ബിഹാറിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ; ചാക്കിട്ടുപിടിത്തം ഭയന്ന് പാർട്ടികൾ
ബിഹാറിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് ; ചാക്കിട്ടുപിടിത്തം ഭയന്ന് പാർട്ടികൾ
Sunday, February 11, 2024 11:10 PM IST
പറ്റ്ന: ഇന്ത്യാ സഖ്യത്തിൽ നിന്ന് പുറത്തുപോയ നിതീഷ് കുമാർ തിങ്കളാഴ്ച ബിഹാർ നിയമസഭയിൽ വിശ്വാസ വോട്ടു തേടും.ആർജെഡി പ്രതിനിധിയായ സ്പീക്കർ അവധ് ബിഹാരി ചൗധരി രാജി വയ്ക്കാത്ത സാഹചര്യത്തിൽ സർക്കാരിന്‍റെ വിശ്വാസ വോട്ടെടുപ്പിനു മുൻപു സ്പീക്കർക്ക് എതിരായ അവിശ്വാസ പ്രമേയം വോട്ടിനിടും.

ചാക്കിട്ടുപിടിത്തം ഭയന്ന് കോൺഗ്രസ് തങ്ങളുടെ എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ്. ബിജെപി എംഎൽഎമാരെ പരിശീലനത്തിനെന്ന പേരിൽ ഗയയിലേക്ക് മാറ്റിയിട്ടുണ്ട്. ജനതാദൾ (യു) എംഎൽഎമാരെ ഒന്നിച്ചു കൂട്ടാനായി പാർട്ടി മന്ത്രിമാർ തുടർച്ചയായി വിരുന്നുകൾ നടത്തുന്നുണ്ട്.


അതേ സമയം നിതീഷിനെ പുറത്താക്കാൻ ആർജെഡിയുടെ നേതൃത്വത്തിൽ വൻ നീക്കങ്ങൾ നടത്തുന്നതായും സൂചനയുണ്ട്. എൻഡിഎ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്എഎം) നേതാവ് ജിതൻ റാം മാഞ്ചിക്ക് ആർജെഡി മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകളുണ്ട്. 243 അംഗ നിയമസഭയിൽ നിലവിൽ എൻഡിഎയ്ക്ക് 128, മഹാസഖ്യത്തിന് 114 അംഗങ്ങളുമുണ്ട്.
Related News
<