ഉന്നയിച്ച സബ്മിഷനു മറുപടിയായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

ഡിസംബർ 24: സലേഹ് സലെം എന്നാളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഫാ. ടോമിന്‍റെ ആദ്യ വീഡിയോ സന്ദേശം. തന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്നതടക്കമുള്ള കാര്യങ്ങൾ ഫാ. ടോം വിശദീകരിക്കുന്നതായാണ് അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലുള്ളത്.

ഡിസംബർ 30: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഫാ. ടോം ആരാണെന്നു ചോദിച്ചതു വിവാദമായി.

2017 ജനുവരി 01: ഫാ. ടോമിന്‍റെ മോചനത്തിനായി എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ പ്രാഥനായജ്ഞം. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.

ജനുവരി 13: ഫാ. ടോമിന്‍റെ മോചനത്തിനായി കേന്ദ്രസർക്കാർ മൂന്നംഗ മോണിട്ടറിംഗ് സമിതിയെ നിയോഗിച്ചു.

ജനുവരി 24: ഫാ.ടോമിന്‍റെ മോചനത്തിനായി 136 രാജ്യങ്ങളിൽ പ്രാർഥനാ ദിനാചരണം നടത്തി.

ഫ്രെബുവരി 6: ഫാ. ടോമിന്‍റെ മോചനം വൈകുന്നതിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർമന്തറിൽ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെയും ഫരീദാബാദ് രൂപതയുടെയും സംയുക്താഭിമുഖ്യത്തിൽ പ്രതിഷേധ ധർണയും പ്രാഥനായോഗവും നടത്തി.

മോചനശ്രമങ്ങൾ ഉൗർജിതമാക്കണമെന്നാവശ്യപ്പെട്ട് സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.


മാർച്ച് 4 : ഫാ. ടോമിനെ ഭീകരർ ബന്ദിയാക്കിട്ട് ഒരു വർഷം.

മേയ് 10 : ഫാ. ടോം ഉഴുന്നാലിലിന്‍റെ രണ്ടാമത്തെ വീഡിയോ ദൃശ്യം പുറത്ത്. ഏദൻ ടൈം എന്ന വാർത്താ വെബ്സൈറ്റാണു വീഡിയോ പുറത്തുവിട്ടത്.

ജൂലൈ 11 : ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്നും അദ്ദേഹത്തിന്‍റെ മോചനത്തിനായി യെമൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും യെമൻ ഉപപ്രധാനമന്ത്രി അബ്ദുൾ മാലിക് അബ്ദുൾ ജലീൽ അൽ മെഖിലാഫി അറിയിച്ചു.

സെപ്റ്റംബർ 12: 557 ദിവസം (ഒരു വർഷം, ആറു മാസം, എട്ടു ദിവസം) ഭീകരരുടെ തടവിൽകഴിഞ്ഞ ഫാ. ടോം ഉഴുന്നാലിൽ മോചിതനായി. വത്തിക്കാന്‍റെ അഭ്യർഥനയെത്തുടർന്ന് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദിന്‍റെ ഉത്തരവനുസരിച്ചാണ് യെമനിലെ കക്ഷികളുടെ സഹായത്തോടെ ഫാ. ടോമിനെ മോചിപ്പിച്ചതെന്ന് ഔദ്യോഗിക പത്രക്കുറിപ്പിലൂടെ ഒമാൻ സർക്കാർ അറിയിച്ചു. ഫാ. ടോം തടവിൽ കഴിഞ്ഞ അൽ മുഖാലയിൽനിന്ന് പ്രത്യേക വിമാനത്തിൽ ഓമാൻ തലസ്ഥാനത്ത് എത്തിച്ചു. തുടർന്ന് ഇതേ വിമാനത്തിൽ വത്തിക്കാനിലേക്കും.

സെപ്റ്റംബർ 13: ഫാ. ടോം ഉഴുന്നാലിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു. ഫാ. ടോമിന്‍റെ കരങ്ങൾ ചുംബിച്ചുകൊണ്ടായിരുന്നു കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ അദ്ദേഹത്തെ സ്വീകരിച്ചത്. ദൈവവിശ്വാസികളുടെ ജീവിക്കുന്ന സാക്ഷിയാണ് ഫാ. ടോമെന്നു വത്തിക്കാൻ വിശേഷിപ്പിച്ചു.

സെപ്റ്റംബർ 28: റോമിൽനിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഫാ. ടോം ഉഴുന്നാലിൽ ഇറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും ഫാ. ടോം സന്ദർശിച്ചു.

സെപ്റ്റംബർ 29: ഫാ. ടോം ഉഴുന്നാലിൽ ബംഗളൂരിലെ സലേഷ്യൻ ആസ്ഥാനത്ത്, സിബിസിഐ സമ്മേളനത്തിലെത്തി മേത്രാന്മാരുമായി കൂടിക്കാഴ്ച നടത്തി. കൃതജ്ഞതാ ബലി അർപ്പിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.