ശ­മ്പ­ളവും പെന്‍­ഷനും മു­ട­ങ്ങി­ല്ല, നി­ല­വി­ലു­ള്ള­ത് സാ­ങ്കേതി­കമായ പ്ര­ശ്‌­നം മാ­ത്രം: ധ­ന­മന്ത്രി
ശ­മ്പ­ളവും പെന്‍­ഷനും മു­ട­ങ്ങി­ല്ല, നി­ല­വി­ലു­ള്ള­ത് സാ­ങ്കേതി­കമായ പ്ര­ശ്‌­നം മാ­ത്രം: ധ­ന­മന്ത്രി
Saturday, March 2, 2024 1:08 PM IST
തി­രു­വ­ന­ന്ത­പുരം: സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ളവും പെന്‍­ഷനും മു­ട­ങ്ങി­ല്ലെ­ന്ന് താന്‍ ഉറ­പ്പ് നല്‍­കു­ന്നെ­ന്ന് ധ­ന­മന്ത്രി കെ.എന്‍.ബാ­ല­ഗോ­പാല്‍. ചി­ല സാ­ങ്കേതി­കമായ പ്ര­ശ്‌­ന­ങ്ങള്‍ മാ­ത്ര­മാ­ണ് നി­ല­വി­ലു­ള്ള­തെ­ന്ന് മന്ത്രി പ്ര­തി­ക­രിച്ചു.

ഈ മാസം കേ­ന്ദ്ര­ത്തില്‍­നി­ന്ന് ല­ഭി­ക്കേ­ണ്ട 13000 കോ­ടി രൂ­പ ല­ഭി­ച്ചി­ട്ടില്ല. ഇ­ത് സം­സ്ഥാ­ന­ത്തി­ന്‍റെ സാ­മ്പ­ത്തി­ക­രം­ഗ­ത്തെ വലിയ തോ­തില്‍ ബാ­ധി­ച്ചി­ട്ടു­ണ്ടെന്നും മന്ത്രി പ­റഞ്ഞു.

സു­പ്രീം­കോ­ട­തി­യില്‍ കേ­ന്ദ്ര­ത്തി­നെ­തിരേ കേ­സി­ന് പോ­യി എ­ന്ന കാര­ണം പറ­ഞ്ഞ് പ­ണം നല്‍­കാ­തി­രി­ക്കു­ക­യാ­ണ്. കോ­ട­തി­യില്‍ പോ­യി­ല്ലെ­ങ്കിലും കേ­ര­ള­ത്തിന് കി­ട്ടേ­ണ്ട പ­ണ­മാ­ണി­തെന്നും മന്ത്രി കൂ­ട്ടി­ച്ചേര്‍ത്തു.

അതേസമയം സര്‍­ക്കാര്‍ ജീ­വ­ന­ക്കാര്‍­ക്ക് ഇന്നും ശമ്പ­ളം കി­ട്ടില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ശമ്പ­ളം ല­ഭി­ക്കാന്‍ തി­ങ്ക­ളാഴ്­ച വ­രെ കാ­ത്തി­രി­ക്ക­ണ­മെ­ന്നാ­ണ് വി­വരം. ഇടിഎസ്ബി അക്കൗണ്ടിലെത്തിയ പണം ബാങ്ക് വഴി പിന്‍വലിക്കാനാകാത്തതാ­ണ് നി­ല­വി­ലെ പ്ര­തി­സന്ധി.


ഇ­ത് സാ­ങ്കേ­തി­കമാ­യ കാരണം മാ­ത്ര­മാ­ണെ­ന്നാ­ണ് പറയുന്ന ട്ര­ഷ­റിക്കും ധനവകുപ്പിനും എന്താണ് പ്രശ്‌നമെന്ന് വിശദീകരിക്കാനാവു­ന്നില്ല. എ­ന്നാല്‍ ധ­ന­പ്ര­തി­സ­ന്ധി­യെ­തു­ടര്‍­ന്നു­ള്ള പ്ര­ശ്‌­ന­മാ­ണി­തെ­ന്നാ­ണ് സൂചന. ദി­വ­സ­ങ്ങ­ളാ­യി ഓ­വര്‍­ഡ്രാ­ഫ്­റ്റി­ലാ­യി­രു­ന്ന ട്രഷ­റി ക­ഴി­ഞ്ഞ ദി­വ­സം കേ­ന്ദ്ര­വി­ഹി­ത­മാ­യ 4000 കോടി എ­ത്തി­യ­പ്പോ­ഴാ­ണ് പ്ര­തിസ­ന്ധി മ­റി­ക­ട­ന്നത്.

ഈ പ­ണം എ­ടു­ത്ത് സര്‍­ക്കാര്‍ ജീ­വ­ന­ക്കാ­രു­ടെ ശ­മ്പ­ളവും പെന്‍­ഷനും നല്‍­കി­യാല്‍ ട്രഷ­റി വീ­ണ്ടും ഓ­വര്‍­ഡ്രാ­ഫ്­റ്റി­ലാ­കും. ഇതു­കൊ­ണ്ടാ­ണ് ജീവനക്കാരുടെ ട്രഷ­റി ശന്പള അ­ക്കൗണ്ടുകൾ മ­ര­വി­പ്പി­ച്ച് നിര്‍­ത്തി­യ­തെ­ന്നാ­ണ് വി­വ­രം. ശമ്പളം കൊടുത്തു എന്ന് വരുത്തി വിമര്‍ശനം ഒഴിവാക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ഇതെന്നാണ് ആരോ­പണം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<