"എന്നെ സംഘിയാക്കുന്നവർക്കു മറുപടി നൽകാൻ മലയാളത്തിൽ നല്ല വാക്കുകളുണ്ട്, പക്ഷെ പറയുന്നില്ല'
"എന്നെ സംഘിയാക്കുന്നവർക്കു മറുപടി നൽകാൻ മലയാളത്തിൽ നല്ല വാക്കുകളുണ്ട്, പക്ഷെ പറയുന്നില്ല'
Monday, March 11, 2024 8:40 PM IST
തിരുവനന്തപുരം: താൻ ബിജെപിയിൽ ചേരുമെന്നുള്ള സോഷ്യൽ മീഡിയ പ്രചരണത്തിനെതിരേ കടുത്ത പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. "എന്നെ സംഘിയാക്കുന്നവർക്കു മറുപടി നൽകാൻ മലയാളത്തിൽ നല്ല വാക്കുകളുണ്ട്, പക്ഷെ പറയുന്നില്ല'- പി.ജെ.കുര്യൻ പ്രതികരിച്ചു.

"ഞാൻ തികഞ്ഞ മതേതരവാദിയാണ്. ഹിന്ദുമതത്തിന്‍റെ ആശയങ്ങളെ ബഹുമാനിക്കുന്ന ആളുമാണ്. എന്നാൽ ഹിന്ദുമതം ബിജെപിയുടെ കുത്തകയാണോ'-കുര്യൻ ചോദിക്കുന്നു.

പത്മജയുടെ ബിജെപി പ്രവേശനത്തെയും കുര്യൻ വിമർശിച്ചു. പത്മജയ്ക്ക് ലോക്സഭയിലേക്കും നിയമസഭയിലേക്കും പാർട്ടി സീറ്റുകൾ നൽകി, അവർ പരാജയപ്പെട്ടതിന് എന്തു ചെയ്യാൻ കഴിയും. പത്മജ അവസരവാദിയാകാൻ പാടില്ലായിരുന്നുവെന്നും കുര്യൻ പറഞ്ഞു.


ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 20 സീറ്റും ലഭിക്കും. ബിജെപിക്ക് സീറ്റ് കിട്ടുമെന്ന് താൻ കരുതുന്നില്ല. കെ.മുരളീധരൻ വന്നതോടെ തൃശൂരിൽ ബിജെപിയുടെ സാധ്യത പോയിയെന്നും പി.ജെ. കുര്യൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<