പോലീസ് നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് മുഹമ്മദ് ഷിയാസ്
പോലീസ് നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമെന്ന് മുഹമ്മദ് ഷിയാസ്
Thursday, March 7, 2024 3:07 AM IST
കൊച്ചി: തനിക്കെതിരായ പോലീസ് നടപടിക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഉപജാപക സംഘങ്ങളെന്ന് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്.

കോതമംഗലത്തേത് ഒരു ജനകീയ വിഷയമാണ്. പോലീസ് മനഃപൂര്‍വം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. കാട്ടുപോത്തിനെ പോലും അമ്പരിപ്പിക്കുന്ന രീതിയിലാണ് പോലീസ് ഇന്ന് കോടതിയില്‍ ഇടപെട്ടതെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.


മൃതദേഹം വലിച്ചിഴച്ചുകൊണ്ട് പോലീസ് അനാദരവ് കാണിച്ചു. മൃതദേഹവുമായി പ്രതിഷേധിക്കുന്നത് ഇതാദ്യത്തെ സംഭവമല്ല. കോടതിയില്‍ ഇന്നുണ്ടായത് നാടകീയ രംഗങ്ങളാണ്. മുഖ്യധാരാ പ്രശ്‌നങ്ങളില്‍ നിന്ന് മുഖം തിരിക്കാന്‍ പോലീസ് മനഃപൂര്‍വം സൃഷ്ടിച്ചതാണ് ഇതെന്നും മുഹമ്മദ് ഷിയാസ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<