പാർട്ടി ഓഫീസിൽ കയറാൻ ധൈര്യമുണ്ടോ; പോലീസിനെ വെല്ലുവിളിച്ച് സതീശൻ
പാർട്ടി ഓഫീസിൽ കയറാൻ ധൈര്യമുണ്ടോ; പോലീസിനെ വെല്ലുവിളിച്ച് സതീശൻ
Wednesday, December 20, 2023 4:00 PM IST
തിരുവനന്തപുരം: തലസ്ഥാനത്തെ തെരുവുയുദ്ധത്തിനൊടുവിൽ തിരുവനന്തപുരം ഡിസിസി ഓഫീസിന് മുന്നിലെത്തിയ പോലീസ് സംഘത്തിനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത്. പോലീസ് മനപൂർവം പ്രകോപനം സൃഷ്ടിക്കുകയാണെന്നും പാർട്ടി ഓഫീസിൽ കയറാൻ ധൈര്യമുള്ള പോലീസുകാരുണ്ടോ എന്ന് കാണട്ടെ എന്നും സതീശൻ വെല്ലുവിളിച്ചു.

വനിതാ പ്രവർത്തകരുടെ തുണിവലിച്ചു കീറിയ എസ്ഐക്കെതിരേ നടപടിയെടുക്കണം. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ താരാട്ടുപാടി വിളിച്ചുകൊണ്ടുപോയ പോലീസാണ് തലസ്ഥാനത്ത് ആക്രമണം അഴിച്ചുവിട്ടതെന്നും അദ്ദേഹം ആരോപിച്ചു.

പ്രതിഷേധം നടത്തുന്ന കുട്ടികളെ തെരുവിൽ തല്ലിച്ചതയ്ക്കാൻ വിട്ടുകൊടുക്കില്ല. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരുമെന്നും വേണ്ടിവന്നാൽ കോൺഗ്രസ് സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


പോലീസ് ലാത്തിച്ചാർജിന് പിന്നാലെ സെക്രട്ടറിയേറ്റിലെ സമരമുഖത്തേക്ക് എത്തിയ സതീശൻ പ്രതിഷേധക്കാരെ അനുനയിപ്പിച്ച് തിരുവനന്തപുരം ഡിസിസി ഓഫീസിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ച് പ്രതിഷേധക്കാർ പോലീസ് വാഹനം തടയാൻ ശ്രമിച്ചെങ്കിലും നേതാക്കൾ ഇടപെട്ട് പിന്തിരിപ്പിച്ചു. പിന്നാലെയാണ് ഡിസിസി ഓഫീസിന് മുന്നിൽ വൻ പോലീസ് സംഘം എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<