കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയന്‍റെ കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്ക്
കട്ടപ്പന ഇരട്ടക്കൊലപാതകം: വിജയന്‍റെ കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്ക്
Sunday, March 10, 2024 9:22 AM IST
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിജയന്‍റെ കൊലപാതകത്തിൽ ഭാര്യയ്ക്കും മകനും പങ്കുണ്ടെന്നാണ് എഫ്ഐആർ റിപ്പോർട്ടിലുള്ളത്.

വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്‍റെ ഭാര്യ സുമ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് വിജയനെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു.


പിന്നീട് സുമയുടെയുടെയും വിഷ്ണുവിന്‍റെയും സഹായത്തോടെ നിതീഷ് മൃതദേഹം വീടിന്‍റെ തറയിൽ‌ കുഴിച്ചുമൂടി. നവജാത ശിശുവിനെ കൊന്ന കേസിൽ നിതീഷ്, വിജയൻ, മകൻ വിഷ്ണു എന്നിവരാണ് പ്രതികൾ.

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സംഭവം. ജയനെ കുഴിച്ചിട്ടെന്നു സംശയിക്കുന്ന വീടിന്‍റെ തറ ഇന്ന് പോലീസ് പൊളിച്ചു പരിശോധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<