ആറ്റിങ്ങലിൽ 1.72 ലക്ഷം വോട്ടുകളിൽ കൃത്രിമമെന്ന് അടൂർ പ്രകാശ്
ആറ്റിങ്ങലിൽ 1.72 ലക്ഷം വോട്ടുകളിൽ കൃത്രിമമെന്ന് അടൂർ പ്രകാശ്
Friday, March 8, 2024 8:26 PM IST
തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ വോട്ടർപ്പട്ടികയിൽ 1.72 ലക്ഷം വോട്ടുകളിൽ കൃത്രിമം ഉണ്ടെന്ന് അടൂർ പ്രകാശ് എംപി. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ 1.12 ലക്ഷം വോട്ടുകളിലുണ്ടായിരുന്ന ഇരട്ടിപ്പിനെതിരേ അടൂർ പ്രകാശ് നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിച്ച് ഇരട്ടിപ്പ് വോട്ടുകൾ റദ്ദാക്കിയിരുന്നു.

ഇത്തവണയും വോട്ടർപ്പട്ടികയിലെ പേജുകൾ ഉൾപ്പെടെയാണ് അടൂർ പ്രകാശ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പരാതിയിൽ പരിശോധന നടക്കുകയാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.


അതേസമയം അടൂർ പ്രകാശ് പരാജയപ്പെടുമെന്നുള്ള ആശങ്ക കാരണമാണ് പരാതിയുമായി പോകാൻ കാരണമെന്ന് എൽഡിഎഫ് ആരോപിച്ചു.

കോണ്‍ഗ്രസിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനിടെ എൽഡിഎഫ് സ്ഥാനാർഥി വി. ജോയിയും ബിജെപി സ്ഥാനാർഥി വി. മുരളീധരനും പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകുകയാണ്. അടൂർ പ്രകാശും പ്രചരണ രംഗത്തുണ്ടെങ്കിലും കോൺഗ്രസ് ഔദ്യോഗികമായി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<