പോലീസ് അന്വേഷണത്തിൽ വീഴ്ച; എസ്എഫ്ഐ നേതാവിന്‍റെ മർദനത്തിനിരയായ പെൺകുട്ടി കോടതിയിലേക്ക്
പോലീസ്  അന്വേഷണത്തിൽ വീഴ്ച; എസ്എഫ്ഐ നേതാവിന്‍റെ മർദനത്തിനിരയായ പെൺകുട്ടി കോടതിയിലേക്ക്
Monday, December 25, 2023 9:04 AM IST
പ­ത്ത­നം­തിട്ട: എ­സ്­എ­ഫ്‌­ഐ­ നേതാവിന്‍റെ  മർദനത്തിനിരയായ കടമ്മനിട്ട മൗണ്ട് സിയോണ്‍ ലോ കോളേ­ജി­ലെ ­വി­ദ്യാര്‍­ഥി­നി പോ­ലീ­സി­നെ­തി­രേ കോ­ട­തി­യെ സ­മീ­പി­ക്കും. പെണ്‍­കു­ട്ടി­യു­ടെ പ­രാ­തി­യില്‍ ആ­റന്മുള പോ­ലീ­സ് ബോ­ധ­പൂര്‍­വമാ­യ വീഴ്­ച വ­രു­ത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകുക.

ആരോപണവിധേയനായ എ­സ്­എ­ഫ്‌­ഐ­ നേതാവിനെതിരേ നിസാ­ര വ­കു­പ്പു­കള്‍ മാ­ത്ര­മാ­ണ് പോലീസ് ചു­മ­ത്തി­യത്.പോ­ലീ­സിന്‍റെ മോ­ശം പെ­രു­മാറ്റം, അ­ന്വേ­ഷ­ണ­ത്തി­ലെ വീഴ്­ച തു­ടങ്ങി­യ കാ­ര്യ­ങ്ങൾ ഹർജിയിൽ ഉന്നയിക്കും.


അതേസമയം എ­സ്­എ­ഫ്‌­ഐ നേ­താ­വി­നെ­തി­രേ ഹൈ­ക്കോ­ട­­തി­യെ സ­മീ­പി­ക്കു­മെന്നും പെണ്‍­കു­ട്ടി പ്രതികരിച്ചു. നേരത്തേ പ്രിന്‍­സി­പ്പ­ലി­നെ­തി­രേ സമ­രം ചെ­യ്­ത­തു­മാ­യി ബ­ന്ധ­പ്പെ­ട്ട കേ­സില്‍ ഇയാ­ളോ­ട് കോ­ള­ജില്‍ ക­യ­റ­രു­തെ­ന്ന് ഹൈ­ക്കോട­തി നിര്‍­ദേ­ശ­മു­ണ്ടാ­യി­രുന്നു.

ഇ­ത് ലം­ഘി­ച്ചാ­ണ് ഇയാൾ കോ­ള­ജി­ലെ­ത്തി ത­ന്നെ ആ­ക്ര­മിച്ചതെ­ന്നും പെണ്‍­കു­ട്ടി ആ­രോ­പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<